<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2330752894690654084</id><updated>2012-02-16T11:39:40.390-08:00</updated><category term='ഓര്‍മ്മകള്‍'/><category term='യാത്രകള്‍'/><category term='കവിത'/><category term='ഹാസ്യം'/><category term='കഥ'/><category term='പലവക'/><title type='text'>ചുമ്മായെഴുത്തും ചുവരെഴുത്തും</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://veliyil.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default?max-results=100'/><link rel='alternate' type='text/html' href='http://veliyil.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>47</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2330752894690654084.post-5098128106656306522</id><published>2009-12-14T09:55:00.000-08:00</published><updated>2009-12-14T10:02:45.698-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>സാലഭജ്ഞിക</title><content type='html'>കറുത്ത മഷിക്കുള്ളില്‍&lt;br /&gt;തിളങ്ങിയ&lt;br /&gt;കരിവണ്ടിന്റെ&lt;br /&gt;കണ്ണുകള്‍&lt;br /&gt;കാമം കടഞ്ഞ്&lt;br /&gt;കാത്തുനിന്നു.&lt;br /&gt;&lt;br /&gt;വിടര്‍ന്ന ചുണ്ടില്‍&lt;br /&gt;തളിര്‍ത്ത&lt;br /&gt;ശൃംഗാരച്ചിരിയില്‍&lt;br /&gt;ഋതുക്കള്‍&lt;br /&gt;തേന്‍ നിറച്ച്&lt;br /&gt;കവിത പാടി.&lt;br /&gt;&lt;br /&gt;ഈറനായ കാര്‍കൂന്തല്‍&lt;br /&gt;ഇളംക്കാറ്റിന്റെ&lt;br /&gt;താളത്തില്‍&lt;br /&gt;ആലോലം&lt;br /&gt;നൃത്തമാടാന്‍&lt;br /&gt;ക്ഷണം തുടങ്ങി.&lt;br /&gt;&lt;br /&gt;നിറഞ്ഞു തുളുമ്പിയ&lt;br /&gt;മധുചഷകം&lt;br /&gt;നിറഞ്ഞ മാറിന്റെ&lt;br /&gt;മാന്‍പേടകള്‍&lt;br /&gt;അമൃതമായി&lt;br /&gt;പകര്‍ന്നു കാത്തു.&lt;br /&gt;&lt;br /&gt;നാണത്തില്‍ പൊതിഞ്ഞ്&lt;br /&gt;അരമണികള്‍&lt;br /&gt;ആലില വയറില്‍&lt;br /&gt;പതുങ്ങി&lt;br /&gt;ലാസ്യത്തിന്‍&lt;br /&gt;നിറമാല ചാര്‍ത്തി.&lt;br /&gt;&lt;br /&gt;നാണം കവര്‍ന്ന്&lt;br /&gt;കൊലുസ്സ്&lt;br /&gt;കൊഞ്ചലിന്റെ&lt;br /&gt;നഖമുനകള്‍&lt;br /&gt;ചാലിച്ച്&lt;br /&gt;കളം നിറച്ചു.&lt;br /&gt;&lt;br /&gt;പച്ചില ചാര്‍ത്തില്‍&lt;br /&gt;നിലാവ്&lt;br /&gt;വാരിയെറിഞ്ഞ&lt;br /&gt;പുതപ്പിനടിയില്‍&lt;br /&gt;അവള്‍&lt;br /&gt;പൂത്തു വിരിഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-5098128106656306522?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/5098128106656306522/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=5098128106656306522' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5098128106656306522'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5098128106656306522'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2009/12/blog-post.html' title='സാലഭജ്ഞിക'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-8017421971795171576</id><published>2009-10-23T09:30:00.000-07:00</published><updated>2009-10-23T09:32:27.507-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>മടക്കയാത്ര</title><content type='html'>അറിയിപ്പ്:&lt;br /&gt;മരണം അറിയിച്ചു വന്ന ആള്‍ പറഞ്ഞു,&lt;br /&gt;“നിങ്ങള്‍ തീര്‍ച്ചയായും വരണം.”&lt;br /&gt;“ഞാന്‍ ഒന്നു കുളിച്ചോട്ടെ?”&lt;br /&gt;“അതൊക്കെ അവിടെ ചെന്നിട്ടാകാമല്ലോ”&lt;br /&gt;“ശരി പുറപ്പെടാം.”&lt;br /&gt;മൌനത്തിന്റെ വിത്തുകള്‍ പാകി ഞങ്ങള്‍ യാത്രയായി.&lt;br /&gt;&lt;br /&gt;മരണവീട്:&lt;br /&gt;റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍&lt;br /&gt;കാഴ്ച നഷ്ടപ്പെടുന്ന ഇരുട്ടിനു മേല്‍&lt;br /&gt;ഒരു വെളുത്ത തുണിക്കെട്ടായി പിതൃത്വം.&lt;br /&gt;ചായക്കുട്ടുകളിളകിയ കോണിപ്പടിയരുകില്‍&lt;br /&gt;അന്യമായ് വികാരങ്ങളിലൂടെ&lt;br /&gt;കണ്ണിമയ്ക്കാതെ വെറുതെ കുന്തിച്ചിരിക്കുക.&lt;br /&gt;&lt;br /&gt;സ്നാനം:&lt;br /&gt;മുങ്ങി നിവര്‍ന്നപ്പോള്‍ ബാല്യമായ്&lt;br /&gt;ഒരു മുങ്ങാം  കുഴിയില്‍ -&lt;br /&gt;ആരോഹണത്തിലെ സംഖ്യാ താളത്തിനിടയില്‍&lt;br /&gt;അച്ഛന്റെ ശ്വാസമിടറുന്നതിറിഞ്ഞു ഞാന്‍.&lt;br /&gt;ചെത്തി പൂവിന്റെ ഗന്ധമൂറിയ പടവുകളില്‍&lt;br /&gt;ഓര്‍മ്മകള്‍ക്കു മീതെ കാച്ചെണ്ണ മണം പടര്‍ന്നു.&lt;br /&gt;&lt;br /&gt;ശേഷക്രീയ:&lt;br /&gt;നാളികേര പാതിയിലൊരു തിരിയായെരിഞ്ഞ്&lt;br /&gt;എള്ളില്‍ കുതിര്‍ന്ന്, കര്‍പ്പൂര ഗന്ധമായ്&lt;br /&gt;ഞാനീ ദര്‍ഭ മോതിരമണിയാം&lt;br /&gt;“ഞാനീ മോതിര വിരലൊന്നു മുറുക്കെപ്പിടിക്കട്ടെ”യെന്ന്&lt;br /&gt;അച്ഛന്റെ കൂടത്തിലന്നുത്സവം കണ്ടതിന്‍&lt;br /&gt;പഞ്ചാരി കൊട്ടുന്നതിന്നെന്റെ നെഞ്ചില്‍&lt;br /&gt;&lt;br /&gt;പ്രദിക്ഷണം:&lt;br /&gt;സന്ധ്യ തന്‍ വേവില്‍ ഈറനായ്&lt;br /&gt;ആത്മ നിന്ദയുടെ നനുത്ത വേദനകളില്‍&lt;br /&gt;അര്‍ദ്ധ നഗ്ന വിലാപമായ്&lt;br /&gt;വേദമോതി പകര്‍ന്നൊരഗ്നിക്കു മേല്‍&lt;br /&gt;എരിഞ്ഞമര്‍ന്ന് വിശുദ്ധനാവുക&lt;br /&gt;അസ്ഥിത്തറയിലന്തിത്തിരിയായ് തീരുവോളം&lt;br /&gt;&lt;br /&gt;ശാന്തി:&lt;br /&gt;മടങ്ങിയെത്തുകെന്‍ അശാന്ത ജീവനില്‍&lt;br /&gt;പഴമയുടെ പതിവാ‍യ ശീലങ്ങളായ്&lt;br /&gt;മാര്‍ഗ്ഗമായ്, മറ്റൊരു കാലമായ്&lt;br /&gt;ഋതുക്കളില്‍ ശിശിരമായ്&lt;br /&gt;എന്‍ നഗര മാലിന്യങ്ങളില്‍ ശാന്തിയാ‍യ്&lt;br /&gt;ഓം ശാന്തി ശാന്തി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-8017421971795171576?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/8017421971795171576/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=8017421971795171576' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/8017421971795171576'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/8017421971795171576'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2009/10/blog-post_23.html' title='മടക്കയാത്ര'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-8442248609641440032</id><published>2009-10-03T06:54:00.000-07:00</published><updated>2009-10-03T06:55:36.776-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പോളണ്ടിന്റെ സമവാക്യങ്ങള്‍</title><content type='html'>യുത്രോവിന്റെ ദുര്യോഗമായിരുന്നു പരിചയപ്പെടുന്ന വ്യക്തികള്‍ക്ക് തന്റെ പോളീഷ് സുഹൃത്തുക്കളുമായി സാദൃശ്യം തോന്നുക എന്നത്. എന്നെ പരിചയപ്പെട്ട മാത്രയില്‍ യുത്രോവ് ഞാന്‍ അദ്ദേഹത്തിന്റെ സതീര്‍ഥ്യന്‍ അലക്സാഡ്രിയ ആണെന്ന് ധരിച്ചു. അലക്സാഡ്രിയ അല്പം കൂടി വെളുത്തിട്ടാണ്. എങ്കിലും യുത്രോവിന് സംശയം ബാക്കി. ഇലമെണ്ട്രിയില്‍ ഏറ്റവും പിന്നിലെ ബഞ്ചിലിരുന്ന അലക്സാഡിയ തന്നെയോ ഞാന്‍. അതോ അവന്റെ അടുത്ത ബന്ധുവെങ്കിലും. കഴിഞ്ഞ ദിവസവും യുത്രോവിന് ഇതു തന്നെ സംഭവിച്ചു. താന്‍ കണ്ടൊരു സായിപ്പ്. അയാള്‍ തന്റെ പോളീഷ് അയല്‍ക്കാരന്‍ തന്നെ. യാതൊരു ശങ്കയുമില്ലാതെ യുത്രോവ് സായിപ്പിനെ ‘കരോള്‍, താങ്കള്‍ക്ക് സുഖം തന്നെയല്ലെ?’യെന്ന് ചോദിച്ചു. അമ്പരന്നു പോയി സായിപ്പ്.&lt;br /&gt;‘കരോള്‍! നിങ്ങള്‍ക്ക് ആള് മാറി സുഹൃത്തേ.’&lt;br /&gt;‘നിങ്ങള്‍ എന്നെ അയല്‍വാസി കരോളിനെപോലിരിക്കുന്നു. നിങ്ങള്‍ക്ക് തീര്‍ച്ചയായും പോളണ്ടില്‍ ഒരു ബന്ധുവുണ്ടായിരിക്കും’&lt;br /&gt;‘ഹെയ്യ്, അസംബന്ധം. ഞാന്‍ തനി വെള്ളക്കാരന്‍.’&lt;br /&gt;യുത്രോവ് പിന്‍പോക്കറ്റില്‍ നിന്നും വാലറ്റെടുത്ത് തന്റെ അയല്‍ക്കാരന്റെ ഫോട്ടോ നീട്ടി.&lt;br /&gt;‘ഇതു കൊള്ളാമല്ലോ, എനിക്കൊരു അനന്തവരനുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയാ‍യും ഇതുപോലിരുന്നെനെ...’ സായിപ്പ് വെളുക്കെ ചിരിച്ചു.&lt;br /&gt;യുത്രോവിന് ഒരു വല്ലാത്ത പന്തികേട് തോന്നി. ഇതൊരു വല്ലാത്ത പൊല്ലാപ്പ് തന്നെ.&lt;br /&gt;&lt;br /&gt;മൈലുകളോളം ഭൂമിയ്ക്കടില്‍ കല്‍ക്കരിക്കെട്ടുകളുമായ് മല്ലിടുമ്പോള്‍ പോലും തോന്നിയിട്ടില്ലാത്ത ഒരു അസ്ഥസ്‌ത‌ത യുത്രോവിനെ ബാധിച്ചു. പോളണ്ടിലെ ഒരു ഖനിത്തൊഴിലാളിയുടെ വളരെ ലളിതവും സാധാരണവുമായ ജീവിതത്തിലൂടെ യുത്രോവ് തന്റെ സ്പനങ്ങള്‍ നെയ്തു. വരുമാനം തുച്ചമെങ്കിലും യുത്രോവും ഭാര്യയും സന്തോഷം പകുത്ത് ജീവിച്ചു. കല്‍ക്കരി മണം കഴുകിക്കളഞ്ഞാല്‍ യുത്രോവ് സന്തോഷവാനായ കുടുംബനാഥനായി. കളിയും ചിരിയുമായ് നീങ്ങിയ ജീവിതത്തിന്റെ മധുരം ഇരട്ടിയാക്കി ഒരു കുഞ്ഞിക്കാലിന്റെ പെണ്‍ചിരി അയാളുടെ ചെറുവീടിന്റെ സംഗീതമായി. ഭൂമിക്കടിയിലെ അനന്തമായ കല്‍ക്കരി നിധിപോലെ അയാളുടെ ജീവിതം സന്തോഷത്തിന്റെ സ്വര്‍ണ്ണഖനിയായി.&lt;br /&gt;&lt;br /&gt;പക്ഷേ ആഴത്തില്‍ കുഴിച്ചെടുക്കാന്‍ ആ ഖനിയില്‍ നിധിയിരുപ്പില്ലെന്ന് അറിഞ്ഞ ദിവസമാണ് യുത്രോവ് ജീവിതത്തിന്റെ മുന്നില്‍ പകച്ചിരുന്നുപോയത്. പോളണ്ടിന്റെ സാമ്പത്തികാരക്ഷിതാവസ്ഥയില്‍ ഖനിയടച്ച് തൊഴിലാളികളെ പിരിച്ചുവിട്ട് ഖനിയുടമകള്‍ തങ്ങളുടെ സാമ്പത്തികനില വഷളാകാതെ നോക്കി. അടിക്കടി യുത്രോവിന്റെ ജീവിതം വഷളാകുകയും ചെയ്തു.മനോനില തകര്‍ന്ന യുത്രോവിന്റെ ജീവിതം പിന്നെ നയിച്ചത് അയാളുടെ ഭാര്യയുടെ സമ്പാദ്യമായി. എങ്കിലും എത്ര നാള്‍! ഭാര്യയുടെ ചിലവില്‍ കഴിയുന്നത് കുറച്ചിലല്ലേ. അയാള്‍ കുടിയേറ്റക്കാരന്റെ വേദനയേറ്റു വാങ്ങിയ തന്റെ കഥ പറഞ്ഞവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;‘യുത്രോവ് എനിക്ക് താങ്ങളെ ഇഷ്ടമായി. താങ്കള്‍ ഒരു ശുദ്ധന്‍ തന്നെ. ഇവിടെ താങ്കള്‍ ഏകനല്ല, നോക്കു താങ്കളെപ്പോലെ തന്നെ ജോലി തേടിയെത്തിയ ഈ പെണ്‍കുട്ടികള്‍. അവര്‍ക്കുമിണ്ടാകില്ലേ ഒരോ കഥകള്‍. ഒന്ന് പറയാതെ വയ്യ, പോളീഷ് പെണ്‍കുട്ടികള്‍ സുന്ദരികള്‍ തന്നെ!’&lt;br /&gt;ശാന്തനായിരുന്ന യുത്രോവിന്റെ മുഖം വലിഞ്ഞുമുറുകി.&lt;br /&gt;‘പോളണ്ടിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?’ തന്റെ സ്വരം അല്പം പരുഷമായെന്ന് തോന്നിയ യുത്രോവ് മെല്ലെ പറഞ്ഞു.&lt;br /&gt;‘നിങ്ങള്‍ ഒരല്പം മുമ്പ് പറഞ്ഞില്ലെ. ഇവരൊന്നും പോളീഷല്ല. എല്ലാം സങ്കരമാണ്. സങ്കരസൌന്ദര്യം!” യുത്രോവിന്റെ സ്വരത്തില്‍ പുച്ഛമടങ്ങിയിരുന്നു.&lt;br /&gt;‘പോളണ്ടിന് തനതെന്ന് പറായാന്‍ ഒന്നേയുള്ളു.പോളീഷ് ഭാഷ! ബാക്കിയൊന്നും പോളണ്ടിതായില്ല. ഈ ഞാന്‍ പോലും പോളണ്ടിലേയ്ക്ക് കുടിയേറിയതാണ്. എന്റെ അപ്പനപ്പുപ്പന്മാര്‍ ജെര്‍മ്മന്‍കാരായിരുന്നു. എന്നിട്ടിപ്പോള്‍ ഞാന്‍ വെള്ളക്കാരനു വേണ്ടി പണിയെടുക്കുന്നു. അതും യാതൊരു ഉറപ്പുമില്ലാത്ത പണി... അവര്‍ക്ക് ഞങ്ങളോട് പുച്ഛമാണ്. ഇക്കഴിഞ്ഞ ദിവസം ഒരുത്തന്‍ ഞങ്ങളൊക്കെ തിരികെ പോകണമെന്ന് പറഞ്ഞു. ഞങ്ങള്‍ക്കും ജീവിയ്ക്കേണ്ടേ? നിങ്ങള്‍ക്കറിയാമോ ഞാനെന്തിന് ഇവിടെയെന്ന്? എനിക്ക് പോളണ്ടില്‍ പണിയില്ല. പിന്നെ അവളുടെ ചിലവില്‍ കഴിയാനും വയ്യ.’&lt;br /&gt;‘ജീവിതമല്ലേ യുത്രോവ്... താങ്ങളുടെ ചിലവില്‍ ഭാര്യ കഴിഞ്ഞതുപോലെ... അവര്‍ നിങ്ങള്‍ക്കായ് ചെയ്യുന്നു... അങ്ങിനെ കരുതു...’&lt;br /&gt;യുത്രോവിന്റെ മുഖം വല്ലാതെ ചുവന്നു. അയാള്‍ വല്ലാതെ അസ്ഥസ്തനായി.&lt;br /&gt;‘താങ്ങളെ ഞാന്‍ അസ്ഥസ്തനാക്കിയെങ്കില്‍ എന്നോട് ക്ഷമിക്കു. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ?’&lt;br /&gt;‘ഹെയ് അങ്ങിനൊന്നുമില്ല. ജീവിതത്തിന്റെ പാതി ഞാന്‍ ഭൂമിയ്ക്കടിയിലായിരുന്നു. ഇരുളിന്റെ കല്‍ക്കരി ഭിത്തികള്‍ക്കിടയില്‍ നിന്നും ഞാ‍ന്‍ ജീവിതത്തിന്റെ വെളിച്ചം കൊത്തിയെടുത്തു. ഇപ്പോള്‍ അവള്‍ പറയുന്നു എനിക്ക് ഉന്മാദമാണെന്ന്. ചിലപ്പോള്‍ ആയിരിക്കണം. വ്യഭിചാരത്തിന്റെ പങ്കു പറ്റാതെ ഓടിപ്പോന്ന എനിക്ക് ഉന്മാദമായിക്കണം.’&lt;br /&gt;എനിക്കൊന്നും പറയാനാകുന്നതിന് മുമ്പ് യുത്രോവ് പെട്ടന്ന് തിരിഞ്ഞു നടന്നു. നേര്‍ത്ത മഞ്ഞു പൊഴിഞ്ഞു തുടങ്ങി. അകലെ യുത്രോവ് മറയുന്നത് വരെ ഞാന്‍ കാത്തു നിന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-8442248609641440032?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/8442248609641440032/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=8442248609641440032' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/8442248609641440032'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/8442248609641440032'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2009/10/blog-post.html' title='പോളണ്ടിന്റെ സമവാക്യങ്ങള്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-7104155752167078852</id><published>2009-08-16T07:36:00.000-07:00</published><updated>2009-08-16T07:39:09.355-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ജന്മാന്തര യാത്ര</title><content type='html'>കഴിഞ്ഞ ജന്മത്തിലൊരു&lt;br /&gt;പെണ്ണായിരുന്നെന്ന്&lt;br /&gt;തിരിയുന്ന ഗോളം&lt;br /&gt;കാതില്‍ മൊഴിഞ്ഞു&lt;br /&gt;&lt;br /&gt;പെറ്റതില്‍ എട്ടിനെം&lt;br /&gt;മുലയൂട്ടി വലുതാക്കി&lt;br /&gt;വലിയൊരു നാടിന്റെ&lt;br /&gt;നട്ടെല്ലാക്കി &lt;br /&gt;&lt;br /&gt;മാന്ത്രിക ഗോളത്തിന്‍ &lt;br /&gt;കുടുക്കഴിച്ചാ ഭൂതകാലത്തിന്‍&lt;br /&gt;കാണാക്കയത്തിലേയ്ക്ക്&lt;br /&gt;ഒലിച്ചിറഞ്ഞി&lt;br /&gt;&lt;br /&gt;ഇവിടെയിനി ശേഷിപ്പതവരുടെ&lt;br /&gt;കല്പ്രതിമകള്‍ മാത്രം&lt;br /&gt;ശേഷിപ്പിലവശേഷിക്കുമോ&lt;br /&gt;കാലത്തിന്‍ തുടുപ്പുകള്‍&lt;br /&gt;&lt;br /&gt;നെഞ്ചകം ചേര്‍ത്തെന്റെ&lt;br /&gt;മക്കളെ പുല്‍കുമ്പോള്‍&lt;br /&gt;നിറഞ്ഞു തുളുമ്പിയെന്‍&lt;br /&gt;മാറത്തെ വാത്സ്യല്യം&lt;br /&gt;&lt;br /&gt;ഒടുവിലൊരു &lt;br /&gt;കുന്നിന്റെ ചെരുവിലായ്&lt;br /&gt;കാറ്റിന്റെ മറവിലായ്&lt;br /&gt;ഞാനെന്നെയും കണ്ടെടുത്തു&lt;br /&gt;&lt;br /&gt;പ്രേത ഭൂമിയ്ക്കരുകിലൊരു&lt;br /&gt;മാളത്തിലന്യമാം രൂപത്തി-&lt;br /&gt;ലമ്മയെ വാര്‍ത്തുയര്‍ത്തി&lt;br /&gt;അവരെന്റെ ജന്മം മോക്ഷമാക്കി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-7104155752167078852?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/7104155752167078852/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=7104155752167078852' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7104155752167078852'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7104155752167078852'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2009/08/blog-post.html' title='ജന്മാന്തര യാത്ര'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-1537886836423117500</id><published>2009-07-25T12:41:00.000-07:00</published><updated>2009-07-25T12:42:12.827-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>മെറ്റമോര്‍ഫൊസിസ്</title><content type='html'>അറബിക്കാറ്റിന്റെ ചൂടില്‍ നിന്നും ഞാനകന്നിട്ട് ഒന്നര വര്‍ഷമാകുന്നു. നാടിന്റെ കുളിര്‍മ്മയില്‍ ആ കാലം കടന്നതേയറിഞ്ഞില്ല. &lt;br /&gt;ഇനി പുതിയൊരു പരീക്ഷണമാണ്. ഇംഗ്ലണ്ടിന്റെ ഗ്രാമഭംഗി നിറഞ്ഞു നില്‍ക്കുന്ന അക്രിന്‍ണ്ടനില്‍. നനുനനെ പെയ്യുന്ന മഴയില്‍ കുടയൊന്നുമില്ലാതെ, തണുത്ത കാറ്റിനെ വക വയ്ക്കാതെ ചുറ്റിയടിക്കാന്‍ ഞാനും പഠിച്ചു. ഇനിയും പാഠങള്‍ ബാക്കി...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-1537886836423117500?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/1537886836423117500/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=1537886836423117500' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1537886836423117500'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1537886836423117500'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2009/07/blog-post.html' title='മെറ്റമോര്‍ഫൊസിസ്'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-5110297772000996955</id><published>2008-11-11T22:24:00.001-08:00</published><updated>2008-11-11T22:29:06.509-08:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>ഈച്ചയും പൂച്ചയും കഞ്ഞി വച്ച കഥ</title><content type='html'>“അങ്ങിനെയൊരു കഥ പറയുമ്പോള്‍ കഞ്ഞിയോര്‍ത്ത് വിശന്നാലോ?”&lt;br /&gt;“അപ്പോള്‍ ബഷീറിന്റെ വിശപ്പും ജന്മദിനവും തിന്ന് മണ്‍കൂജയിലെ അവസാനത്തുള്ളിയും മോന്തി ഈ കയറുക്കട്ടിലില്‍ കുന്തിച്ചിരിക്കാം... ഉദീന ചന്തയിലിരിക്കുന്ന സക്കറിയയപ്പോലെ... അല്ലെങ്കില്‍ കറങ്ങിനടക്കാം... കല്ലെടുത്ത് നാരങ്ങാ മിഠായിയാക്കുന്ന അല്‍ഫോസച്ചനെപ്പോലെ ...”&lt;br /&gt;“ഹേയ്... ഇതൊന്നും ശരിയാകില്ല... കഥ പറയു...”&lt;br /&gt;&lt;br /&gt;“കഥ... കഥ... സോറി... കഥ പറയാനെനിക്കറിയില്ല.”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-5110297772000996955?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/5110297772000996955/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=5110297772000996955' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5110297772000996955'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5110297772000996955'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/11/blog-post.html' title='ഈച്ചയും പൂച്ചയും കഞ്ഞി വച്ച കഥ'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-6394528339639859419</id><published>2008-10-05T23:37:00.000-07:00</published><updated>2008-10-05T23:38:22.385-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>രേഖ മാത്യൂസും ഒരു പട്ടിയുടെ കോളറും</title><content type='html'>കരീംനഗറില്‍ എന്നെത്തേടി കറങ്ങിതിരിഞ്ഞെത്തിയ ഒരു കത്തില്‍ തോപ്സണ്‍ മാഷ് രേഖയെക്കുറിച്ചെഴുതി. “......കുറച്ചു നാളുകള്‍ക്ക് മുമ്പ് രേഖയെ കണ്ടു. ഷോപ്പില്‍ വച്ച്. തിരിച്ചറിയാന്‍ നന്നേ ബുദ്ധിമുട്ടി. അതും പിന്നില്‍ നിന്നും..... ആള്‍ വല്ലാതെ മെലിഞ്ഞിരിയ്ക്കുന്നു....”&lt;br /&gt;&lt;br /&gt;ലക്നൌവിലേയ്ക്കുള്ള യാത്രയില്‍ ഞാനും രേഖയൊടൊപ്പം കൂടേണ്ടതായിരുന്നു. അവസാനനിമിഷം തീരുമാനം മാറ്റി ഞാന്‍ ഹൈദ്രാബാദിലേയ്ക്ക് തീവണ്ടി കയറി. കന്യാമഠത്തില്‍ അകപ്പെട്ട ഒരു കുഞ്ഞാടിന്റെ വിലാപം രേഖയുടെ കത്തില്‍ നിന്നും ഞാന്‍ വായിച്ചറിഞ്ഞു. സ്വതന്ത്രയാവാന്‍ വര്‍ഷാവസാനപ്പരീക്ഷയ്ക്കായ് അവള്‍ കാത്തിരിക്കുകയാണെന്നറിയിച്ചു. ജോലിസാഹചര്യങ്ങളുമായ് പൊരുത്തപ്പെടാനാവാതെ ഞാനും ഹൈദ്രാബാദിനെ ഉപേക്ഷിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധവും മുറിഞ്ഞു.&lt;br /&gt;&lt;br /&gt;കുട്ടി മനശാസ്ത്രവും പാഠ്യ പരിശീലനാഭ്യാസങ്ങളുമായ് പാലായില്‍ തിരക്കേറിയ ഒരു വര്‍ഷം. വലിയൊരു വെള്ളപ്പൊക്കത്തിനും ആ വര്‍ഷം പാലാ സാക്ഷിയായി. കൊട്ടാരമിറ്റം സ്റ്റാന്റിലൂടെ അരയോളം വെള്ളത്തില്‍ നീന്തിക്കയറി കോളെജിലെത്തിയ ആ ദിനം മാത്രമായിരുന്നു ഞങ്ങള്‍ക്കവധി. ബാലിശമായ പഠനരീതികളിലൂടെ സ്വയം നഷ്ടപ്പെട്ട ആ വര്‍ഷം പക്ഷേ സൌഹൃദത്തിന്റെ വലിയൊരു ലാഭമായിരുന്നു. വടകരയില്‍ നിന്നും സുരേന്ദ്രനും, തൃശ്ശുര്ന്ന് വിന്‍സെന്റും, മലപ്പുറത്തെ റഫീക്കും, ഇടുക്കിയിലെ സാബുച്ചായനും, അങ്ങിനെയെത്രയെത്ര... കര്‍ണ്ണാടകയിലെ ജോര്‍ജ്ജിലെയ്ക്കും എന്തിന് സൌത്താഫ്രിക്കയിലെ സിന്ധുവിലേയ്ക്കും വരെ നീളും ആ ലിസ്റ്റ്.&lt;br /&gt;&lt;br /&gt;കണിശക്കാരനായ ക്ലാസ്സ് മുറിയുടെ മുറ്റത്തെ മൈലാഞ്ചിയില്‍ ഞങ്ങള്‍ക്കായ് കാറ്റ് നിറച്ച തണുപ്പ് വൈകുവോളം കാത്തിരുന്നു. അവിടെ മൈതാനത്തിന്റെ വിശാലത മുഴുവന്‍ ഏറ്റു വാങ്ങി പലദിനങ്ങളും ഞങ്ങള്‍ അസ്തമയത്തോളം കാത്തു. വിജയനെയും, മുകുന്ദനെയും,സക്കറിയായെയും, കുഷ്‌വന്ത് സിങിനെയും, ശോഭ ഡെയെയും, തസ്ലീമയെയും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കടമ്മനിട്ട കാടിളക്കി കലിയിളക്കി പലകുറി കടന്നു വന്നു. ളാലം ഷാപ്പിന്റെ മധുരക്കള്ളില്‍ പലവട്ടം ഞങ്ങള്‍ ചുള്ളിക്കാടന്‍ കവിതകളുമായ് നുരഞ്ഞു പൊന്തി. ഈ ആഘോഷങ്ങളുടെ രസച്ചരട് ഇടയ്ക്കിടെ പൊട്ടിച്ച് തിരക്കിന്റെ കരിക്കുലം ഞങ്ങളെ ഞെരുക്കിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;അവസാന കാലത്തെ അദ്ധ്യാപന പരിചയകാലം ഞങ്ങളെ വിവിധ സ്കൂളുകളിലെയ്ക്കും അതിലൂടെ തിരക്കിന്റെ മറ്റൊരു ലോകത്തിലേയ്ക്കും തിരിച്ചു വിട്ടു. കലാശക്കൊട്ടിന്റെ ആ കാലം യൂണിവേസിറ്റി ബോഡിന്റെ മുന്നില്‍ ഒരു മാതൃകാ ക്ലാസ്സ് മുറിയൊരുക്കേണ്ട ഉത്തരവാദിത്വത്തിലേയ്ക്ക് എന്നെ തള്ളിവിട്ടു. പരിചയകാലത്തില്‍ മരങ്ങാട്ടുപ്പിള്ളിയിലെ കുട്ടികള്‍ക്കായ് ഞാനവതരിപ്പിച്ച ഒരദ്ധ്യായം പുനരവതരിപ്പിക്കണം. സംഭവം കളര്‍ഫുള്ളാ‍ക്കാന്‍ റ്റീച്ചിംഗ് എയ്ഡില്‍ കുറെ പുതുക്കലുകളും വരുത്തി. collar - എന്ന വാക്ക് പഠിപ്പിയ്ക്കാന്‍ ഒരു കോളര്‍ വേണം. ഒരു പട്ടിയുടെ കോളര്‍!&lt;br /&gt;“ആര്‍ക്കാ പട്ടിയുള്ളത്?” ക്ലാസ്സിലെത്തിയ ഞാന്‍ ഒരു കോളര്‍ ഒപ്പിക്കാനുള്ള ശ്രമം നടത്തി.&lt;br /&gt;ആ ചോദ്യം വല്ലാത്തൊരു ചിരി പടര്‍ത്തിയപ്പോള്‍ ഞാന്‍ ചോദ്യം തിരുത്തിയാവര്‍ത്തിച്ചു,“സോറി, ആരുടെ വീട്ടിലാ പട്ടിയുള്ളത്? കോളറുള്ള പട്ടി!” &lt;br /&gt;“അത് ഞാനേറ്റു.” രേഖ മാത്യുസ് പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസവും അത്ഭുതവും.&lt;br /&gt;പിന്നിടുള്ള ദിവസങ്ങളില്‍ ഞാന്‍ രേഖയെ കാണുമ്പോഴെല്ലാം ഓര്‍മ്മിപ്പിച്ചു. “മറക്കല്ലെ, ബാക്കിയെല്ലാം റെഡിയാണെ.”&lt;br /&gt;“ഇനിയുമിതിങ്ങനെ ഓര്‍മ്മിപ്പിക്കണ്ട, ഞാനേറ്റതല്ലെ.” രേഖ ഉറപ്പ് നല്‍കിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;അവസാനം വിധി ദിവസം വന്നെത്തി. രാജേഷ് ഏറ്റിരുന്നതു പോലെ രാവിലെ തന്നെ ജീപ്പുമായെത്തി. റ്റീച്ചിംഗ് എയ്ഡ്സെല്ലാം വാരി ജീപ്പില്‍ കയറ്റി ഞങ്ങള്‍ സുനിലിന്റെ വീട്ടിലെത്തി. പിന്നെ പാലായിലെയ്ക്ക് രാജകീയ യാത്ര. ഈ സുഖത്തിനിടയിലും ഒരു പട്ടിയുടെ കോളര്‍ എന്നെ വല്ലാതെ അലട്ടിക്കൊട്ടിരുന്നു.&lt;br /&gt;&lt;br /&gt;“എടോ, താനിതെവിടെയായിരുന്നു? താന്‍ വരാന്‍ നോക്കിയിരിയ്ക്കുകയായിരുന്നു ഞാന്‍. എവിടെ കോളര്‍?” രേഖയെ കണ്ട പാടെ ഞാന്‍ ചോദിച്ചു.&lt;br /&gt;“ഒക്കെയുണ്ട്. സമാധാനമായിരിക്ക്. ഞാന്‍ സ്റ്റുഡന്‍സിനെ കൊണ്ടുവരാന്‍ സെന്റ് മേരീസിലോട്ട് പോകുകയാണ്.” രേഖ പറഞ്ഞതില്‍ എനിക്കവിശ്വാസമായി. ഇവള് ചതിക്കുമോ. ഇനിയിപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ നേരമില്ല. ഞാന്‍ കസര്‍ത്തിനുള്ള വകയുമായ് മുകളിലെ നിലയിലേയ്ക്ക് പോയി. ചാര്‍ട്ടുകളും കളര്‍ചോക്കുകളും മറ്റു സാമഗ്രികളും അടുക്കിവച്ചു. &lt;br /&gt;&lt;br /&gt;എന്റെ മാര്‍ക്കിനായി സഹകരിക്കേണ്ട കുട്ടികളുമായ് രേഖയെത്തി. കൈയ്യിലെ പൊതി എനിക്ക് നീട്ടി ‘ആള്‍ ദ ബെസ്റ്റ്’ പറഞ്ഞു. കോളര്‍! അവള് വാക്കു പാലിച്ചു. ഞാന്‍ ക്ലാസ്സില്‍ കയറി 40 മിനിറ്റിന്റെ റിയാലിറ്റി ഷോ ആരംഭിച്ചു. ക്ലാസ്സിന്റെ പിന്നിലായി ഇക്സാമിനേസും മറ്റദ്ധ്യാപകരും സഹപാഠികളും നിന്ന് എന്റെ അഭ്യാസത്തിന്റെ റെയിറ്റിംഗ് നടത്തുന്നു. വലിയൊരു കൈയ്യടിയോടെ എന്റെ കസര്‍ത്ത് അവസാനിച്ചു.&lt;br /&gt;&lt;br /&gt;“ത്യാങ്ക്യൂ സോ മച്ച് രേഖ. ക്ലാസ്സ് ഒരു വിധം നന്നായെന്ന് തോന്നുന്നു.” രേഖയോട് ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു. അത് ഒട്ടും മറച്ചു വയ്ക്കാതെ ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു.&lt;br /&gt;“ഒരു വിധമോ! ക്ലാസ്സ് കലക്കികളഞ്ഞില്ലെ. എല്ലാവരും പറഞ്ഞില്ലെ?”&lt;br /&gt;“എന്തായാലും കോളറിന് വെരി താങ്സ്.” ഞാന്‍ കോളര്‍ തിരികെ നീട്ടി.&lt;br /&gt;“ഇതോ... ഇത് കൈയ്യില്‍ തന്നെയിരിക്കട്ടെ... എനിക്ക് പിള്ളേരെ തിരികെ വിടണം.” &lt;br /&gt;“അപ്പോ രേഖെടെ വീട്ടിലെ പട്ടി...?”&lt;br /&gt;“ഓ... അതോ... അതങ്ങനെ കുറെ നാള്‍ അഴിഞ്ഞു നടക്കട്ടെ.”&lt;br /&gt;“ശ്ശെ... അതൊന്നും ശരിയാകുല്ല. താനിതങ്ങോട്ട് പിടി.” കോളര്‍ രേഖയുടെ കൈയ്യില്‍ പിടിപ്പിച്ച് ഞാന്‍ നടന്നകന്നു.&lt;br /&gt;വഴിയില്‍ ജിലു എതിരെ വരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും രേഖ കോളര്‍ തിരികെ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് ഞാന്‍ പറഞ്ഞതും ജിലു പൊട്ടിത്തെറിച്ചു. “എടോ താനെന്താ വിചാരിച്ചത്? അവളുടെ വീട്ടിലൊരു പട്ടിയുമില്ല പൂച്ചയുമില്ല. അല്ലെങ്കില്‍ തന്നെ പഴയതവള്‍ തരുമോ? ഇത് തനിയ്ക്കു വേണ്ടി അവള്‍ കാശു കൊടുത്ത് വാങ്ങിയതാണ്. ഇന്നു രാവിലെ...” &lt;br /&gt;വാക്കുകള്‍ നഷ്ടപ്പെട്ട് ഞാ‍ന്‍ തരിച്ചു നിന്നു.&lt;br /&gt;&lt;br /&gt;‘അവള്‍ എന്നെ വല്ലാതെ തോല്‍പ്പിച്ച് കളഞ്ഞല്ലോ...’ ഞാന്‍ ഇല്ലാതായി പോകുന്ന പോലെ തോന്നിയ നിമിഷങ്ങള്‍. ക്ലാ‍സ്സ് കഴിഞ്ഞിറങ്ങിയപ്പോള്‍ എനിക്കു കിട്ടിയ അഭിന്ദനങ്ങളെല്ലാം എന്റെ മുന്നില്‍ വല്ലാത്ത നോവുകളായി മാറി. ശരിയാണ്... അതൊരു ഉപയോഗിക്കാത്ത കോളര്‍ ആയിരുന്നു... അതിന്റെ സ്റ്റീല്‍ കൊളുത്തുകള്‍ തിളങ്ങിയിരുന്നു... പക്ഷേ തിരക്കില്‍ ഞാനതൊന്നും തിരിച്ചറിഞ്ഞില്ല... വല്ലാത്തൊരു കുറ്റബോധത്തോടെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അകലെ ഗ്രൌണ്ടില്‍ നിരയായ് നടന്നു മറയുന്ന പെണ്‍കുട്ടികളുടെയിടയില്‍ രേഖ മാത്യൂസ് അപ്രത്യക്ഷയായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-6394528339639859419?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/6394528339639859419/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=6394528339639859419' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6394528339639859419'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6394528339639859419'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/10/blog-post.html' title='രേഖ മാത്യൂസും ഒരു പട്ടിയുടെ കോളറും'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-5430005434400288946</id><published>2008-09-02T22:21:00.000-07:00</published><updated>2008-09-02T22:22:33.228-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>മാവേലി നാട് വാണീടും കാലം</title><content type='html'>കരിഞ്ഞുണങ്ങിയ തുളസിത്തറയിലേയ്ക്ക്&lt;br /&gt;മണ്‍കോലങ്ങള്‍ ആര്‍ത്തുവിളിച്ചു&lt;br /&gt;പൂവേ പൊലി പൂവേ പൊലി&lt;br /&gt;&lt;br /&gt;ഓര്‍മ്മകളുടെ വേലിയേറ്റമായ് കൈയ്യടിപ്പാട്ടുകള്‍&lt;br /&gt;തേക്കുപാട്ടിന്റെ ഈണം മുഴുമിയ്ക്കാനാവാതെ&lt;br /&gt;എന്റെ തൊണ്ടയില്‍ സ്വരമടഞ്ഞു പോയി&lt;br /&gt;&lt;br /&gt;കടം കൊണ്ട പൈതൃകത്തിന്റെ നേരറിവില്‍&lt;br /&gt;ഞാന്‍ തിരികെ വരുന്നു&lt;br /&gt;ഒരു പൂക്കുട്ട മാത്രം കൈയ്യിലേന്തി&lt;br /&gt;&lt;br /&gt;മൂളല്‍ മടുത്ത് കരിവണ്ടുകള്‍ നിശബ്ദമായി&lt;br /&gt;ചിറകുകള്‍ കുഴഞ്ഞ് തുമ്പികള്‍ മടക്കവുമായി&lt;br /&gt;അങ്ങിനെ ഞാനും പുഴയും തനിച്ചായി&lt;br /&gt;&lt;br /&gt;ഇനി ചായക്കൂട്ടുകള്‍ കഴുകി കളയണോ&lt;br /&gt;മേഘങ്ങള്‍ക്കും പുഴയ്ക്കും ഒരേ നിറം നല്‍കാം&lt;br /&gt;ബാക്കിയെല്ലാം നിങ്ങള്‍ പങ്കുവച്ചോളു&lt;br /&gt;&lt;br /&gt;ഇനിയാണ് പൂക്കളം തീര്‍ക്കേണ്ടത്&lt;br /&gt;നേര്‍ത്ത നിലാവ് കടഞ്ഞ നേര്യത് ചുറ്റി&lt;br /&gt;നീര്‍ക്കുമിളകളുടെ പട്ടുടുത്ത്&lt;br /&gt;&lt;br /&gt;കൈതപ്പൂക്കളുടെ ഫോസിലുകള്‍ കൊണ്ടാണ്&lt;br /&gt;ഞാനീ പൂക്കളം തീര്‍ക്കുന്നത്&lt;br /&gt;ഇടയിലൊരല്പം വേദനയും കിനാക്കളും&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-5430005434400288946?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/5430005434400288946/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=5430005434400288946' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5430005434400288946'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5430005434400288946'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/09/blog-post.html' title='മാവേലി നാട് വാണീടും കാലം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-2122543761404827040</id><published>2008-08-16T05:10:00.000-07:00</published><updated>2008-08-16T05:12:42.910-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>വിഷാദഗാനങ്ങളുടെ തെരുവ്</title><content type='html'>ഇവിടെ&lt;br /&gt;കുപ്പിവളകള്‍ ഉടഞ്ഞു വീഴുന്നൂ&lt;br /&gt;മരണത്തിന്റെ ദുര്‍ഗന്ധം കഴുകനെപ്പോലെ&lt;br /&gt;പറന്നിറങ്ങിക്കൊണ്ടെയിരിക്കുന്നു&lt;br /&gt;മരങ്ങളെല്ലാം കത്തിത്തീരുന്നു&lt;br /&gt;ഹൃദയങ്ങളെല്ലാം രക്തം കിനിയ്ക്കുന്നു&lt;br /&gt;കാലൊടിഞ്ഞ ഒരെലി മാളത്തിലേയ്ക്ക് വലിഞ്ഞു&lt;br /&gt;ഗായകന്‍ സാരംഗി മീട്ടിക്കൊണ്ടെയിരുന്നു&lt;br /&gt;പുകച്ചുരുകള്‍ക്ക്&lt;br /&gt;സ്വപ്നങ്ങളുടെയും കഞ്ചാവിന്റെയും ഗന്ധം&lt;br /&gt;ആദിയില്‍ നിന്നും അനാദിയിലെയ്ക്കുള്ള&lt;br /&gt;പരിക്രമണം&lt;br /&gt;&lt;br /&gt;ബാബേല്‍ ഗോപുരം വീണുടഞ്ഞതും&lt;br /&gt;ബാബിലോണ്‍ നദിയില്‍ കണ്ണീരുയര്‍ന്നതും&lt;br /&gt;ഇവിടെ നിന്നാണ്&lt;br /&gt;നെഞ്ചില്‍ പ്രാവുകലുകളുടെ കുറുകലുകള്‍&lt;br /&gt;കഴുകന്‍ ചിറകടികളില്‍ ഇല്ലാതാകുമ്പോള്‍&lt;br /&gt;ഓരിയിട്ടു പാഞ്ഞുപോയ തെരുവു പട്ടിയും&lt;br /&gt;ദാരിദ്രത്താല്‍ നഗ്നയായി ആ പെണ്‍ക്കുട്ടിയും&lt;br /&gt;തെരുവിന്റെ ധാരണകളിലവശേഷിച്ചു&lt;br /&gt;അവസാനത്തില്‍ തുടങ്ങി ആദ്യത്തിലെത്തുന്ന&lt;br /&gt;ഒരു ധാരണ&lt;br /&gt;വെറും ധാരണ മാത്രമായ ജീവിതം&lt;br /&gt;പിന്നെ തമാശകളായ ദുഃഖങ്ങള്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-2122543761404827040?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/2122543761404827040/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=2122543761404827040' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2122543761404827040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2122543761404827040'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/08/blog-post_16.html' title='വിഷാദഗാനങ്ങളുടെ തെരുവ്'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-9199376962676783862</id><published>2008-08-08T23:51:00.000-07:00</published><updated>2008-08-08T23:52:51.470-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>വിവാഹക്ഷണക്കത്ത്</title><content type='html'>മാര്‍ച്ചിന് ചൂടില്ലായിരുന്നു&lt;br /&gt;തെരുവില്‍&lt;br /&gt;തണലുകള്‍ തേടിയൊരു ചെറിയ യാത്ര&lt;br /&gt;17-‌ാം‌ നൂറ്റാണ്ടിന്റെ മതിലുകള്‍ക്കകത്ത്&lt;br /&gt;കാലിടറാതിരിയ്ക്കാന്‍ കര്‍ത്താവിന്റെ മണവാട്ടികള്‍&lt;br /&gt;കൊന്തയും കുര്‍ബ്ബാനയും മെഴുതിരികളുമായ്&lt;br /&gt;ആളിപ്പടര്‍ന്നു&lt;br /&gt;&lt;br /&gt;കം‌പ്യൂട്ടറില്‍ ചെറിയൊരു ചിരിയുണര്‍ന്നപ്പോള്‍&lt;br /&gt;ആ ചെറുപ്പക്കാരന്‍&lt;br /&gt;സാമ്പ്രാണിത്തിരികളുടെ പുകച്ചുരുളിലേക്ക്&lt;br /&gt;മറിഞ്ഞു വീണു&lt;br /&gt;‌&lt;br /&gt;‘നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം’&lt;br /&gt;ഹര്‍മ്മോണിയത്തിന്റെ വിസ്താരത്തിനുമപ്പുറം&lt;br /&gt;ഒരു തെരുവുപ്പട്ടി ഓരിയിടുന്നു&lt;br /&gt;കണ്ണട മാറ്റി കാഴ്ച നഷ്ടപ്പെട്ട്&lt;br /&gt;ഞാന്‍ ചായക്കോപ്പ മൊത്തിക്കൊണ്ടിരുന്നു&lt;br /&gt;ഇനി നടക്കേണ്ട വഴിയേത്?&lt;br /&gt;ഏല്ലാം സൂത്രവാക്യത്തിലുണ്ട്&lt;br /&gt;അനുസരിക്കുക&lt;br /&gt;&lt;br /&gt;ഈരാറ്റുപേട്ടയിലെ പൂഞ്ഞാറില്‍ നിന്നും&lt;br /&gt;ജീവിച്ചിരിക്കുന്ന ശ്രീമതി ആന്‍ഡ് ശ്രീമാന്‍&lt;br /&gt;നിന്റെ സാന്നിദ്ധ്യം ക്ഷണിക്കുന്നു&lt;br /&gt;‘നീ പ്രേമിച്ചിരുന്ന ഞങ്ങളുടെ മകള്‍&lt;br /&gt;വിവാഹിതയാകുന്നു&lt;br /&gt;നീ ചുംബിച്ച അവളുടെ കവിളുകള്‍&lt;br /&gt;ഇനി മറ്റൊരുത്തന്‍ ചുംബിക്കട്ടെ&lt;br /&gt;നീ തലോടിയ അവളുടെ മാറിടം&lt;br /&gt;ഇനി മറ്റൊരുത്തനാകട്ടെ&lt;br /&gt;നീ വരുക&lt;br /&gt;അസൂയയില്ലാതെ’&lt;br /&gt;&lt;br /&gt;വിത്ത് ബെസ്റ്റ് കോംപ്ലിമെന്‍സ്&lt;br /&gt;...............&lt;br /&gt;ചിട്ടയായ് നിരത്തിയ ഒരു കൈയ്യൊപ്പ്&lt;br /&gt;അതില്‍ ഇറ്റു പടര്‍ന്ന ഒരുപ്പുനീര്‍&lt;br /&gt;&lt;br /&gt;പിഴയ്ക്കാതിരിയ്ക്കാന്‍&lt;br /&gt;ശരിയായ ബന്ധിച്ച മുദ്രണം&lt;br /&gt;കല്‍ക്കരി മണവുമായ്&lt;br /&gt;എന്റെ നെഞ്ചിലേയ്ക്കെറിഞ്ഞ&lt;br /&gt;സൂത്രവാക്യം&lt;br /&gt;നീളം ഗുണം വീതി സമം വീസ്തീര്‍ണ്ണം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-9199376962676783862?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/9199376962676783862/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=9199376962676783862' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/9199376962676783862'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/9199376962676783862'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/08/blog-post.html' title='വിവാഹക്ഷണക്കത്ത്'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-7607653903050995984</id><published>2008-07-29T01:46:00.000-07:00</published><updated>2008-07-29T01:48:31.027-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>സുഖപ്രസവം, നാല് കുട്ടികള്‍ സര്‍</title><content type='html'>അബ്ദുള്‍ ജലീല്‍ പറഞ്ഞു നിറുത്തിയപ്പോള്‍ അത്ഭുതം കൊണ്ട് എന്റെ വായ് തുറന്നു പോയി. &lt;br /&gt;“റിയലീ!?” ആദ്യം വായില്‍ വന്നത് അങ്ങിനെയാണ്. “കണ്‍ഗ്രാജുലേഷന്‍സ്...”&lt;br /&gt;&lt;br /&gt;സിറിയയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനു ശേഷം റിയാദില്‍ ഭാഗ്യന്വേഷിയായ് എത്തിച്ചേര്‍ന്ന ഈ കുറിയ മനുഷ്യന്‍ ഞാന്‍ കണ്ടു മുട്ടിയ സിറിയക്കാരില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. ആ വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ സൈനിക ജീവിതത്തെയെയും അതിലുടെ കൈ വന്ന മാറ്റത്തെയും കുറിച്ച് വാചാലനായി. പണം കൊടുത്ത് മറ്റുള്ളവരെപ്പോലെ തനിക്കും സൈനിക ജീവിതം ഒഴിവാക്കാമായിരുന്നെങ്കിലും അയാള്‍ രാജ്യസേവനം ആസ്വദിച്ച് ജീവിതം കരുപ്പിടിപ്പിയ്ക്കുകയായിരുന്നു. തന്റെ കാര്‍ഷികോത്സാഹത്തിന്റെ വിളവെടുപ്പിലേയ്ക്ക് സിറിയയിലെ ഒരുള്‍നാടന്‍ ഗ്രാമം അയാളെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്നു. അങ്ങിനെയൊരു വിളവെടുപ്പിന്റെ അവധി കഴിഞ്ഞെത്തുമ്പോഴാണ് ജലീല്‍ ഈ വിശേഷം പങ്കു വെച്ചത്.&lt;br /&gt;&lt;br /&gt;എന്റെ മുഖത്തേക്ക് നോക്കി ജലീല്‍ ആവര്‍ത്തിച്ചു, “നാല് സര്‍, നാല്. മൂന്ന് പെണ്ണും ഒരാണും. അവിടെ പേപ്പറിലും ഇന്റര്‍നെറ്റിലും വന്നിരുന്നു.” ഒരറബിപേപ്പറിന്റെ കട്ടിംഗ് എന്റെ കൈയ്യില്‍ തന്നു. നീല കമ്പിളികുപ്പായത്തില്‍ പൊതിഞ്ഞ് നാല് കുഞ്ഞുളെ നിരത്തിക്കിടത്തിയിരിക്കുന്ന ഫോട്ടോയോടുകുടിയ വാര്‍ത്ത.&lt;br /&gt;“കണ്‍ഗ്രാജുലേഷന്‍സ്... നിന്റെ സമയം നല്ലതാണെന്ന് തോന്നുന്നു, ഭാഗ്യവാന്‍.” ഞാന്‍ അഭിനന്ദനങ്ങള്‍ക്ക് പിശുക്ക് വരുത്തിയില്ല.&lt;br /&gt;“അല്‍ ഹംദുലില്ല...” ജലീല്‍ തന്റെ മുറിയിലേയ്ക്ക് പോയി.&lt;br /&gt;&lt;br /&gt;ജോലിത്തിരക്കുകള്‍ സമയം കവര്‍ന്നെടുത്ത് മാസങ്ങള്‍ കടന്നുപോയതറിഞ്ഞില്ല. ജലീലിന്റെ കുട്ടികളെക്കുറിച്ച് ഭാര്യയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. പിന്നീട് കുട്ടികളെപ്പറ്റിയൊന്നും ജലീലിനോട് ചോദിക്കാതിരുന്നതില്‍ ചെറിയൊരു ശരിയില്ലാഴ്മയും തോന്നി. പിറ്റേന്ന് ജലീലിനെ കണ്ട മാത്രയില്‍ കുട്ടികളെപ്പറ്റിത്തിരക്കി.&lt;br /&gt;“അവരെല്ലാം റിയാദിലുണ്ട് സര്‍, സുഖജീവിതം.” തിളങ്ങുന്ന കണ്ണുകളോടെ ജലീല്‍ പറഞ്ഞപ്പോള്‍ അവരുടെ ആനന്ദജീവിതം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു.“വീട്ടിലേക്ക് വരു സര്‍, കുഞ്ഞുങ്ങളെ കാണാന്‍ താല്പര്യമുണ്ടോ?” ക്ഷണിക്കാനും ജലീല്‍ മറന്നില്ല.&lt;br /&gt;“നമ്മുക്ക് ഒന്ന് പോയാലോ?” ഭാര്യയ്ക്ക് ഉത്‌ഹാസമായി.&lt;br /&gt;“ഏയ് അതൊന്നും ശരിയാകില്ല.” ഞാന്‍ വിസമ്മതക്കുറിപ്പിറക്കി.&lt;br /&gt;പക്ഷേ പിറ്റേന്ന് ജലീലിന്റെ രണ്ടാം വട്ടം ക്ഷണമുണ്ടായി. അവസാനം ആ വാര്യാന്ത്യത്തില്‍ ഞങ്ങള്‍ അത്താഴത്തിന് എത്താമെന്ന് ഉറപ്പ് നല്‍കേണ്ടിയും വന്നു. സാംസ്കാരിക വൈരുദ്ധ്യം അതിഥി ആഥിധേയ മര്യാദകളെ എങ്ങിനെ സങ്കലനം ചെയ്യും? നാല് കുഞ്ഞുങ്ങള്‍! എന്ത് സമ്മാനമായിക്കരുതണം? എന്റെ അനാവശ്യ ചിന്തകള്‍ അസ്ഥാനത്താണെന്ന് ഭാര്യ ഉറപ്പിച്ചു. എന്താകട്ടെ,ഒരുങ്ങുക തന്നെ. &lt;br /&gt;&lt;br /&gt;ഞങ്ങള്‍ ജലീലിന്റെ ഫ്ലാറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കാ‍യ് കാത്തിരിയ്ക്കുകയായിരുന്നു. താമസിച്ചതിന് ക്ഷമാപണവുമായ് ഞങ്ങള്‍ അകത്തുകടന്ന് ഞങ്ങള്‍ക്കായ് വിരിച്ച കാര്‍പ്പറ്റിലേയ്ക്ക് ചമ്രം പടിഞ്ഞു.&lt;br /&gt;“അസെലാമലൈക്കും...” ജലീലിന്റെ കുടുംബിനി മുറിയിലേയ്ക്ക് പ്രവേശിച്ചു. എന്റെ ഭാര്യ എഴുന്നേറ്റ് അവരെ ആശ്ലേഷിച്ച് പ്രത്യഭിവാദ്യം ചെയ്ത് കരുതിയിരുന്ന സമ്മാനപ്പൊതി കൈമാറി. അവര്‍ ഞങ്ങളുടെ മുന്നിലേയ്ക്ക് ഗാവയും* ഈത്തപ്പഴവും നിറച്ചു.&lt;br /&gt;“കുട്ടികള്‍...?” ഞാന്‍ ചോദിച്ചു.&lt;br /&gt;“അവരുറങ്ങുന്നു. ഉടനെ എഴുന്നേല്‍ക്കും. നമ്മുക്ക് ഭക്ഷണം കഴിയ്ക്കാം.” ജലീല്‍ പറഞ്ഞവസാനിയ്ക്കുന്നതിന് മുമ്പേ വറുത്ത കോഴിയും മൊരിച്ച റൊട്ടിയും ഒലിവെണ്ണയൊഴിച്ച കടലച്ചമ്മന്തിയും കുറെ ഉപ്പിലിട്ട ഒലിവിന്‍ കായ്കളും മറ്റു വിഭവങ്ങളും നിരന്നു.&lt;br /&gt;‘കൊള്ളാം, കാര്യമായിട്ടാ‍ണല്ലോ?’ ഞാന്‍ രഹസ്യമായി ഭാര്യയോട് പറഞ്ഞു.&lt;br /&gt;സമൃദ്ധമായ അത്താഴം ചൂടുള്ള ഒരു തുര്‍ക്കിക്കാപ്പിയോടെ അവസാനിച്ചു.&lt;br /&gt;&lt;br /&gt;അകത്തെ മുറിയില്‍ കുട്ടികള്‍ ഉണര്‍ന്നതിന്റെ ലക്ഷണങ്ങള്‍ കേട്ടുതുടങ്ങി. ഓരോരുത്തരെയായ് അവര്‍ പുറത്തേയ്ക്ക് കൊണ്ടു വന്നു. ഓമനത്തം തുളുമ്പുന്ന മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍. ആണ്‍കുട്ടി ഇനിയും എണിറ്റിട്ടില്ല. ഏത് കുഞ്ഞിനെ ആദ്യമെടുക്കണെമെന്നോരു കണ്‍ഫ്യൂഷന്‍! കുഞ്ഞുങ്ങള്‍ ഓരോരുത്തരായ് മടിയിലേയ്ക്കും ഒഴിഞ്ഞ പിഞ്ഞാണങ്ങളിലേയ്ക്കും നീന്തിക്കയറി. ഗാവ ഗ്ലാസ്സുകള്‍ ഒന്നോ രണ്ടോ മറിഞ്ഞുടഞ്ഞു.&lt;br /&gt;“നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടാവുമല്ലേ?” ഞാന്‍ കുഞ്ഞുങ്ങളെ നോക്കിപ്പറഞ്ഞു.&lt;br /&gt;“ഏയ്യ്, അങ്ങിനെയൊന്നുമില്ല.” അവര്‍ കുട്ടികളെ എടുത്ത് അകത്തെ മുറിയിലാക്കി കുറെ കളിപ്പാട്ടങ്ങളും വാരിയിട്ടു. അപ്പോള്‍ നാലാമത്തെ കുഞ്ഞും എണീറ്റു കരഞ്ഞു.&lt;br /&gt;&lt;br /&gt;മറ്റൊരു തുര്‍ക്കിക്കാപ്പി കൂടി പകര്‍ന്ന് ജലീല്‍ ഒരു സിഗറിറ്റിന് തീ കൊടുത്തു. തുടര്‍സംഭാഷണങ്ങള്‍ ലഘൂകരീക്കാനുള്ള എന്റെ ശ്രമമെല്ലാം പാഴായി. ജലീലിന്റെ ഭാര്യ കുറെ കുപ്പായങ്ങളുമായ് തിരികെയെത്തി. അവ ഓരോന്നായി നിവര്‍ത്തി അഭിപ്രായമാരാഞ്ഞു. “ഉഗ്രന്‍, കൊള്ളാം! നല്ല കളര്‍!” എന്നൊക്കെ എന്റെ ഭാര്യ തട്ടി വിടുന്നുണ്ട്. ഇടയ്ക്ക് എന്റെ മുന്നിലേയ്ക്കും കുറെ നിരത്തിയിട്ടു.  ഞാനെന്തഭിപ്രായം പറയാന്‍. &lt;br /&gt;“നല്ല ഡിസൈന്‍. റിയാദില്‍ കാണാനില്ല.” എന്തെങ്കിലും പറയണമല്ലോ, ഞാനും തട്ടി വിട്ടു.&lt;br /&gt;“ശരിയാ. ഇത് റിയാദില്‍ കിട്ടില്ല. ഞങ്ങള്‍ സിറിയയില്‍ നിന്നും വില്ക്കാന്‍ കൊണ്ടു വന്നതാ. മാഡത്തിന് നന്നായിരിയ്ക്കും.”&lt;br /&gt;‘ദൈവമെ, ഇത് നമ്മള്‍‌ക്ക് വില്ക്കാനുള്ള പരിപാടിയാണല്ലോ?’ ഞാന്‍ ഭാര്യയോട് അടക്കം പറഞ്ഞു.&lt;br /&gt;“ഇതെല്ലാം നല്ലതാ, പക്ഷേ ഞങ്ങളുടെ ആളുകള്‍ ഈ രീതിയിലുള്ളത് ധരിയ്ക്കാറില്ല. ഒന്നും തോന്നരുത്.” ഭാര്യ ഭംഗിയായ് കാര്യമവതരിപ്പിച്ചു. ആഥിധേയരുടെ വിഷണ്ണമായ മുഖത്തേയ്ക്ക് നോക്കാന്‍ എനിയ്ക്കായില്ല.&lt;br /&gt;“മോനെ മാത്രം കണ്ടില്ലല്ലോ?” ഞാന്‍ നിശബ്ദതയ്ക്ക് വിരാമമിട്ടു. &lt;br /&gt;ജലീല്‍ അകത്തുപോയി കുഞ്ഞുമായെത്തി. നാലാമത്തെ കുട്ടി മറ്റു കുട്ടികളെക്കാള്‍ കാഴ്ചയില്‍ ക്ഷീണിതനായി തോന്നി. അവനെ ലാളിച്ച് തിരികെപ്പോരാന്‍ യാത്രയാകുമ്പോള്‍ അകത്ത് മറ്റൊരു ഗ്ലാസ്സ് കൂടി വീണുടയുന്നത് കേട്ടു. &lt;br /&gt;&lt;br /&gt; &lt;br /&gt;*ഗാവ - ഒരറേബ്യന്‍ വെല്‍ക്കം ഡ്രിംങ്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-7607653903050995984?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/7607653903050995984/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=7607653903050995984' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7607653903050995984'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7607653903050995984'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/07/blog-post_29.html' title='സുഖപ്രസവം, നാല് കുട്ടികള്‍ സര്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-5109034349342350306</id><published>2008-07-22T00:50:00.000-07:00</published><updated>2008-07-22T00:57:35.023-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='യാത്രകള്‍'/><title type='text'>മൂന്ന് യാത്രാക്കവിതകള്‍</title><content type='html'>1.നാസിക്കിലേയ്ക്ക്&lt;br /&gt;&lt;br /&gt;ഉഷ്ണക്കാറ്റിന്റെ പാച്ചിലും&lt;br /&gt;കരിഞ്ഞുണങ്ങിയ പുല്‍മേടുകളും&lt;br /&gt;എഴുന്നു നില്‍ക്കുന്ന പാറകളുമല്ലാതെ&lt;br /&gt;മറ്റൊന്നും കാണാനില്ലെന്ന് തോന്നിപ്പോകുന്നു&lt;br /&gt;എങ്കിലും&lt;br /&gt;ഈ മലയടിവാരത്തില്‍ ഞാന്‍&lt;br /&gt;അഗസ്ത്യകൂടത്തെ തിരിച്ചറിയുന്നു&lt;br /&gt;പക്ഷേ, നാറാണത്തച്ഛന്‍ തള്ളിയിട്ട&lt;br /&gt;പാ‍റക്കൂട്ടങ്ങള്‍ കാണുന്നില്ല!&lt;br /&gt;&lt;br /&gt;2.ഗോദാവരി&lt;br /&gt;&lt;br /&gt;ഗോദാവരി ഉത്ഭവിയ്ക്കുന്നത്&lt;br /&gt;ഒരു കണ്ണീര്‍ത്തുള്ളിയായാണ്&lt;br /&gt;വ്രതത്തിന്റെയും നോയമ്പിന്റെയും&lt;br /&gt;പ്രത്യുത്തരമായ് ഒരു കണ്ണീരായ്&lt;br /&gt;ഗുഹാമുഖത്തു നിന്നും ഗോദാവരി&lt;br /&gt;ഒഴുകിയിറങ്ങുന്നു&lt;br /&gt;&lt;br /&gt;സ്നാനഘട്ടില്‍ ദൈവങ്ങളെ വിട്ട്&lt;br /&gt;ജലക്രീഡകളുടെ നേരമ്പോക്കിലേയ്ക്ക്&lt;br /&gt;ആര്‍ത്തിയോടെ മിഴിയുടക്കുമ്പോള്‍&lt;br /&gt;അമ്പലമണികളില്‍, നന്ദീകാവലില്‍&lt;br /&gt;ശിവലിംഗത്തില്‍ പറ്റിച്ചേര്‍ന്ന് പൂക്കള്‍&lt;br /&gt;സായുജ്യമടഞ്ഞു&lt;br /&gt;&lt;br /&gt;(ഗോദാവരി ഏല്ലാ വിധത്തിലും സമ്പന്നയാണ്)&lt;br /&gt;&lt;br /&gt;3.ത്രയംബക് ക്ഷേത്രം&lt;br /&gt;&lt;br /&gt;സ്വയംഭൂവിന്റെ&lt;br /&gt;ക്ഷേത്രനടയില്‍&lt;br /&gt;ഗോക്കളണഞ്ഞു&lt;br /&gt;&lt;br /&gt;പുല്ലരിഞ്ഞ്&lt;br /&gt;വിളറിപ്പോയ&lt;br /&gt;വിരലുകളില്‍&lt;br /&gt;വാത്സ്യലത്തിന്റെ&lt;br /&gt;ചെറുത്തുട്ടുകള്‍&lt;br /&gt;ആയുര്‍രേഖ&lt;br /&gt;നീട്ടിയെഴുതുന്നു&lt;br /&gt;&lt;br /&gt;കാമചേഷ്ടകളില്‍&lt;br /&gt;മിഥുനങ്ങള്‍&lt;br /&gt;നഷ്ടപ്പെടുമ്പോള്‍&lt;br /&gt;തണുത്തുറഞ്ഞ&lt;br /&gt;കല്‍ത്തുണുകള്‍&lt;br /&gt;ദേവദാസികളുടെ&lt;br /&gt;പാട്ടിലുണര്‍ന്നു&lt;br /&gt;&lt;br /&gt;പാലില്‍ മുങ്ങി&lt;br /&gt;സ്വയംഭൂ &lt;br /&gt;സമാധിയായി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-5109034349342350306?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/5109034349342350306/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=5109034349342350306' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5109034349342350306'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5109034349342350306'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/07/blog-post.html' title='മൂന്ന് യാത്രാക്കവിതകള്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-8085261503669687192</id><published>2008-06-19T22:10:00.000-07:00</published><updated>2008-06-19T22:18:53.769-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പച്ചിലപ്പാമ്പ്</title><content type='html'>&lt;a href="http://4.bp.blogspot.com/_FJVFEVW0y0A/SFs9qjlY-zI/AAAAAAAAACM/WwM5WCn1Iaw/s1600-h/parrot+snake.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://4.bp.blogspot.com/_FJVFEVW0y0A/SFs9qjlY-zI/AAAAAAAAACM/WwM5WCn1Iaw/s320/parrot+snake.JPG" border="0" alt=""id="BLOGGER_PHOTO_ID_5213828794927348530" /&gt;&lt;/a&gt;&lt;br /&gt;പച്ചമരത്തിന്റെ കൊമ്പില്‍ നിന്നെന്റെ&lt;br /&gt;പ്രാണന്റെ കാമ്പിലെക്കെത്തി നോക്കി&lt;br /&gt;പച്ചിലപ്പാമ്പേ നീയെന്‍ ജീവനെ പാതിയാക്കി&lt;br /&gt;&lt;br /&gt;പാതികരിഞ്ഞ മനസ്സിന്റെ കരയിലെയ്ക്ക-&lt;br /&gt;ന്യമാം ഭീതിയാല്‍ നീയിഴഞ്ഞടുക്കുമ്പോള്‍&lt;br /&gt;അറിഞ്ഞുവോ നിന്നിലേയ്ക്കിഴയടുക്കുന്നത്?&lt;br /&gt;&lt;br /&gt;വശ്യമാം നിന്നുടല്‍കാന്തിയില്‍ മുങ്ങവേ&lt;br /&gt;എന്നുടല്‍ ഘര്‍ഷത്തിലാറാടി നിവര്‍ന്നതില്‍&lt;br /&gt;കര്‍മ്മകാണ്ഡത്തിന്റെ പാശമുയര്‍ന്നു&lt;br /&gt;&lt;br /&gt;ഒടുവില്‍ നിയെന്റെ കണ്ണിന്റെ, കരളിന്റെ,&lt;br /&gt;ജീവശ്വാസത്തിന്റെയും കുളിരായി&lt;br /&gt;പ്രാണന്റെ പകുതിയായ് മാറി പാമ്പേ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-8085261503669687192?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/8085261503669687192/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=8085261503669687192' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/8085261503669687192'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/8085261503669687192'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/06/blog-post.html' title='പച്ചിലപ്പാമ്പ്'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_FJVFEVW0y0A/SFs9qjlY-zI/AAAAAAAAACM/WwM5WCn1Iaw/s72-c/parrot+snake.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-1668261336815205433</id><published>2008-05-14T23:03:00.000-07:00</published><updated>2008-05-14T23:07:23.933-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>ഒരു സ്നേഹ സംവാദം</title><content type='html'>ഇരുളിന്റെ ഓരം ചേര്‍ന്ന് അയാള്‍&lt;br /&gt;ആകാശത്തേയ്ക്ക് ഒരു കസേര വലിച്ചിട്ടു&lt;br /&gt;ഒളിഞ്ഞും തെളിഞ്ഞും അവരെത്തിയെത്തിയപ്പോള്‍&lt;br /&gt;ആയാള്‍ മെല്ലെ ചോദ്യങ്ങളുടെ കൂട് തുറന്നു.&lt;br /&gt;&lt;br /&gt;“പൊട്ടിച്ചിരിക്കുന്ന അരുവിയുടെ കളകളമായ്&lt;br /&gt;നൃത്തമാടുന്ന കുപ്പിവളകളുടെ കിലുകിലുക്കമായ്&lt;br /&gt;നിങ്ങളെ വാരിയെറിഞ്ഞതാരാണ്?”&lt;br /&gt;&lt;br /&gt;“അവള്‍ - സ്വപ്നങ്ങളുടെ കാമുകി.”&lt;br /&gt; &lt;br /&gt;“അപ്പോള്‍ ഈ നിറങ്ങളും &lt;br /&gt;തിളക്കവും നിങ്ങളില്‍ ചേര്‍ത്തതാരാണ്?”&lt;br /&gt;&lt;br /&gt;“അവള്‍ ചിരിക്കാനൊരുങ്ങിയപ്പോള്‍ നിറങ്ങളും&lt;br /&gt;ചും‌ബിക്കാനൊരുങ്ങിയപ്പോള്‍ തിളക്കവും ഞങ്ങളില്‍ ചേര്‍ന്നു&lt;br /&gt;പക്ഷേ... എല്ലാം കൂട്ടിവച്ച് അവളിറങ്ങിപ്പോയി...”&lt;br /&gt;(നക്ഷത്രങ്ങള്‍ കരയാനൊരുങ്ങി)&lt;br /&gt;&lt;br /&gt;“അപ്പോള്‍ നിങ്ങള്‍ക്കും വേദനകളുടെ ലോകമുണ്ടോ!”&lt;br /&gt;&lt;br /&gt;“ഭൂമിയില്‍ ഓരോ സ്വപ്നങ്ങള്‍ തകരുമ്പോഴും&lt;br /&gt;ഞങ്ങളില്‍ നിറവും തിളക്കവും മങ്ങുന്നു.&lt;br /&gt;ഭൂമിയിലെ ഓരോ നെടുവീര്‍പ്പിലും ഞങ്ങള്‍ നിപതിക്കുന്നു.&lt;br /&gt;ഇതാണ് ഞങ്ങളുടെ ജീവിതം - നക്ഷത്രങ്ങളുടെ ലോകം.”&lt;br /&gt;&lt;br /&gt;അയാള്‍ വീണ്ടും ചോദിക്കാനൊരുങ്ങിയപ്പോള്‍&lt;br /&gt;അരുവിയുടെ കളകളമായ് കുപ്പിവളയുടെ കിലുകിലുക്കമായ്&lt;br /&gt;ഒരു സംഗീതം ചക്രവാളത്തില്‍ നിറഞ്ഞലിഞ്ഞു.&lt;br /&gt;നക്ഷത്രങ്ങളുടെ രാജകുമാരിയായ് അന്നവള്‍ &lt;br /&gt;ആകാശക്കൊട്ടാരത്തില്‍ വാഴിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;ആ സംഗീതത്തില്‍ മുഴുകി അയാള്‍ തളര്‍ന്നു മയങ്ങി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-1668261336815205433?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/1668261336815205433/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=1668261336815205433' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1668261336815205433'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1668261336815205433'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/05/blog-post_14.html' title='ഒരു സ്നേഹ സംവാദം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-8980784989433916189</id><published>2008-05-07T03:13:00.000-07:00</published><updated>2008-05-07T03:18:34.390-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കടല്‍ക്കരയിലെ കുട്ടികള്‍</title><content type='html'>രണ്ടു കുട്ടികള്‍ &lt;br /&gt;കടല്‍ക്കരയില്‍ ഇരിക്കുന്നു.&lt;br /&gt;ഒരാണ്‍കുട്ടിയും&lt;br /&gt;മറ്റെത് പെണ്‍കുട്ടിയും.&lt;br /&gt;കക്കകളും ചിപ്പികളും&lt;br /&gt;അവര്‍ പെറുക്കിക്കൂട്ടി.&lt;br /&gt;ഒരു വലിയ തിരമാല&lt;br /&gt;അവരുടെ നേരെ ആര്‍ത്തു.&lt;br /&gt;കക്കകളും ചിപ്പികളും&lt;br /&gt;കടലിലേയ്ക്ക് ഒഴുകിപ്പോയി.&lt;br /&gt;വിഷണ്ണനായ ആണ്‍കുട്ടിയോട്&lt;br /&gt;പെണ്‍കുട്ടി പറഞ്ഞു,&lt;br /&gt;‘ഇനിയൊരിക്കലും അവ&lt;br /&gt;തിരികെ വരില്ല,&lt;br /&gt;നമ്മുക്ക് പോകാം.’&lt;br /&gt;ആണ്‍കുട്ടി പറഞ്ഞു,&lt;br /&gt;‘ഞാനിവിടെ കാത്തിരിക്കട്ടെ&lt;br /&gt;അവ തിരികെയെത്തും.’&lt;br /&gt;പെണ്‍കുട്ടി നടന്നു മറഞ്ഞു.&lt;br /&gt;പിന്നാലെ അടുത്ത തിരയുമെത്തി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-8980784989433916189?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/8980784989433916189/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=8980784989433916189' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/8980784989433916189'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/8980784989433916189'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/05/blog-post.html' title='കടല്‍ക്കരയിലെ കുട്ടികള്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-1796390010260032621</id><published>2008-04-15T21:02:00.000-07:00</published><updated>2008-04-15T21:05:31.233-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>കുടിയിറക്കം</title><content type='html'>ഇന്ന് വിശപ്പ് എന്നെ കൊത്തി വലിക്കുകയും&lt;br /&gt;തണുപ്പ് എന്റെ വസ്ത്രങ്ങളെ കീറിക്കളയുകയും ചെയ്തു&lt;br /&gt;അടര്‍ന്നു വീണ മണ്‍ഭിത്തികള്‍ക്കിടയില്‍&lt;br /&gt;പൂഴിയില്‍ മുഖമമര്‍ത്തി ഞാന്‍ തേങ്ങി&lt;br /&gt;&lt;br /&gt;ഇന്നലെയിവിടെയൊരു ഗ്രാമമുണ്ടായിരുന്നു&lt;br /&gt;അരുവികള്‍ തളിര്‍ക്കുകയും പൂവിടുകയും ചെയ്തിരുന്നു&lt;br /&gt;ചില്ലകളില്‍ ഊഞ്ഞാല്‍ പാട്ടുയുരുകയും&lt;br /&gt;കുരുവികള്‍ തേനുട്ടിപ്പറക്കുകയും ചെയ്തിരുന്നു&lt;br /&gt;&lt;br /&gt;ഇന്ന് കാഴ്ചകള്‍ നഷ്ടപ്പെട്ടവരുടെ തേരോട്ടമായിരുന്നു&lt;br /&gt;രഥചക്രങ്ങളില്‍ അടര്‍ന്നു പോയ മണകൂടുകള്‍&lt;br /&gt;സൃഷ്ടിച്ച ശ്മാശനത്തില്‍ രാത്രിമഴയുടെ വിറങ്ങലിച്ച&lt;br /&gt;യാമങ്ങള്‍ തേങ്ങലുകള്‍ നിറഞ്ഞ് മൂകമായി&lt;br /&gt;&lt;br /&gt;ഇന്നലെ കന്യകമാരുടെ രക്തം പുഴകളില്‍ നിറയുകയും&lt;br /&gt;മീനുകള്‍ കന്യകമാരായ് പുനര്‍ജ്ജനിക്കുകയും ചെയ്തു&lt;br /&gt;അത്തിമരച്ചില്ലകളില്‍ വിരിയാത്ത കുരുവിക്കൂടുകള്‍&lt;br /&gt;അമ്മക്കിളിയെയോര്‍ത്ത് സമാധിയായി &lt;br /&gt;&lt;br /&gt;ഇന്ന് ഓളങ്ങളാല്‍ സംവഹിക്കപ്പെട്ട് ഞാന്‍ മാത്രം&lt;br /&gt;പൊങ്ങിയും താണും വിടര്‍ന്നും കൊഴിഞ്ഞും&lt;br /&gt;മുറിവേറ്റ എന്റെ ഗ്രാമാ‍ശ്രമത്തില്‍ നിന്നും  &lt;br /&gt;രക്തം കിനിയുന്ന ഹൃദയവുമായ് ഒഴുകിയിറങ്ങി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-1796390010260032621?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/1796390010260032621/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=1796390010260032621' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1796390010260032621'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1796390010260032621'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/04/blog-post_15.html' title='കുടിയിറക്കം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-1490757034910449324</id><published>2008-04-01T00:51:00.000-07:00</published><updated>2008-04-01T00:54:33.643-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യം'/><title type='text'>മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരവിവാഹിതന്റെ വിലാപം</title><content type='html'>രംഗപ്രവേശം:&lt;br /&gt;രാവിലെ റബ്ബര്‍ വെട്ട് കഴിഞ്ഞപ്പോഴാണ് സമയം പതിവിലും വൈകിയെന്ന ആധി പ്രകാശിനെ പിടികൂടിയത്. കിണറ്റുകരയില്‍ നിന്നും മൂന്നാലു തൊട്ടി വെള്ളം കോരി തല വഴി കമഴ്ത്തി, തോര്‍ത്തി, പൌഡറില്‍ മണപ്പിച്ച്, പല്ലിന്റെ വിടവിലൂടെ നാവിന്‍ത്തുമ്പൊന്നമര്‍ത്തി കണ്ണാടിയ്ക്ക് മുമ്പില്‍ ഞെളിഞ്ഞൊന്ന് നോക്കിട്ട് മൂക്കിലെ മറുകിലൊന്ന് തലോടി കവലയിലേയ്ക്ക് ഒറ്റ നടത്തം. വരുന്ന ബസ്സെല്ലാം തിങ്ങിനിറഞ്ഞ്, തൂങ്ങിയാടികിടക്കുന്നു ഭാവിയുടെ വാഗ്ദാനങ്ങള്‍. ഇനി നോക്കീട്ട് കാര്യമില്ല. പ്രകാശ് കോളജിലേയ്ക്ക് തൂങ്ങി നീങ്ങി.&lt;br /&gt;&lt;br /&gt;കോളജിന്റെ പ്രധാന കവാടത്തിലേയ്ക്ക് കാലെടുത്തു വച്ചതും ചെരിപ്പിന്റെ വാറ് ടിം... “ഹെന്റമ്മച്ചിയെ...” പ്രകാശ് മനസ്സില്‍ വിളിച്ചു. റബ്ബര്‍ വെട്ടാന്‍ പോകുന്ന ചെരിപ്പ്! മാറിയിടാന്‍ മറന്നു. ഇതിന്ന് പണിയാകും. എന്നാലും വെച്ച കാല് പിന്നോട്ടില്ല. ഒരു കമ്പെടുത്ത് വാറ് കുത്തിക്കേറ്റി ക്ലാസ്സിലേയ്ക്ക് പിടിച്ചു. റബ്ബര്‍ പാല്‍ വീണ് കറുത്ത പുള്ളികളുള്ള ദ്രവിച്ച് തീരാറായ ചെരിപ്പ്! “ഏതേലും കഴുവേറി ഇന്നിതെക്കേറിപ്പിടിയ്ക്കരുതേ...” പ്രകാശ് ഉള്ളാ‍ലെ പ്രാര്‍ത്ഥിച്ചു. പ്രകാശിന്റെ പ്രാര്‍ത്ഥനയല്ലെ ആര് കേള്‍ക്കാന്‍. കൈയൊടെ പിടിച്ച് മനോജിന്റെ വക ഗംഭീര സ്വീകരണം. “പോടാ മയിരുകളെ...” പ്രകാശ് ഏല്ലാവരോടുമായി പൊട്ടി. പിന്നെ റബ്ബര്‍ കര്‍ഷകനെക്കുറിച്ചും അദ്ധ്വാനിക്കുന്ന കര്‍ഷകവിഭാഗത്തെക്കുറിച്ചും ഒരു ലഖുലേഖ. അതൊക്കെ എവിടെയെശാന്‍? പ്രകാശ് അന്നത്തെ പ്രധാന കഥാപ്രാത്രമായി. എന്‍. സി. സിയില്‍ അണ്ടര്‍ ഓഫീസറായ പ്രകാശിന്റെ ബുദ്ധിയുണരുന്നു, ‘ഞാനിപ്പോ ബൂട്സിട്ട് വരാ‘മെന്നൊരു ഗമെല് കക്ഷി എന്‍. സി. സി റൂമിലെയ്ക്ക് പാഞ്ഞു. ആ ഐഡിയാ‍യും ചീറ്റി. കമാന്‍ഡര്‍ ഇത്താക്ക് ഹാജര്‍ നഹി ഹെ! പിന്നെയെന്തോന്ന്! വീണെടെം വിഷ്ണു ലോകം. സര്‍വ്വലോക റബ്ബര്‍വെട്ടുകാരെ സംഘടിക്കുവിന്‍. അത്ര തന്നെ.&lt;br /&gt;&lt;br /&gt;ഉച്ചയ്ക്ക് കാന്റിനില്‍ നിന്നും താഴെ മാടക്കടയിലേയ്ക്ക് നടന്നു. പ്രേമിന്റെയോ ചാക്കോച്ചന്റെയോ സിഗരിറ്റിന്റെ പങ്കു പറ്റണം - ഒരു സിഗരറ്റിന് നാ‍ലോ അഞ്ചോ അവകാശികള്‍. ഹാവു പുകച്ചൂതുന്ന ഈ ജീവിതം എത്രയോ സുന്ദരം! തിരിച്ചു കേറുമ്പോള്‍ അച്ചുവേട്ടന്റെ വക, “പ്രകാശെ, നീയിപ്പൊ റബ്ബര്‍ പാലാണോ കുടിയ്ക്കുന്നത്? നടക്കുമ്പോള്‍ റബ്ബര്‍ പന്ത് പോലൊരു ചാട്ടം.” ആ കമന്റ് ഏല്ലാവര്‍ക്കും രസിച്ചു. ഏല്ലാവരും ഒന്നാര്‍ത്തുവിളിച്ചു. അച്ചുവേട്ടനെ തെറി വിളിക്കാന്‍ വയ്യാത്തതിന്റെ കേട് മറ്റുള്ളവരോടായി പ്രകാശ്. “പോടാ മയിരുകളെ...” ശുഷ്കമായ പ്രകാശിന്റെ തെറിലോകം ഈ വാക്കിലൊതുങ്ങി.&lt;br /&gt;&lt;br /&gt;ശിവാനന്ദോത്സവം:&lt;br /&gt;ഉത്സവക്കമ്മിറ്റി പ്രധാന കാര്യക്കാരന്‍ ശിവാനന്ദന്റെ അതിഥികളായി അമ്പലപ്പറമ്പില്‍ അലഞ്ഞുതിരിയുമ്പോള്‍ നീന്തലറിയാത്ത പ്രകാശിന്റെ തലയില്‍ സമയം പോകാനുള്ള വിദ്യയുദിച്ചു. പിന്നെ താമസിച്ചില്ല. പാ‍റമടയിലെ വിശാലതയില്‍ നീന്തിത്തുടിച്ച് രസിച്ചു(?). അകലെ പടിഞ്ഞാറെ ചക്രവാളത്തില്‍ അന്തിക്കള്ളിന്റെ മണം  ഉയര്‍ന്നു പടര്‍ന്നു. “എടാ മൂക്കണെനു മുമ്പ് അങ്ങ് ചെല്ലണം”, പ്രകാശ് അക്ഷമനായി. ആവേശത്തിനിടയില്‍ ഈയുള്ളവന്‍ മുങ്ങിത്താണു. പനനീര് മോന്താനുള്ള യാത്രയില്‍ നനഞ്ഞ അണ്ടര്‍ വെയറുമായി പൊരുത്തപ്പെടാന്‍ മനോജ് കഷ്ടപ്പെടുന്നുണ്ടായിരുന്നു. “നീന്തലറിയാന്‍ വയ്യെങ്കില്‍ എന്നെപ്പോലെ കരയ്ക്കിരുന്നാല്‍ പോരായിരുന്നോ? മനോജ് കരയ്ക്കൊണ്ടായിരുന്നതു കൊണ്ട് നീ രക്ഷപ്പെട്ടു.” പ്രകാശ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിയ്ക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ഒരു ജീവന്‍ രക്ഷാ പതക് മനോജിന് അവകാശപ്പെട്ടതാണ്. പിന്നെ പനനീരിന്റെ ആലസ്യത്തില്‍ ഏല്ലാം മറന്ന് പോളേട്ടന്റെ പ്രഭാഷണത്തില്‍ മുഴുകിയ നിലാവുള്ള രാത്രി അവസാനിയ്ക്കാറായി. അമ്പലപ്പറമ്പില്‍ തിരികെയെത്തുമ്പോള്‍ അനൌസ്മെന്റ് “അടുത്ത ഒരു രംഗത്തോടെ ഈ നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു...” സംഭവബഹുലമായ ശിവാനന്ദോത്സവം അങ്ങിനെ പൂര്‍ത്തിയായി.    &lt;br /&gt;&lt;br /&gt;രൂപാന്തരം:&lt;br /&gt;വടക്ക് കിഴക്കെ മലയിടുക്കുകള്‍ക്കിടയില്‍ മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരു ബിരുദധാരിയെ അവശ്യമായിരിക്കുന്നു. ഭാരതമെന്നത് വലിയ ആവേശമൊന്നുമല്ലാത്ത ഒരു ജനതയെ ഭാരതത്തിന്റെ ഭാവിയായി വാര്‍ത്തെടുക്കുക. കൊള്ളാം. തരക്കേടില്ലാത്ത പ്രതിഫലം. പുതിയ ആകാശം പുതിയ ഭൂമി. പ്രകാശിന്റെ തലവര മാറ്റിവരയ്ക്കപ്പെട്ടു. റഷ്യയില്‍ നിന്നും കയറ്റി അയക്കപ്പെട്ട സാഹിത്യരൂപങ്ങളെല്ലാം ചുളുവിലയ്ക്ക് അവിടെ സുലഭം. ഏല്ലാം വാങ്ങി ഒരു അലമാരയില്‍ അടുക്കിവെച്ച് പ്രകാശ് വായന തുടങ്ങി. ഇതാ പ്രകാശിന്റെ ചിന്താമണ്ഡലം ഉത്ദീപമാകുന്നു. ഹാ സാഹിത്യലോകത്തിലെ അമൂല്യ മുത്തുകളെ, ഹായ്... ഹോയ്... പൂയ്... സാഹിത്യസാഗരത്തില്‍ നീന്തിത്തുടിച്ച് പ്രകാശ് പുതിയ ജന്മമെടുക്കുന്നു. അനന്തപുരിയില്‍ ഒരു നസ്രാണിപത്രത്തില്‍ ശവശരീരങ്ങളുടെ കണക്കെടുക്കുന്നു. ടോള്‍സ്റ്റോയിയും ദയ്സ്തോവിസ്കിയുമെല്ലാം മരങ്ങാട്ടുപ്പള്ളിയിലെ അലമാരയില്‍ വീര്‍പ്പു മുട്ടിയിരുന്നു. പിന്നെ റബ്ബര്‍ മരങ്ങളുടെ ഇല കൊഴിയുന്നതും തളിര്‍ക്കുന്നതും, പാല്‍ കറങ്ങിയിറങ്ങുന്നതും, റബ്ബര്‍ പൂക്കളില്‍ തേനീച്ചകള്‍ സംഗീതമാകുന്നതും, റബ്ബര്‍ കായ്കള്‍ പൊട്ടിയടരുന്നതും അവര്‍ക്ക് പരിചിതമായിത്തീര്‍ന്നു. പ്രകാശിന് അന്യവും.&lt;br /&gt;&lt;br /&gt;വൈക്കത്തഷ്ടമിനാളില്‍:&lt;br /&gt;റബ്ബറില്‍ നിന്നും ഫോര്‍ത്തിലേയ്ക്ക് കടന്ന പ്രകാശ് സാദ്ധ്യതകളുടെ ലോകത്തിലേയ്ക്ക് കപ്പല്‍ പായിച്ചു. ഈ പാച്ചിലിനിടയില്‍ ഓര്‍മ്മകളുടെ സുഖമായ വൈക്കത്തഷ്ടമി. അഷ്ടമിത്തിരക്കുകള്‍ക്കിടയില്‍ ഒരു കാമുകന്റെ വിടര്‍ന്ന മുഖവുമായി തെക്കെനടയില്‍ പ്രകാശ് സംഗമിച്ചു. ‘ഈ നസ്രാണിയും പട്ടരുകുട്ടിയും തമ്മില്‍...? മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും അമ്മച്ചിയെ കൊണ്ടുവന്ന് ഇവിടെയെല്ലാം ഹനാ‍ന്‍ വെള്ളം തളിയ്ക്കാനാണോ ഇവന്റെ പ്ലാന്‍!‘ സഹപ്രവര്‍ത്തകയെന്നൊരു മേല്‍വിലാസം ഞങ്ങള്‍ക്ക് നല്‍കുമ്പോള്‍ വലിയ നുണയൊന്നും പറയാന്‍ പ്രകാശ് പഠിച്ചിട്ടില്ലെന്ന് ഉറപ്പായിരുന്നു. പിന്നെയും ഏറെ വൈകി കെ.ടി.ഡി.സിയില്‍ കായല്‍ കാറ്റേറ്റ് ബീയര്‍ ഗ്ലാസ്സില്‍ വിയര്‍പ്പ് കണങ്ങള്‍ അടിയുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ വലിയൊരു മൌനത്തിന്റെ ബര്‍ളിന്‍ മതില്‍ ഉയര്‍ന്നു നിന്നു. ചവര്‍ക്കുന്ന വീര്യം കുടിച്ചിറക്കി അക്കരെനിന്നും വരുന്ന ബോട്ടിന്റെ അരണ്ട പ്രകാശത്തിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ കാമുകന്റെ മുഖം ചുവന്ന് പ്രകാശിച്ചിരുന്നു. സന്ധ്യയായി... പ്രഭാതമായി... ശവക്കുഴികള്‍ തേടി പ്രകാശ് യാത്രയായി.&lt;br /&gt;&lt;br /&gt;അവിവാഹിതരെ ഇതിലെ ഇതിലെ:&lt;br /&gt;മറ്റൊരു സമാഗമത്തിന് വൈക്കം തിരഞ്ഞെടുത്തത് മനോജാണ്. പ്രകാശിന് കുമരകമായിരുന്നു ലഹരി. ജീവിതത്തിന്റെ കരുത്താര്‍ന്ന മുഖമുമായി പ്രകാശ് കൃത്യമായി എത്തി. കരിമീന്റെ തനതു വിഭവങ്ങളുമായ് ഞങ്ങള്‍ ആരംഭിയ്ക്കുമ്പോള്‍ സംഘാടകനായ മനോജിന്റെ കസേര ഒഴിഞ്ഞു കിടന്നു. കുമരകത്തെയ്ക്കുള്ള ഉള്‍വിളി പ്രകാശിനെ ഉടയ്ക്കിടെ ഉലയ്ക്കുന്നുണ്ടായിരുന്നു. മനോജിന്റെ വരവോടെ അച്ചുവേട്ടന്റെയും കൊച്ചുപോളിന്റെയും മറ്റും സാന്നിദ്ധ്യം മൊബൈല്‍ ലൌഡ് സ്പീക്കര്‍ ഏറ്റുവാങ്ങി. ബീയറിന്റെ തണുപ്പില്‍ പുതഞ്ഞ് പ്രകാശിനെ മനഃപൂര്‍വ്വം പ്രകോപ്പിച്ചു. അവനും ഒരു പെണ്ണും പെടക്കോഴിയുമൊക്കെ വേണമല്ലോ! അവിവാഹിത ജീവിതത്തിന്റെ അനന്ത സാദ്ധ്യതകളെക്കുറിച്ച് വാചാലനാകാന്‍ ശ്രമിയ്ക്കുകയും ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയും ചെയ്ത് പ്രകാശ് ചര്‍ച്ച പുരോഗമിപ്പിച്ചു. പിന്നെ 90-ന്റെ ഓര്‍മ്മകളുടെ തൂക്കുപാലത്തില്‍ കയറിയിറങ്ങി പലവഴികള്‍ താണ്ടി ഒരു ബോട്ട് യാത്രയിലേയ്ക്ക് കെട്ടടങ്ങി വൈക്കം സംഗമം. പ്രകാശിന്റെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നേരേയാവില്ലെന്നും പിന്നെ വെട്ടി ഉപ്പിലിട്ടാല്‍ നേരെയാവാന്‍ സാദ്ധ്യതയുണ്ടെന്നും കഥാന്ത്യം. &lt;br /&gt;&lt;br /&gt;കാലികം:&lt;br /&gt;കാലത്തിന്റെ പ്രയാണത്തില്‍, അനുഭവങ്ങളുടെ തീച്ചുളയില്‍ കുരുത്ത പ്രകാശ് എന്ന അവിവാഹിതന്‍ കോഴിക്കോട് പത്രോഫീസിന്റെ ഡസ്കില്‍ നിന്നും ഏണീറ്റ് നടുവ് നിവര്‍ത്തി. പിന്നെ പതിവുള്ള രാത്രിശീലങ്ങളിലേയ്ക്ക് ഒരു യാത്ര. മുറിയിലെത്തുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ ഡയറിയുടെ പുറംച്ചട്ട തിളങ്ങുന്നു. തുറന്ന് ആദ്യ നമ്പരില്‍ തന്നെ വിളിയ്ക്കാനുറപ്പിച്ചപ്പോള്‍ ക്ലോക്ക് 12 ന്റെ സംഗീതം പൊഴിച്ചു. “ഈ പാതിരാത്രിയ്ക്കിനി എന്നാ വിളിയ്ക്കാനാ?” ഷൂസ് വലിച്ചുരി മേലോട്ടെറിഞ്ഞ് പ്രകാശ് സ്വയം ചോദിച്ചു. പിന്നെ ഡയറി മേശയിലെയ്ക്ക് വലിച്ചെറിഞ്ഞ് ‘പോടാ മയിരുകളെ...’ എന്ന് അലറി കട്ടിലിലേയ്ക്ക് മറിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇതിലെ കഥാപാത്രങ്ങള്‍ക്ക് മരിച്ചവരോ ജനിയ്ക്കാനിരിക്കുന്നവരോ ആയ ആരോടും യാതൊരു ബന്ധവുമില്ല - ജീവിച്ചിരിയ്ക്കുന്നവരുമായി മാത്രം)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-1490757034910449324?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/1490757034910449324/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=1490757034910449324' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1490757034910449324'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1490757034910449324'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/04/blog-post.html' title='മരങ്ങാട്ടുപ്പള്ളിയില്‍ നിന്നും ഒരവിവാഹിതന്റെ വിലാപം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-5372160752353579576</id><published>2008-03-25T22:20:00.000-07:00</published><updated>2008-03-25T22:23:16.247-07:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>നക്ഷത്രങ്ങളെ തേടി</title><content type='html'>ആകാശം നിറയെ നക്ഷത്രങ്ങള്‍ കാണാനായി&lt;br /&gt;ഞാന്‍ ജാലകങ്ങള്‍ തുറന്നിട്ടു.&lt;br /&gt;വെള്ള പുതച്ച രാത്രി മേഘങ്ങള്‍&lt;br /&gt;എന്നെ വല്ലാതെ നിരാശപ്പെടുത്തി.&lt;br /&gt;&lt;br /&gt;മനസ്സ് നിറയെ നക്ഷത്രങ്ങള്‍ നിറയ്ക്കാന്‍&lt;br /&gt;ഞാന്‍ ഡയറിത്താളുകളിലെത്തി&lt;br /&gt;പഴയ കടലാസുകള്‍ കൂട്ടിയൊട്ടിച്ച&lt;br /&gt;നിറം മങ്ങിയ നക്ഷത്രമാണെനിക്ക് കിട്ടിയത്&lt;br /&gt;&lt;br /&gt;പ്രഭാതനക്ഷത്രങ്ങളെക്കുറിച്ച് എന്നെ പഠിപ്പിച്ചത്&lt;br /&gt;ആരായിരിക്കാം?&lt;br /&gt;സൂര്യനെ താഴ്ത്തി നക്ഷത്രങ്ങളെ ഉയര്‍ത്താന്‍&lt;br /&gt;എന്നില്‍ ആവേശം നിറച്ചതാരാണ്?&lt;br /&gt;&lt;br /&gt;കിഴക്ക് നക്ഷത്രങ്ങള്‍ കാണുന്നത്&lt;br /&gt;ശുഭമോ? അശുഭമോ?&lt;br /&gt;നക്ഷത്രങ്ങളെ നോക്കി പ്രതിജ്ഞയെടുക്കുന്നത്&lt;br /&gt;അബദ്ധമോ? ബന്ധനമോ?&lt;br /&gt;&lt;br /&gt;ഇവിടെമാകെ ഇരുട്ടാണ് - അശുഭമാകാം.&lt;br /&gt;അതിനാല്‍ ഞാനിവിടെ നിറുത്തട്ടെ&lt;br /&gt;എവിടെയോ കളഞ്ഞു പോയ എന്റെ ഹൃദയത്തെ&lt;br /&gt;കണ്ടെത്താന്‍ നീയെന്നെ സഹായിക്കണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-5372160752353579576?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/5372160752353579576/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=5372160752353579576' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5372160752353579576'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5372160752353579576'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/03/blog-post_25.html' title='നക്ഷത്രങ്ങളെ തേടി'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-6565036469149405824</id><published>2008-03-08T01:20:00.000-08:00</published><updated>2008-03-08T01:28:03.292-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി</title><content type='html'>എന്റെ കൈകള്‍ മെല്ലെ കോരിയെടുത്ത്&lt;br /&gt;അവള്‍ എന്നോട് ചേര്‍ന്നിരുന്ന് രഹസ്യം പറഞ്ഞു.&lt;br /&gt;“നിങ്ങളുടെ വിരലുകള്‍ എത്രയോ സുന്ദരമാണ്.”&lt;br /&gt;അതൊരു പുതിയ അറിവായിരുന്നു.&lt;br /&gt;&lt;br /&gt;നീണ്ടു മെലിഞ്ഞ വിരലുകള്‍!&lt;br /&gt;‘വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി’യെന്നൊരു&lt;br /&gt;കഥയെഴുതാമെന്ന് ഞാനവളോടു പറഞ്ഞു.&lt;br /&gt;അപ്പോഴാണവള്‍ കുണുങ്ങിച്ചിരിച്ചത്.&lt;br /&gt;&lt;br /&gt;അവളുടെ നെറ്റിയിലെ സിന്ദുരത്തിന്റെ ഭംഗി&lt;br /&gt;മുക്കുത്തിയോളം രക്തവര്‍ണ്ണങ്ങള്‍ പടര്‍ത്തി,&lt;br /&gt;ഞങ്ങള്‍ക്കിടയിലെ ഇഷ്ടമില്ലായ്കകള്‍ ഞാനും&lt;br /&gt;ഇഷ്ടങ്ങള്‍ അവളും കണ്ടെത്തിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ബന്ധിതയല്ലെന്ന് പ്രഖ്യാപിയ്ക്കാനും -&lt;br /&gt;സ്ത്രീയാണെന്നറിയാനും അവള്‍ക്കാവേശമായി&lt;br /&gt;ശാക്തീകരണത്തിന്റെ കയങ്ങളില്‍ നിന്നും&lt;br /&gt;ജീവതാളം നഷ്ടപ്പെട്ട അവളെ ഞാന്‍ വീണ്ടെടുത്തു&lt;br /&gt;&lt;br /&gt;‘ഇനിയും വായിക്കെരുതെ’ന്ന് ഞാന്‍ വിലക്കിയപ്പോള്‍&lt;br /&gt;അവളുടെ കണ്ണുകള്‍ നിര്‍ജ്ജീവമായിരുന്നു.&lt;br /&gt;കണ്ണുകളെയും ഞാന്‍ വ്യാഖ്യാനിച്ചു,&lt;br /&gt;അവള്‍ കരയില്ലെന്ന് എനിക്കുറപ്പായിരുന്നു.&lt;br /&gt;&lt;br /&gt;മൈലാഞ്ചിക്കാടുകളില്‍ കാറ്റ് അവസാനിച്ചപ്പോള്‍&lt;br /&gt;സന്ധ്യകളെക്കുറിച്ചുള്ള വേദന എന്നിലും&lt;br /&gt;പ്രഭാതങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അവളിലും&lt;br /&gt;ഉറഞ്ഞു തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;എന്നെയരുകില്‍ ചേര്‍ത്ത് ഉപദേശിച്ചപ്പോള്‍&lt;br /&gt;എന്നിലവള്‍ ആരെയാവും കണ്ടത്?&lt;br /&gt;തീര്‍ത്തും ശൂന്യതയാണ് ഞാനെന്നറിഞ്ഞപ്പോള്‍&lt;br /&gt;എന്താവും അവള്‍ കരുതിയത്?&lt;br /&gt;&lt;br /&gt;ഒരിക്കെലെങ്കിലും നാം തമ്മിലുള്ള ബന്ധത്തെ&lt;br /&gt;നിര്‍വ്വചിക്കാന്‍ അവളോട് ചോദിക്കണം&lt;br /&gt;ആ ചോദ്യമിപ്പോഴും എന്റെ തൊണ്ടയില്‍&lt;br /&gt;ഒരു നിലവിളിയായ് കുടുങ്ങിക്കിടക്കുകയാ‍ണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-6565036469149405824?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/6565036469149405824/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=6565036469149405824' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6565036469149405824'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6565036469149405824'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/03/blog-post_08.html' title='വിരലുകളെ സ്നേഹിച്ച പെണ്‍കുട്ടി'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-4955256290970536518</id><published>2008-03-04T04:41:00.000-08:00</published><updated>2008-03-04T04:44:25.327-08:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>സെയിദ്ദ് മുഹമ്മദിന്റെ പൂര്‍ത്തിയാക്കാത്ത കത്ത്</title><content type='html'>സ്നേഹം നിറഞ്ഞ ഉമ്മയ്ക്ക്, അസെലാമു അലൈക്കും,&lt;br /&gt;&lt;br /&gt;ഉമ്മയ്ക്ക് സുഖമാണോ? അല്ലാഹുവിന്റെ കൃപയാല്‍ എനിയ്ക്കിവിടെ സുഖമാണ്. ഏല്ലാവര്‍ക്കും അല്ലാഹുവിന്റെ നാമത്തില്‍ ആശംസകള്‍ നേരുന്നു.&lt;br /&gt;&lt;br /&gt;ഞാനിവിടെ നന്നായ് പഠിയ്ക്കുന്നുണ്ട്. ഭക്ഷണവും നന്നായ് കഴിക്കുന്നു, എനിക്കിനിയും ഒത്തിരിയെറെ സാധനങ്ങള്‍ ആവശ്യമാണ്. ഒരു പുതിയ സ്കുള്‍ ബാഗാ‍ണ് അത്യാവശ്യം. എനിക്കിനി സ്പോര്‍ട്സ് ഷൂസ് വേണ്ടാ. നല്ലൊരു ബൂട്സാണ് എനിക്ക് വേണ്ടത്. അതാവും എനിക്ക് നന്നായ് ചേരുക. എന്റെ നമ്പര്‍ ഓര്‍മ്മയുണ്ടല്ലോ? ഏഴ്.&lt;br /&gt;&lt;br /&gt;ഇനി ഉമ്മ വരുമ്പോള്‍ ചോക്കലെറ്റുകള്‍ കൊണ്ടു വരുക. ടീ ഷര്‍ട്ടും ജീന്‍സും നേരത്തെ ചോദിച്ചിരുന്നല്ലോ?? കത്തെഴുതാന്‍ ഒരു ലെറ്റര്‍ പാഡുണ്ടായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു.&lt;br /&gt;&lt;br /&gt;ഇവിടെയെല്ലാവര്‍ക്കും വീഡിയോ ഗെയിമുണ്ട്. ഞാന്‍ മാത്രമെങ്ങനെ വെറുതെയിരിയ്ക്കും!&lt;br /&gt;&lt;br /&gt;എന്റെ അലമാരിയില്‍ വയ്ക്കാന്‍ ഉമ്മയുടെ ഒരു ഫോട്ടോ കൂടി...&lt;br /&gt;&lt;br /&gt;&lt;br /&gt;(സ്റ്റഡീ ടൈമില്‍ കത്തെഴുതിയതിന് പിടിയ്ക്കപ്പെട്ട സെയിദ്ദ് മുഹമ്മദിന്റെ ‘കുറ്റകൃത്യ‘ത്തിന്റെ തൊണ്ടിമുതല്‍. പഴയ ഒരു ബുക്കില്‍ നിന്നും 11 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തത്)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-4955256290970536518?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/4955256290970536518/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=4955256290970536518' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/4955256290970536518'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/4955256290970536518'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/03/blog-post_04.html' title='സെയിദ്ദ് മുഹമ്മദിന്റെ പൂര്‍ത്തിയാക്കാത്ത കത്ത്'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-2807286432103344541</id><published>2008-03-02T03:44:00.001-08:00</published><updated>2008-03-02T03:47:01.764-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ദൈവവുമായ് ഒരു ധാരണ</title><content type='html'>ഒരിക്കല്‍ ദൈവം എന്നോടു പറഞ്ഞു -&lt;br /&gt;“വരു, നമ്മുക്ക് നടക്കാനിറങ്ങാം.”&lt;br /&gt;&lt;br /&gt;“ഗുരോ, ഞാന്‍ നഗ്നനാണല്ലോ,&lt;br /&gt;പിന്നെയെങ്ങനെ നിന്റെയൊപ്പം...”&lt;br /&gt;&lt;br /&gt;അപ്പോള്‍ ദൈവം ചോദിച്ചു -&lt;br /&gt;“പച്ചിലകള്‍ കൂട്ടിത്തുന്നി ഞാന്‍&lt;br /&gt;നിനക്ക് തന്ന കുപ്പായമെവിടെ?”&lt;br /&gt;&lt;br /&gt;“ഗുരോ, ആ കുപ്പാ‍യം വിറ്റാണ്&lt;br /&gt;സര്‍പ്പത്തില്‍ നിന്നും ഞാന്‍&lt;br /&gt;പഴങ്ങള്‍ വാങ്ങിയത്.”&lt;br /&gt;&lt;br /&gt;ദൈവം സ്വരമുയര്‍ത്തി -&lt;br /&gt;“പൊടികള്‍ തിന്ന് ജീവിയ്ക്കാന്‍&lt;br /&gt;ഞാന്‍ നിന്നോട് കല്പിച്ചിരുന്നു.&lt;br /&gt;നീയെന്തിനാണ് പഴങ്ങള്‍ മോഹിച്ചത്?”&lt;br /&gt;&lt;br /&gt;“ഗുരോ, പൊടികള്‍ തിന്ന് എനിക്ക്&lt;br /&gt;ദഹനക്കേടുണ്ടായി.&lt;br /&gt;നിന്നെപ്പോലെയാകാനാണ്&lt;br /&gt;ഞാന്‍ പഴം തിന്നത്.”&lt;br /&gt;&lt;br /&gt;ദൈവം കോപിച്ചു -&lt;br /&gt;“എന്നെപ്പോലെയാകാനാഗ്രഹിച്ചതിനാല്‍&lt;br /&gt;നീ ശപിക്കപ്പെട്ടവനായിരിക്കും.”&lt;br /&gt;&lt;br /&gt;“ഗുരോ, ഞാന്‍ നിന്റെ ശാപങ്ങള്‍ക്കതീതനായ്&lt;br /&gt;നന്മ തിന്മകള്‍ തിരിച്ചരിയുന്നു&lt;br /&gt;പഴം എന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു.”&lt;br /&gt;&lt;br /&gt;ദൈവം വീണ്ടും സൌമ്യനായ് -&lt;br /&gt;“നമ്മുക്കിടയില്‍ ഒരു ധാരണ ജനിപ്പിയ്ക്കാം&lt;br /&gt;ഞാന്‍ ദൈവവും നീ പുരോഹിതനുമാവുക.”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-2807286432103344541?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/2807286432103344541/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=2807286432103344541' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2807286432103344541'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2807286432103344541'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/03/blog-post.html' title='ദൈവവുമായ് ഒരു ധാരണ'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-6459448764706926502</id><published>2008-02-23T20:46:00.000-08:00</published><updated>2008-02-23T20:52:46.827-08:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>കുറെ ഡെഫനിഷുകള്‍</title><content type='html'>&lt;p&gt;കന്യാകാത്വത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ സുഹൃത്ത് ചോദിച്ചു. “കന്യകകളോ!?, ഈ മോഡേണ്‍ വേള്‍ഡിലോ?”&lt;br /&gt;“ആപ്പോള്‍ എന്തായീ മോഡേണ്‍ വേള്‍ഡ്?”&lt;br /&gt;“ആവോ”&lt;br /&gt;“അപ്പോള്‍ തിരുത്താം.”&lt;br /&gt;“എങ്ങിനെ?”&lt;br /&gt;“കന്യകയെന്നത് അവിവാഹിത എന്നാക്കാം.”&lt;br /&gt;“ഇക്കഴിഞ്ഞ ദിവസം ഞാനൊരു വിവാഹിതയായ കന്യകയെ കണ്ടു!”&lt;br /&gt;“കണ്‍ഫ്യൂഷന്‍...എന്താ‍ണീ കന്യക, വിവാഹിത, അവിവാഹിത?”&lt;br /&gt;“ഓരോന്നും ഞാന്‍ ഡിഫൈന്‍ ചെയ്യാം, കേട്ടോളൂ.”&lt;br /&gt;“ഒരു സംശയം, എന്താണീ ഡിഫൈന്‍...?”&lt;br /&gt;“അതോ? നിര്‍വ്വചനം... ഓരോന്നിനെക്കുറിച്ചുമുള്ള ലഘുലേഖയാണ് നിര്‍വ്വചനം.”&lt;br /&gt;“ഒരു കാര്യം കൂടി, നിര്‍വ്വചനങ്ങള്‍ക്ക് ഭൂതകാലവുമായ് യാതൊരു ബന്ധവുമില്ല.”&lt;/p&gt;&lt;p&gt;&lt;br /&gt;“നിര്‍വ്വചനം ഒന്ന് - വിവാഹിത:&lt;br /&gt;      ഭര്‍ത്താവിന് സുഖം നല്‍കാന്‍ വിധി&lt;br /&gt;      മക്കള്‍ക്ക് മുലയൂട്ടാന്‍ വിധി&lt;br /&gt;      അമ്മയ്ക്ക് ശുശ്രൂഷയ്ക്ക് വിധി&lt;br /&gt;      കാമുകനെ സ്വപ്നം കാണാന്‍ കൊതി&lt;br /&gt;     പാത്രങ്ങളും വിഴുപ്പും ഒഴിയാന്‍ കൊതി&lt;br /&gt;     ഒരു നുള്ളു സ്നേഹത്തിനായ് കൊതി.”&lt;br /&gt;   &lt;br /&gt;“നിര്‍വ്വചനം രണ്ട് - അവിവാഹിത:&lt;br /&gt;     സ്വപ്നങ്ങളില്ലാത്തവള്‍&lt;br /&gt;    കാരണം&lt;br /&gt;    എല്ലാമവള്‍ക്ക് അവകാശം&lt;br /&gt;    എല്ലാമവള്‍ക്ക് സ്വന്തം&lt;br /&gt;&lt;br /&gt;    പുടവ അവള്‍ക്ക് നാണം മറയ്ക്കാനല്ല.”&lt;br /&gt;&lt;br /&gt;“നിര്‍വ്വചനം മൂന്ന് - കന്യക:&lt;br /&gt;      എത്രയോ വട്ടം അവള്‍&lt;br /&gt;      ചുണ്ടുകള്‍ കടിച്ചുപ്പൊട്ടിച്ചിരിക്കുന്നു&lt;br /&gt;      കൈകള്‍ കൂട്ടിത്തിരുമ്മിയിരിക്കുന്നു.”&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-6459448764706926502?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/6459448764706926502/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=6459448764706926502' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6459448764706926502'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6459448764706926502'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/02/blog-post_23.html' title='കുറെ ഡെഫനിഷുകള്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-2518010963893611051</id><published>2008-02-19T08:24:00.000-08:00</published><updated>2008-02-19T08:29:46.072-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ലെബനനിലേയ്ക്കുള്ള സ്വപനങ്ങളുടെ ദൂരം</title><content type='html'>ഷേഖ,&lt;br /&gt;നിന്റെ ഇരുണ്ട ടീ ഷര്‍ട്ടില്‍&lt;br /&gt;ബാല്യത്തിന്റെയും&lt;br /&gt;യുദ്ധത്തിന്റെയും കണ്ണീര്‍പ്പാടുകള്‍&lt;br /&gt;&lt;br /&gt;“നീ നക്ഷത്രങ്ങളെവാഗ്ദാനം ചെയ്തു&lt;br /&gt;കുതിരക്കുളമ്പടിയ്ക്കായ് ഞങ്ങള്‍ കാതോര്‍ത്തു.”&lt;br /&gt;&lt;br /&gt;റിച്ചാര്‍ഡിന്റെ മുറിയില്‍&lt;br /&gt;നീയെന്നെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു&lt;br /&gt;കന്യാ‍മഠത്തിനുള്ളില്‍ നീ തണുത്തുറഞ്ഞു&lt;br /&gt;പോകുമെന്നും ഞാന്‍ ഭയപ്പെട്ടു.&lt;br /&gt;&lt;br /&gt;നിന്നിലെ കുരുന്നാവേശങ്ങള്‍ -&lt;br /&gt;പിന്നെ ലോകം തീര്‍ത്ത&lt;br /&gt;മുറിപ്പാടുകള്‍&lt;br /&gt;മാറിയും മറിഞ്ഞും വന്ന&lt;br /&gt;നിറമാറ്റങ്ങള്‍&lt;br /&gt;&lt;br /&gt;ഇരുളടഞ്ഞ ഗുഹകളില്‍,&lt;br /&gt;തെണ്ടിക്കാറ്റിന്റെ ആകാശങ്ങളില്‍&lt;br /&gt;സ്വാതന്ത്രത്തിന്റെ...&lt;br /&gt;ധീരതയുടെ...&lt;br /&gt;തുടിതാളം&lt;br /&gt;&lt;br /&gt;വടുക്കളിലൂടെ അരിച്ചിരങ്ങിയ&lt;br /&gt;തണുപ്പിലും&lt;br /&gt;പേടിപ്പെടുത്തുന്ന കിനാക്കളിലും&lt;br /&gt;അവസാനം മുളച്ചത്&lt;br /&gt;യുദ്ധങ്ങളില്ലാത്ത ദ്വീപ്.&lt;br /&gt;&lt;br /&gt;(1991-ലെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കണ്ട ‘ബെയ്റൂട്ടിന്റെ റാണി’ എന്ന ചലചിത്രത്തിന്റെ ഓര്‍മ്മകളില്‍)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-2518010963893611051?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/2518010963893611051/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=2518010963893611051' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2518010963893611051'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2518010963893611051'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/02/blog-post.html' title='ലെബനനിലേയ്ക്കുള്ള സ്വപനങ്ങളുടെ ദൂരം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-3584360015429433390</id><published>2008-01-15T00:20:00.000-08:00</published><updated>2008-01-15T00:26:53.205-08:00</updated><category scheme='http://www.blogger.com/atom/ns#' term='യാത്രകള്‍'/><title type='text'>ഒരു മീന്‍ തലയ്ക്ക് ഒരു സീറ്റ്!</title><content type='html'>ഉച്ച കഴിഞ്ഞെ മദ്രാസ്സിലെയ്ക്കുള്ള ട്രയിന്‍ പുറപ്പെടുകയുള്ളു. എങ്കില്‍ ഹൌറാ പാലത്തിലൂടെ ഒരു നടത്തമാകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു, പെട്ടികളെല്ലാം സ്റ്റേഷനില്‍ ക്ലോക്ക് റുമില്‍ സുരക്ഷിതമാക്കി ഞങ്ങള്‍ പ്ലാറ്റുഫോമില്‍ നിന്നും മേല്‍പ്പാലത്തിലൂടെ മുകളിലേയ്ക്ക് കയറി. മുകളിലും താഴെയുമായ് ഒഴുകി നീങ്ങുന്ന ആള്‍ക്കുട്ടം. ചുറ്റും കലപില ശബ്ദം… വലിയ ഹോറണ്‍ മുഴക്കി ഇടയ്ക്കിടെ ട്രാമുകള്‍ കടന്നു പോയി. കാണാകാഴ്ചകളില്‍ നിറഞ്ഞ് കല്‍ക്കത്തയുടെ തിരക്കുകളില്‍ ഞങ്ങള്‍ അലിഞ്ഞു.&lt;br /&gt;&lt;br /&gt;പാലമിറങ്ങി ഞങ്ങളെത്തിയത് ഒരു ചേരിയിലാണ്. കറുത്ത പൊടി പടര്‍ന്ന് ഇരുണ്ട നിറത്തിലായ ഒരു പ്രദേശം. ചാണകം മെഴുകിയ പോലെ തോന്നിക്കുന്ന തിണ്ണയില്‍ ഒരാള്‍ മലര്‍ന്ന് കിടക്കുന്നുണ്ട്.&lt;br /&gt;“ചേട്ടോ...” സാജു സ്വതസിദ്ധമായ ശൈലിയില്‍ ഒന്ന് കൂക്കി.&lt;br /&gt;അയാള്‍ നിവര്‍ന്ന് വെളുത്ത മീശ മേലോട്ട് തടവി.&lt;br /&gt;“ചേട്ടോ, കുറച്ച് പാനീ.”&lt;br /&gt;“തുമാര്‍ കി പാനീ ചായ്?” അയാള്‍ എണീറ്റു.&lt;br /&gt;“ചായ് നഹി ചേട്ടാ, പാനീ. പാനീ...”&lt;br /&gt;“ഒക്കനെ പൈപ്പ് ആച്ചെ. ഗെയെ പാന്‍ കരുണ്‍.”&lt;br /&gt;ഞങ്ങള്‍ അന്തം വിട്ട് നിന്നു. ഒന്നും മനസ്സിലായില്ല.&lt;br /&gt;“നമ്മുക്ക് തിരിച്ച് നടക്കാം ഇത് ഏരിയ അത്ര പന്തിയല്ലന്ന് തോന്നുന്നു.” ചുറ്റുപാടൊന്ന് വീക്ഷിച്ചിട്ട് ഞാന്‍ സാജുവിനെ നിര്‍ബന്ധിച്ചു.&lt;br /&gt;“ഷംനെ ദുക്കാന്‍ ആച്ചെ, ഒക്കാനെ സര്‍വത്ത് പൈബെന്‍.” മുന്നിലെയ്ക്ക് ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു, പിന്നെ മീശ തടവി കൊണ്ട് ചോദിച്ചു. “തുമി കി കേരള തക്കെ എഷെച്ചോ?”&lt;br /&gt;“യെസ് യെസ് കേരള! കേരള!” സാജു ഒരു വില്‍‌സ് അയാള്‍ക്ക് നീട്ടി.&lt;br /&gt;“മാഷേ, എന്താ ചോദിച്ചെന്നറിയാതെ വള വളാന്ന് പറഞ്ഞാ ബംഗാളീല്‍ വല്ല തെറിയുമായിരിയ്ക്കും. നമ്മുക്ക് വിട്ടു പിടിയ്ക്കാം.” എനിക്ക് ചെറിയൊരു പരിഭ്രമമുണ്ടായിയുന്നു.&lt;br /&gt;സിഗരറ്റ് കിട്ടിയപ്പോള്‍ അയാളുടെ മുഖത്തൊരു ചിരി പടര്‍ന്നു, പിന്നെ മീശ തടവി മേലോട്ടുയര്‍ത്തി അയാള്‍ തറയിലിരുന്നു. സാജു മറ്റൊരു സിഗരറ്റ് കൊളുത്തി അയാളുടെ ഒപ്പമിരുന്നു.&lt;br /&gt;“ഇവിടെ മറ്റെത് കിട്ടുമോ?” സാജു അയാളോട് കണ്ണിറുക്കി കാട്ടി.&lt;br /&gt;“തുമി കി ബോല്‍ത്തെച്ചോ അമി എക്തുവൊ ബുജുത്തെ പര്‍ച്ചിന.” അയാള്‍ തലയില്‍ ചൊറിഞ്ഞു.&lt;br /&gt;“മാഷേ, നമ്മുക്ക് വിടാം. അപ്പോ ശരി മൂപ്പില്‍‌സെ.” ഞാനയാള്‍ക്ക് കൈ നീട്ടി. അയാള്‍ ചിരിച്ച് കൊണ്ട് തിരിച്ചും.&lt;br /&gt;&lt;br /&gt;പിന്നെ ഞങ്ങള്‍ കുറെ കൂടി മുന്നോട്ട് നടന്നു. സമാനമായ കാഴ്ചകള്‍ മാത്രം. തിരികെ നടന്ന് പാലത്തിലെത്തി. പഴയ തിരക്കില്ല. ട്രാമിന്റെ റെയിലുകള്‍ റോഡില്‍ തിളങ്ങിക്കിടന്നു. ഹുഗ്ലി നദിയില്‍ ഒഴുകി നടക്കുന്ന വഞ്ചികള്‍ക്കപ്പുറം പക്ഷികള്‍ വട്ടമിട്ട് പറക്കുന്നു. താലത്തില്‍ ശിവലിംഗവുമായി ഒരു ഭിക്ഷാംദേഹി എതിരെ വന്നു. അയാള്‍ തന്ന ഭസ്മത്തിന് ഒരു ചിരി മാത്രം ഞങ്ങള്‍ പകരം കൊടുത്തു. അയാള്‍ പിറുപിറുത്ത് കൊണ്ട് അകന്നു പോയി. മറ്റൊരു വശത്ത് എലികള്‍ ഓടിക്കളിക്കുന്ന ഒരു ചെറിയ അമ്പലം. കൌതുകത്തോടെ ഞങ്ങള്‍ താഴോട്ടിറങ്ങി. ഏതോ ചില പാട്ടുകളൊക്കെ പാടിക്കൊണ്ട് അകത്തെ മുറിയിലൊരു പൂജാരി ഇരിപ്പുണ്ട്. അയാള്‍ തലയൊന്നുയര്‍ത്തി നോക്കി പിന്നെ പാട്ട് തുടര്‍ന്നു. എലികള്‍ ചുറ്റും കറങ്ങി നടന്നു, ഒന്ന് രണ്ടെണ്ണം ഞങ്ങളുടെ കാലില്‍ തട്ടി കടന്ന് പോയി. അകത്ത് സാമ്പ്രാണിയുടെ സുഗന്ധത്തില്‍ ഗണപതി പുഞ്ചിരിച്ചു. ‘മദ്രാസ്സിലെയ്ക്കെങ്കിലും ഒരു റിസര്‍വേഷന്‍ ശരിയാക്കി തന്നെ’യെന്ന് എലിവാഹനനോട് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ സ്റ്റേഷനിലെയ്ക്ക് തിരിച്ചു.&lt;br /&gt;&lt;br /&gt;മീന്‍ തലകള്‍ വറത്തടുക്കി വച്ചിരിക്കുന്ന ഒരു റസ്റ്റോറന്റില്‍ ഒരു ടിപ്പിക്കല്‍ ബംഗാളി ഊണിന് ഞങ്ങള്‍ ഓഡര്‍ കൊടുത്തു. മീന്‍ കറിയും തല വറത്തതും എല്ലാം ചേര്‍ത്ത് ഉശിരന്‍ ഊണ്. ഇതിനിടയില്‍ സാജു ഒരു ടി. ടി. ഇയുമായ് ചങ്ങാത്തത്തിലായി. ഒരു തല വറത്തത് വാങ്ങിക്കൊടുത്താല്‍ മദ്രാസിലേയ്ക്ക് റിസര്‍വേഷന്‍ ശരിയാക്കാമെന്നെറ്റു കക്ഷി. തല വറത്തത് റെഡി! ഊണ് കഴിഞ്ഞ് ഞങ്ങള്‍ അയാളുടെ കൂടെ വച്ചു പിടിച്ചു. സത്യത്തില്‍ അയാളില്ലായിരുന്നെങ്കില്‍ കൃത്യമായി പ്ലാറ്റ്ഫോം കണ്ടുപിടിയ്ക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടേനെ. ഗുവഹാട്ടിയില്‍ നിന്നും വന്നിറങ്ങുമ്പോള്‍ ഇത്രയും പ്ലാറ്റ്ഫോം ഹൌറ സ്റ്റേഷന് ഉണ്ടായിരുന്നോ ആവോ! മദ്രാസിലെയ്ക്കുള്ള ട്രയിന്‍ വരുന്ന പ്ലാറ്റ്ഫോം അയാള്‍ കാണിച്ച് തന്നു. പിന്നെ ഞങ്ങളുടെ ടിക്കറ്റ് വാങ്ങി പുറകിലെന്തോ വരച്ച് അയാളുടെ ഫയലില്‍ എന്തോ എഴുതി ടിക്കറ്റ് തിരികെ തന്നു. “റിസര്‍വേഷന്‍ ഓ.കെ!” അയാള്‍ സലാം പറഞ്ഞകന്നു.&lt;br /&gt;&lt;br /&gt;കോറോമാണ്ടല്‍ എക്സ്പ്രസ്സ് കണിശക്കാരനായ ജോലിക്കാരെനെപ്പോലെ മദ്രാസ്സിലേയ്ക്ക് പാഞ്ഞു. ചെക്കിംഗിനിടയില്‍ ടി. ടി. ഇ ഞങ്ങളുടെ നേരേ ചീറി. “ഛീ! റിസര്‍വെഷനില്ലാതെ റിസര്‍വേഷന്‍ കം‌മ്പാര്‍ട്ടുമെന്റില്‍ കയറിയിരിക്കുന്നോ?..... അടുത്ത സ്റ്റേഷനിലിറങ്ങി ഓര്‍ഡിനറി കം‌മ്പാര്‍ട്ടുമെന്റില്‍ കയറിക്കൊള്ളണം.” “സര്‍.....” ടിക്കറ്റിന്റെ മറുവശത്തെ മീന്‍ തല കാട്ടി ഞങ്ങള്‍ ഒരു ശ്രമം നടത്തി. ഫൈനടിയ്ക്കുമെന്നൊരു വാണിംഗ് ഞങ്ങള്‍ക്ക് തന്ന് എക്സാമിനര്‍ അടുത്ത ക്യാബിനിലെയ്ക്ക് പോയി. അവിടെയും കക്ഷി ആരോടൊക്കെയൊ ദേഷ്യപ്പെടുന്നുണ്ട്. “ഏല്ലാ അണ്ണന്മാരും മീന്‍ തല വാങ്ങിക്കൊടുത്ത് കയറിയിരിക്കുവാ” സാജു ആരോടെന്നില്ലാതെ പറഞ്ഞു.&lt;br /&gt;&lt;br /&gt;പിന്നെയൊരു ടോം ആന്‍ഡ് ജെറി കളിയുടെ അവസാനത്തില്‍ റിസര്‍വേഷന്‍ കം‌മ്പാര്‍ട്ടുമെന്റില്‍ തന്നെ മദ്രാസ്സിലെത്തി. അടുത്ത പ്ലാറ്റ്ഫോമില്‍ ഞങ്ങളെ കാത്ത് മദ്രാസ്സ് മെയില്‍! അതില്‍ സുഖമായ ഉറക്കം... നാടിന്റെ പച്ചപ്പിലേയ്ക്ക് മദ്രാസ്സ് മെയില്‍ കൂവി പാഞ്ഞു... ഹായ് എത്ര സുഖകരമീ യാത്രകള്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-3584360015429433390?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/3584360015429433390/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=3584360015429433390' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/3584360015429433390'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/3584360015429433390'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/01/blog-post_15.html' title='ഒരു മീന്‍ തലയ്ക്ക് ഒരു സീറ്റ്!'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-2493960908490745819</id><published>2008-01-10T02:02:00.000-08:00</published><updated>2008-01-10T02:03:40.781-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ശവപ്പെട്ടിപ്പണിക്കാരന്‍</title><content type='html'>മനോഹരമായ ആ പെട്ടിയുടെ&lt;br /&gt;അവസാന മിനുക്കില്‍ മുഴുകുമ്പോള്‍&lt;br /&gt;അയാളെതേടി അവശ്യക്കാരനെത്തി&lt;br /&gt;മുഖങ്ങളില്ലാത്ത മനുഷ്യരൂപങ്ങള്‍&lt;br /&gt;അയാളുടെ നെടുവീര്‍പ്പുകളിലെയ്ക്ക്&lt;br /&gt;മുഷിഞ്ഞ നോട്ടുകള്‍ സമ്മാനിച്ചകന്നു.&lt;br /&gt;&lt;br /&gt;ഓരോ പെട്ടിയിലും മുഖം ചേര്‍ത്ത്&lt;br /&gt;പരേതന്റെ ആത്മദുഃഖങ്ങളെ ആവാഹിച്ച്&lt;br /&gt;ചായക്കുട്ടുകളില്‍ സ്പനങ്ങള്‍ കലര്‍ത്തി&lt;br /&gt;അയാള്‍ മരണത്തിന് നിറം പകര്‍ന്നു&lt;br /&gt;ഒടുവില്‍ നിറം പിടിയ്ക്കാത്ത&lt;br /&gt;ജീവിതം അയാള്‍ക്ക് ബാക്കിയായി.&lt;br /&gt;&lt;br /&gt;ജീവിതത്തിന്റെയറ്റങ്ങള്‍ കൂട്ടിപിടിയ്ക്കാന്‍&lt;br /&gt;മരണത്തെ കൂട്ടാ‍ക്കിയത്&lt;br /&gt;അയാളെ വല്ലാതെ അസ്വസ്തനാക്കി&lt;br /&gt;മൂകത ഘനീഭവിച്ച രാത്രികളില്‍&lt;br /&gt;നിലയ്ക്കാത്ത തേങ്ങലുകളുടെ&lt;br /&gt;പ്രവാഹത്തിലെക്ക് അയാള്‍ ഒഴുകിപ്പോയി.&lt;br /&gt;&lt;br /&gt;വിറങ്ങലിച്ച കര്‍ക്കിടകത്തിന്റെ&lt;br /&gt;കോരിച്ചൊരിയുന്ന ആരവങ്ങളില്‍&lt;br /&gt;അവസാനത്തെ ആവശ്യക്കാരനായ്&lt;br /&gt;അയാള്‍ മരിച്ചു -&lt;br /&gt;സ്വയംഹത്യയുടെ തെളിവുകള്‍&lt;br /&gt;ഒന്നുമെ അവശേഷിപ്പിക്കാതെ.&lt;br /&gt;&lt;br /&gt;മഴയൊഴിഞ്ഞപ്പോള്‍&lt;br /&gt;ചീവിടുകള്‍ നീട്ടികരഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-2493960908490745819?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/2493960908490745819/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=2493960908490745819' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2493960908490745819'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2493960908490745819'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/01/blog-post_10.html' title='ശവപ്പെട്ടിപ്പണിക്കാരന്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-7304662396672300283</id><published>2008-01-06T20:44:00.000-08:00</published><updated>2008-01-06T20:48:54.870-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>ഒ. വി വിജയനും മാവേലിതമ്പുരാനും</title><content type='html'>ഓരോ പ്രവാസ സംഘടനകളുടെയും ജനനം (ചിലപ്പോള്‍ മരണവും) ഓണത്തോടെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏറ്റവും എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്നതും ഒരു പക്ഷേ ഓണാഘോഷമായിരിക്കും. അങ്ങിനെ ഹൈദരാബാദിലും ഒരോണാഘോഷം നടന്നു.&lt;br /&gt;&lt;br /&gt;തികഞ്ഞ യുക്തിവാദിയായ (അയിരുന്ന?) വിപിനനങ്കിള്‍ ഹൈദരാബാദിലെ ഓണത്തിന്റെ പ്രധാന ആതിഥേയനായിരുന്നു. പലപ്പോഴും വീട്ടിലെ ചര്‍ച്ചകള്‍ക്ക് അങ്കിള്‍ വലിയ ഹരം പകര്‍ന്നിട്ടുണ്ട്. ആയിടെ രൂപം കൊണ്ട ഒരു സംഘടനയെക്കുറിച്ചും ഓണാഘോഷത്തെക്കുറിച്ചും സൂചിപ്പിച്ചെങ്കിലും ഞാനതില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചില്ല. ഒ. വി. വിജയന്‍ ഹൈദരാബാദിലുണ്ടെന്നും അദ്ദേഹമായിരിക്കും വിശിഷ്ടാഥിതിയെന്നും പറഞ്ഞപ്പോള്‍ ഞാന്‍ സജീവമായി.&lt;br /&gt;“ഒ. വി. വിജയനൊന്നും വരില്ല. അദ്ദേഹം ഒരു പരിപാടികളിലും പങ്കെടുക്കാറില്ല.” എന്റെ അറിവ് ഞാന്‍ വെളിപ്പെടുത്തി.&lt;br /&gt;“ഏയ്. വരും. ഞങ്ങള്‍ കാണാന്‍ പോകുന്നുണ്ട്.” അങ്കിള്‍ ഉറപ്പിച്ചു.&lt;br /&gt;“ബെറ്റുണ്ടോ? ഒ.വി വിജയന്‍ വന്നാല്‍ നിങ്ങടെ പരിപാടിടെ ചിലവ് മുഴുവന്‍ ഞാനേറ്റു.” ചില്ലി കാശ് കൈയ്യിലില്ലാത്ത ഞാന്‍ വെല്ലുവിളിച്ചു.&lt;br /&gt;അങ്കിള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അങ്കിള്‍ പരാജയം സമ്മതിച്ചെന്ന് ഞാന്‍ കരുതി ഞാന്‍ ഞെളിഞ്ഞിരുന്നു. പിന്നെ വിജയന്‍ കഥാപാത്രങ്ങളിലൂടെ ചര്‍ച്ച നീണ്ടു.&lt;br /&gt;&lt;br /&gt;പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് വിപിനനങ്കിളിനെ കാണുന്നത്. എന്റെ മുഖത്ത് ഒരു വെല്ലുവിളിയുടെ ഭാവം വരുത്തി ഞാന്‍. അങ്കിള്‍ പോക്കറ്റില്‍ നിന്നും ഒരു നോട്ടീസെടുത്തു തന്നു.&lt;br /&gt;“ഓണാഘോഷം... ... ... വിശിഷ്ടാഥിതി: ശ്രീ. ഒ. വി. വിജയന്‍... ... ...”&lt;br /&gt;“ഇത് നേരാണോ?” എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല.&lt;br /&gt;“അപ്പോ, ചിലവിന്റെ കാര്യം?” അങ്കിള്‍ ഉറക്കെ ചിരിച്ചു.&lt;br /&gt;എന്റെ മുഖമൊക്കെ ചുക്കി ചുളിഞ്ഞു പോയി. വല്ലാത്തൊരു ചമ്മല്‍. “നേരാണോ? ഒ. വി വിജയന്‍ വരുമോ?...” എനിക്കപ്പോഴും ഉറപ്പായില്ല.&lt;br /&gt;“വരും. പരിപാടിക്ക് പോരാന്‍ റെഡിയായിക്കോ.” അങ്കിള്‍ തോളില്‍ തട്ടി.&lt;br /&gt;&lt;br /&gt;ഭാരതീയ വിദ്യാഭവന്റെ മുകളിലെത്തെ നിലയില്‍ ചെറിയൊരു ഹാള്‍. ചെറിയ സദസ്സ്. എന്റെ മനസ്സ് ആവേശത്തിലായിരുന്നു. ഏറ്റവും പുറകിലായി ഒരു ബഞ്ചിലിരുന്നു. ‘ഒന്ന് കാണണം. അകലെ നിന്നെങ്കിലും.’ അത്രയെ ഞാന്‍ ആഗ്രഹിച്ചുള്ളു. ഇതിപ്പോള്‍ അടുത്തു കാണാം. ഭാഗ്യം.&lt;br /&gt;&lt;br /&gt;അധികം താമസിയാതെ ഖസാക്കിന്റെ കഥാകാരന്‍ ഹാളിലെത്തി. അദ്ദേഹത്തെ എത്തിക്കുകയായിരുന്നു! രണ്ടാളുകള്‍ താങ്ങി. എനിക്ക് വല്ലാത്തൊരു ജിജ്ഞാസ. ഞാനെണിറ്റ് ബഞ്ചിന്റെ മുകളില്‍ കയറി. ആദ്യമായി ഒ. വി വിജയനെ കാണുന്നതിന്റെ ആവേശമൊന്നും അപ്പോള്‍ എനിക്ക് തോന്നിയില്ല. അദ്ദേഹം ആകെ അവശനായിരിക്കുന്നു. വല്ലാത്ത ഒരു ദയനീയ ഭാവം. വേദിയില്‍ ഇരുന്ന് സദസ്സിനെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. മുഖത്തേയ്ക്ക് പാറി വീണ മുടിയിഴകള്‍ അയാസപ്പെട്ട് അദ്ദേഹം വകഞ്ഞു മാറ്റി. തുവെള്ള സാരി ധരിച്ച ഒരു സ്ത്രീ അദ്ദേഹത്തിന്റെ കണ്ണടയൂരി തുടച്ച് തിരികെ വച്ചു കൊടുത്തു.&lt;br /&gt;&lt;br /&gt;ഖസാക്കിലെ കരിമ്പനകളില്‍ കാറ്റ് വീശിയടിക്കുന്നതു പോലൊരു പ്രസംഗം പ്രതീക്ഷിച്ച് ഞാന്‍ കാത്തിരുന്നു. അദ്ദേഹത്തിന്റെ ഊഴമെത്തിയപ്പോള്‍ സംഘാടകര്‍ ഒരു മൈക്കെടുത്ത് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുത്തു. കസേരയില്‍ ഇരുന്നു തന്നെ അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹത്തിനും ദയയ്ക്കും നന്ദി.” വിറയാര്‍ന്ന ശബ്ദത്തില്‍ ഇതിഹാസകാരന്‍ പറഞ്ഞു നിറുത്തി.&lt;br /&gt;&lt;br /&gt;സദസ്സ് ഉച്ചത്തില്‍ കൈയ്യടിച്ചു. എനിക്ക് കൈകള്‍ അനങ്ങുന്നില്ല. ഒ. വി യുടെ പല കഥാപാത്രങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി. വല്ലാത്തൊരു പിരിമുറുക്കം തോന്നി.&lt;br /&gt;&lt;br /&gt;കേരളീയ തനതുകലാരൂപങ്ങള്‍ അണിയറയില്‍ തയ്യാറായി നിന്നിരുന്നു. അവയ്ക്കായ് വേദിയില്‍ നിന്നും അദ്ദേഹത്തെ താഴെയ്ക്ക് പിടിച്ചിറക്കി. കാഴ്ചകളില്‍ താല്പര്യം ജനിയ്ക്കാതെ അദ്ദേഹം യാത്രയാകാനൊരുങ്ങി. രണ്ടു വശങ്ങളിലും താങ്ങി അദ്ദേഹത്തെ പുറത്തേയ്ക്ക് നടത്തി. ഏതോ ഒരു ആവേശത്താല്‍ ഞാന്‍ ഹാളിന്റെ മുന്നിലേക്കോടി. അദ്ദേഹത്തെ ലിഫ്റ്റിന്റെ അടുത്തേയ്ക്ക് കൊണ്ടു പോകുന്നു, ഞാന്‍ ഗോവണി വഴി താഴെക്കോടി. ഇടയില്‍ ശക്തിയായ ഒരു കൂട്ടിയിടി. സാക്ഷാല്‍ മാവേലിത്തമ്പുരാന്‍! “ഒന്ന് നോക്കി ഇറങ്ങിക്കുടെ... ഇപ്പോ മറിഞ്ഞു വീണെനെ...” ഭിത്തിയില്‍ ചാരി നിന്ന് മാവേലി ചൂടായി.&lt;br /&gt;“സോറി മാവേലി...” തിരിഞ്ഞു നില്‍ക്കാതെ ഞാന്‍ താഴോട്ടോടി.&lt;br /&gt;&lt;br /&gt;ലിഫ്റ്റിന്റെ മുന്നിലെത്തി. ഹാവു. അവര്‍ താഴെയെത്തിയിട്ടില്ല. ഒരല്പം കഴിഞ്ഞ് ലിഫ്റ്റ് താനേ തുറന്നു. ദാ നേരേ മുന്നില്‍ കഥാകാരന്‍. ഞാനങ്ങാതെ നിന്നു. അവര്‍ക്ക് പുറത്തേയ്ക്ക് കടക്കാനുള്ള വഴിയടഞ്ഞാണ് ഞാന്‍ നിന്നിരുന്നത്. ആ ബോധം വന്നപ്പോള്‍ ഞാന്‍ എന്തോ പറയണമെന്നാശിച്ചു. പക്ഷേ ഒരു ശബ്ദവും പുറത്തേയ്ക്ക് വന്നില്ല. ഞാന്‍ കുനിഞ്ഞ് ആ കാലുകളില്‍ വീണു. തിരികെ എഴുന്നേള്‍ക്കുമ്പോള്‍ അദ്ദേഹം എന്നെ ദയാപൂര്‍വ്വം നോക്കി. കണ്ണടയ്ക്കുള്ളില്‍ ആ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. പിന്നെ കാറിനടുത്തേയ്ക്ക് നടത്തുമ്പോഴും കാറിലിരിക്കുമ്പോഴും അദ്ദേഹം എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. ഇനി അദ്ദേഹം നോക്കിയത് എന്നെ ആയിരുന്നില്ലെങ്കില്‍ പോലും ഞാനിന്നും വിശ്വസിക്കുന്നത് ആ തിളങ്ങുന്ന കണ്ണുകള്‍ എന്നെ മാത്രം നോക്കുകയായിരുന്നെന്ന്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-7304662396672300283?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/7304662396672300283/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=7304662396672300283' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7304662396672300283'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7304662396672300283'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/01/blog-post_06.html' title='ഒ. വി വിജയനും മാവേലിതമ്പുരാനും'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-7441571249103521455</id><published>2008-01-01T00:01:00.000-08:00</published><updated>2008-01-01T00:06:47.078-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പുതുവര്‍ഷത്തില്‍ മാറ്റേണ്ടത്</title><content type='html'>എന്താണ്&lt;br /&gt;പുതുവര്‍ഷത്തില്‍&lt;br /&gt;‍മാറ്റേണ്ടത്?&lt;br /&gt;&lt;br /&gt;ഞാന്‍ മാറിയാല്‍&lt;br /&gt;‍ഞാന്‍ ഞാനല്ലാതാകും&lt;br /&gt;അപ്പോള്‍&lt;br /&gt;‍ഞാന്‍ മാറണ്ടാ.&lt;br /&gt;&lt;br /&gt;നീ മാറിയാല്‍&lt;br /&gt;നീ നിയല്ലാതാകും&lt;br /&gt;അപ്പോള്‍&lt;br /&gt;‍നീയും മാറണ്ടാ.&lt;br /&gt;&lt;br /&gt;എങ്കിലും&lt;br /&gt;തീര്‍ച്ചയായും&lt;br /&gt;മാറ്റേണ്ട ഒന്നുണ്ട്.&lt;br /&gt;&lt;br /&gt;അതിനാള്‍&lt;br /&gt;‍ഞാനീ കലണ്ടര്‍&lt;br /&gt;‍മാറ്റിയിടുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-7441571249103521455?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/7441571249103521455/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=7441571249103521455' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7441571249103521455'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7441571249103521455'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2008/01/blog-post.html' title='പുതുവര്‍ഷത്തില്‍ മാറ്റേണ്ടത്'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-6988164327043099383</id><published>2007-12-26T01:59:00.000-08:00</published><updated>2007-12-26T02:01:54.549-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഹാസ്യം'/><title type='text'>ബാ ബാ ബ്ലാക്ക് ഷീപ്പ്</title><content type='html'>ബാ ബാ ബ്ലാക്ക് ഷീപ്പ്&lt;br /&gt;ഹാവ് യു എനി ബ്ലോഗ്?&lt;br /&gt;&lt;br /&gt;യെസ് സാര്‍ യെസ് സാര്‍&lt;br /&gt;ത്രീ ബ്ലോഗ്സ് ഫുള്‍.&lt;br /&gt;&lt;br /&gt;വണ്‍ ഫോര്‍ മൈ മാറ്റേഴ്സ് ആന്‍ഡ്&lt;br /&gt;വണ്‍ ഫോര്‍ മൈ ഫെയിം (ഷെയിം!)&lt;br /&gt;&lt;br /&gt;വണ്‍ ഫോര്‍ ദ കമന്റിസ് ഹു&lt;br /&gt;ബ്രേക്ക് ഡൌണ്‍ മൈ ലെഗ്.&lt;br /&gt;&lt;br /&gt;ബ്ലാ.. ബ്ലാ... ബ്ലോഗ്!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-6988164327043099383?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/6988164327043099383/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=6988164327043099383' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6988164327043099383'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6988164327043099383'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/12/blog-post_26.html' title='ബാ ബാ ബ്ലാക്ക് ഷീപ്പ്'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-3918381408117520087</id><published>2007-12-23T21:25:00.000-08:00</published><updated>2007-12-23T21:35:07.998-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പിറവി</title><content type='html'>&lt;a href="http://4.bp.blogspot.com/_FJVFEVW0y0A/R29EDylHLpI/AAAAAAAAAB0/K77X2igXvso/s1600-h/Chritmas.jpg"&gt;&lt;img id="BLOGGER_PHOTO_ID_5147407731015495314" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://4.bp.blogspot.com/_FJVFEVW0y0A/R29EDylHLpI/AAAAAAAAAB0/K77X2igXvso/s320/Chritmas.jpg" border="0" /&gt;&lt;/a&gt;ധനുവിന്റെ&lt;br /&gt;കുളിരിനു&lt;br /&gt;കൂട്ടായ്&lt;br /&gt;രാവിന്റെ&lt;br /&gt;മാറില്‍&lt;br /&gt;നക്ഷത്രങ്ങള്‍&lt;br /&gt;വിരുന്നിരുന്നു&lt;br /&gt;&lt;br /&gt;പൈക്കളുടെ&lt;br /&gt;വൈക്കോല്‍&lt;br /&gt;മോഷ്ടിച്ച്&lt;br /&gt;മോടിയാക്കിയ&lt;br /&gt;കൂടിനുമേല്‍&lt;br /&gt;ദീപക്കാഴ്ചകള്‍&lt;br /&gt;മിഴി തുറന്നു&lt;br /&gt;&lt;br /&gt;മലയിടുക്കില്‍&lt;br /&gt;ആട്ടവും&lt;br /&gt;പാട്ടും&lt;br /&gt;ആരവങ്ങളും&lt;br /&gt;ആട്ടിടയന്റെ&lt;br /&gt;ജീവതാളമായ്&lt;br /&gt;ഒഴുകിയെത്തി&lt;br /&gt;&lt;br /&gt;&lt;br /&gt;ഇരുളിന്റെ&lt;br /&gt;വേദനയില്‍&lt;br /&gt;വെളിച്ചത്തിന്റെ&lt;br /&gt;പിറവി&lt;br /&gt;ഏറ്റ് വാങ്ങി&lt;br /&gt;രാത്രി&lt;br /&gt;കോരിത്തരിച്ചു&lt;br /&gt;&lt;br /&gt;ആകാശത്ത്&lt;br /&gt;മാലാഖമാര്‍&lt;br /&gt;അടക്കം പറഞ്ഞു&lt;br /&gt;‘രാത്രിയില്‍&lt;br /&gt;വിടരുന്ന&lt;br /&gt;പൂക്കള്‍ക്ക്&lt;br /&gt;ശുഭ്രസുഗന്ധമാണ്’&lt;br /&gt;&lt;br /&gt;&lt;br /&gt;(ഏല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-3918381408117520087?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/3918381408117520087/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=3918381408117520087' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/3918381408117520087'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/3918381408117520087'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/12/blog-post_23.html' title='പിറവി'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_FJVFEVW0y0A/R29EDylHLpI/AAAAAAAAAB0/K77X2igXvso/s72-c/Chritmas.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-2293265776512676040</id><published>2007-12-15T20:04:00.000-08:00</published><updated>2007-12-15T23:08:20.884-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വേരുകള്‍</title><content type='html'>&lt;div align="left"&gt;ആഘോഷങ്ങളുടെ ഒടുവില്‍ കനലുകളില്‍ ബാക്കിയായ ചൂടിലെയ്ക്ക് ചേര്‍ന്നിരുന്ന് അയാള്‍ ഒരു സിഗാര്‍ കൂടി കത്തിച്ച് പുകയൂതി. പിന്നെ പാതിയായിരുന്ന ഗ്ലാസ് കൈയ്യിലെടുത്തു. എരിഞ്ഞടങ്ങുന്ന കനലുകളിലെയ്ക്ക് നോക്കിയിരിക്കവെ അവിചാരിതമായി തന്റെ ഭൂതകാ‍ലത്തിലേയ്ക്ക് അയാള്‍ കുപ്പുകുത്തി. രാമചന്ദ്രനെന്ന അയാള്‍ വീടും നാടും വിട്ടോടുന്നതും ബോംബെയിലെ തെരുവുകളില്‍ അലഞ്ഞൊടുവില്‍ രാംചന്ദാകുന്നതും, പിന്നെ ഹെന്‍ഡ്രി സുക്കോലയെ പരിചയപ്പെടുന്നതും, സുക്കോലയൊടൊപ്പം ആഫ്രിക്കയിലെത്തുന്നതും ഒടുവില്‍ ഈ കാപ്പിരികളുടെ റംചയാകുന്നതും. വിചിത്രമായ തന്റെ നാമപരിണാമത്തെക്കുറിച്ച് അയാള്‍ക്ക് അത്ഭുതം തോന്നി. പെട്ടന്ന് ഒരു വെളിപാടിലെന്ന പോലെ അയാള്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ അലറി. “ഐ മസ്റ്റ് ഗോ ബ്യാക്ക്. ബ്യാക്ക് റ്റു മൈ ഹോം.”&lt;br /&gt;പെട്ടന്ന് ചുറ്റും നിശബ്ദമായി. അയാള്‍ വേച്ച് വീഴുമെന്നായപ്പോള്‍ ലാറ സുക്കോല ഓടിയെത്തി അയാളെ താങ്ങി. “ഓ മൈ റംച! വാട്ട് ഹാപ്പന്‍ഡ്?“ അവള്‍ അയാളെ വട്ടം പിടിച്ചു. അവളുടെ പിടുത്തത്തില്‍ നിന്നും കുതറി അയാള്‍ പറഞ്ഞുകൊണ്ടെയിരുന്നു. “ഐ മസ്റ്റ് ഗോ! യെസ്... ഐ മസ്റ്റ് ഗോ.”&lt;br /&gt;&lt;br /&gt;പിറ്റേന്ന് ലാറയെത്തുമ്പോള്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അയാള്‍ അവളെ അറിയിച്ചു. അവളുടെ കണ്ണുകള്‍ നിറയുന്നത് അയാള്‍ കണ്ടില്ലെന്നു നടിച്ചു. പിന്നെ അയാളുടെ മുറി അലങ്കരിച്ചിരുന്ന ചെറുതും വലുതുമായ ശില്പങ്ങള്‍ വലിയൊരു പെട്ടിയിലെയ്ക്ക് അടുക്കി. അയാളുടെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യങ്ങളായിരുന്നു ഇരുണ്ട നിറമുള്ള ആഫ്രിക്കന്‍ ശില്പങ്ങള്‍. അവള്‍ നിശബ്ദയായി അയാളെ സഹായിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് മൌനം ഭേദിച്ച് അവളുടെ തേങ്ങലുകള്‍ ഉയര്‍ന്നു.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="center"&gt;******&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;വളവ് തിരിഞ്ഞ് കാര്‍ നിന്നു. മുന്നോട്ട് കാറില്‍ നിന്നുള്ള പ്രകാശത്തില്‍ കുറച്ചകലെ ഒരാള്‍ നില്‍ക്കുന്നത് കാണാം. അയാള്‍ തിരിഞ്ഞ് കാറിനടുത്തേയ്ക്ക് വന്നു.&lt;br /&gt;“ആരാ?”&lt;br /&gt;“വടക്കെപാട്ടെ വീടന്നേഷിച്ചാ. ഇവിടടുത്താണോ ചേട്ടാ?” ഡ്രൈവറാണ് മറുപടി പറഞ്ഞത്.&lt;br /&gt;“ഇവിടെ തന്നെ. ഞാനങ്ങോട്ടാ‍ക്കാം.”&lt;br /&gt;ടാക്സി പറഞ്ഞയച്ച് രാ‍മചന്ദ്രന്‍ പെട്ടി കൈയിലെടുത്തു.&lt;br /&gt;“അമ്മിണിയമ്മെനെ തെരഞ്ഞാവും അല്ലെ? പെരോന്തോന്നാ പറഞ്ഞെ?”&lt;br /&gt;“ഞാന്‍...” ഏത് പേരാണ് ഇയാളൊട് പറയെണ്ടത്. വല്ലാത്തൊരു ഐഡന്‍ഡിറ്റി ക്രൈസിസ്സ്. പിന്നെ രാമചന്ദ്രന്‍ വെറുതെ ചിരിച്ചു. ഉത്തരത്തിന് കാത്ത് നില്‍ക്കാതെ അയാള്‍ തുടര്‍ന്നു ചോദിച്ചു. “ദൂരെന്നാവും അല്ലെ? മുമ്പിവിടെ കണ്ടിട്ടില്ല?” അതിന് മറുപടിയായി രാമചന്ദ്രന്‍ ഒന്ന് മൂളുക മാത്രം ചെയ്തു.&lt;br /&gt;&lt;br /&gt;കട്ടപിടിച്ച ഇരുട്ടിലൂടെ ടോര്‍ച്ചുമായ് അയാള്‍ മുന്നെ നീങ്ങി. അയാളൊടൊപ്പം നടന്ന് വടക്കെപ്പാട്ടെ പടിപ്പുര കടന്നു. വരാന്തയില്‍ കരിപിടിച്ച ഒരു റാന്തല്‍ മിന്നി നിന്നു. അയാള്‍ കുനിഞ്ഞ് റാന്തലിന്റെ തിരിയുയര്‍ത്തി. പിന്നെ അകത്തേയ്ക്ക് നീട്ടി വിളിച്ചു. “ദേയ്... ഒന്നിപ്പ്‌റം വരിക.”&lt;br /&gt;“ആരാ...? ഗോവിന്ദനാ...? എന്തായീനേരത്ത്?”&lt;br /&gt;“ഒരാള് വന്നിരിക്കണ്. ദുരെന്നാ. അറിയൊന്ന് നോക്ക്.”&lt;br /&gt;മെല്ലിച്ച് കുനിഞ്ഞ ഒരു സ്ത്രീ പുറത്തേയ്ക്ക് വന്നു. “ആരാ? മനസ്സിലായില്യാ.” അവര്‍ വിളക്കെടുത്ത് മെല്ലെ നിവര്‍ന്നു, “ഇവിടെങ്ങും കണ്ടിട്ടില്ലാലോ?”&lt;br /&gt;“ഞാന്‍... ഞാന്‍ രാമന്‍... രാമചന്ദ്രന്‍... ”&lt;br /&gt;അവിശ്വസനീയ എന്തോ കേട്ട പോലെ ഒരു നിമിഷം അവര്‍ തരിച്ചുനിന്നു. പിന്നെ അവരുടെ കണ്ണില്‍ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. വിളക്കു താഴെ വച്ച് മുന്നോട്ട് നീങ്ങി രാമചന്ദ്രന്റെ രണ്ടു കൈകളിലും കടന്നു പിടിച്ചു.&lt;br /&gt;“ഈശ്വരന്മാരെ... എത്ര കാലായിരിക്കണൂ, കാണുന്ന് തന്നെ നിരീച്ചില്ലാല്ലോ? ഗോവിന്ദാ, മനസ്സിലായില്ലെ? നമ്മടെ രാമന്‍. ന്റെ കല്യാണിടെ കുട്ടി. ന്നാലും ഓള്‍ക്ക് കാണാന്‍ വിധിയൊണ്ടായില്ലല്ലോ?” ആ വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രാമചന്ദ്രന്‍ അവരുടെ ചുമലില്‍ സ്നേഹത്തോടെ തലോടി. അവര്‍ നിവര്‍ന്ന് അയാളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു.&lt;br /&gt;“കഥയൊക്കെ കേട്ടിട്ടുണ്ട്. തിരികെ വരാന്‍ തോന്നിയല്ലോ, നന്നായി. ന്നാ ഞാന്‍ അങ്ങോട്ട്? രാത്രില് യാത്രയില്ല.” ഗോവിന്ദന്‍ നടന്നകന്നു. അയാളുടെ കൈയ്യിലെ വെളിച്ചം ആടിയുലഞ്ഞ് അപ്രത്യക്ഷമായി.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;“ന്റെ കല്യാണി... ചികിത്സിക്കാത്ത വൈദ്യന്മാരില്ല. നിന്റെ അച്ഛന്‍ എത്ര കാശ് ചെലവാക്കിന്നറിയ്യോ? പക്ഷേ അയാള്‍ക്കും യോഗൊണ്ടായില്യ. എന്റെ കല്യാണിയെ തനിച്ചാക്കിണ്ട് അയാളും പോയില്ലെ.” കുറെ നേരം ഏതോ ഓര്‍മ്മകളില്‍ ലയിച്ച ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ തുടര്‍ന്നു. “നിന്നെ വല്യ സ്നേഹാരുന്നൂ. പക്ഷേങ്കി അത് കാണിക്കാനറിയില്ലാരുന്ന് ആ പാവത്തിന്. നീന്നെ കാണാതായതു മുതല് വല്ലാത്തോരു വെഷമാരുന്നൂ. അത് പിന്നെ മരിക്കണെ വരെ...” അവരുടെ തൊണ്ടയിടറി. “പിന്നെ രണ്ട് കൊല്ലം കൂടിയെ കല്യാണി കെടന്നൊള്ളൂ. നീ വരൂന്ന് തന്നെയാ അവസാനം വരെ അവള് പറഞ്ഞൊട്ടിരുന്നെ. ഏല്ലാം കഴിഞ്ഞു... ദാ ഈ വൃശ്ചികത്തി ഒരാണ്ട് തികയും... ജാതകദോഷം! അല്ലാണ്ടിപ്പം എന്താ പറയ്ക്.”&lt;br /&gt;&lt;br /&gt;വരാന്തയിലെ ചാരുകസേരയിലെയ്ക്ക് അയാള്‍ മലര്‍ന്നു. രാത്രിയില്‍ അയാള്‍‌ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഓരോ സിഗരറ്റിനോടൊപ്പം അയാളും എരിഞ്ഞുകൊണ്ടിരുന്നു. രാവിലെ ചായയുമായി ഒരു പെണ്‍കുട്ടി അയാളുടെ മുന്നില്‍ പ്രത്ക്ഷപ്പെട്ടു. അവള്‍ അയാളെയും അയാള്‍ അവളെയും അത്ഭുതത്തോടെ നോക്കി നില്‍ക്കുമ്പോള്‍ അമ്മിണിയമ്മ പുറത്തേയ്ക്ക് വന്നു.&lt;br /&gt;“ന്നെ സഹായിക്കാന്‍ വരുന്നോളാ. നല്ല കുട്ടിയാ. ഏല്ലാ പണീം ചെയ്യും. ദിവസോം നിന്റെ അച്ഛനും കല്യാണിക്കും വെളക്ക് വെക്കണതും ഓളാ. പിന്നെയെ രാമാ... അപ്പുറത്തേയ്ക്ക് ഒന്ന് പോകെണ്ടെ?”&lt;br /&gt;“ഉം..” രാത്രി മുഴുവന്‍ അയാള്‍ ആലോചിച്ചുരുന്ന കാര്യമായിരുന്നു അത്.&lt;br /&gt;“ല്ലാം ഒര് വകയായ്... അങ്ങ്‌ട്ട് ആരും കേറാറില്ല. സന്ധ്യക്ക് ഇവള് പോകും. വെളക്ക് വെയ്ക്കും.”&lt;br /&gt;&lt;br /&gt;അയാള്‍ ചായ കുടിച്ച് ഗ്ലാസ്സ് തിരികെ കൊടുത്ത് മുറ്റത്തേയ്ക്ക് നടന്നു. തൊടിയിലൂടെ നടന്ന് താഴേയ്ക്കിറങ്ങി. അയാളുടെ വീടിന്റെ പടിപ്പുര അകലെ നിന്ന് കാണാം. അയാള്‍ മെല്ലെ അകത്തേയ്ക്ക് കടന്നു. താന്‍ സ്ക്കുളില്‍ നിന്നും വരുമ്പോള്‍ വീടാകെ നിറഞ്ഞു നിന്നിരുന്ന മരുന്നിന്റെയും എണ്ണയുടെയും അതേ ഗന്ധം പരിസരമാകെ തങ്ങിനില്‍ക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. പടിപ്പുര കടന്നാല്‍ ജാനുവിന്റെ വിളി കേള്‍ക്കാം. വാല്യക്കാരി ജാനുവിന്റെ വിളിക്കായ് അയാള്‍ വെറുതെ കാതോര്‍ത്തു. ‘രാമാ... കാലും മൊഖൊം കഴുകി പോന്നോളുട്ടോ.‘ ജാനു വിളിയ്ക്കുന്നുണ്ട്. അയാള്‍ അടുക്കളയിലെയ്ക്ക് കടന്നു. നിറം മങ്ങിയ ഭിത്തിയില്‍ മാറാല പിടിച്ച ഒരു പഴയ കലണ്ടര്‍. കരിപുരണ്ട അലമാരകള്‍. ചിതറിക്കിടക്കുന്ന പാത്രങ്ങള്‍. ഇടയില്‍ ചിരിതൂകി ജാനു നിള്‍ക്കുന്നതു പോലെ അയാള്‍ക്ക് തോന്നി. അയാള്‍ പുറത്തേയ്ക്ക് കടന്നു. വരാന്തയില്‍ എണ്ണയുടെയും കുഴമ്പിന്റെയും കുപ്പികള്‍ അടുക്കിവച്ചിരിക്കുന്നു. അവയ്ക്ക് മീതെ അച്ഛന്‍ ഉയര്‍ന്ന് നിന്ന് ശപിച്ചു. “നാശം! ഇവന്റെ തല കണ്ട അന്ന് തൊടങ്ങീതാ‘. പിന്നെയമ്മയുടെ സ്നേഹത്തോടെയുള്ള നോട്ടങ്ങള്‍. ചെറിയ അടക്കം പറച്ചിലുകള്‍. അച്ഛനോടുള്ള ശാസനകള്‍. എല്ലാം അയാ‍ള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു. മുറ്റത്ത് പടര്‍ന്നു കയറിയ വള്ളിച്ചെടികള്‍ വരാന്തയിലെക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. വലുതായ മാറ്റങ്ങളൊന്നും അയാള്‍ക്ക് തോന്നിയില്ല. എട്ടാം ക്ലാസ്സില്‍ താന്‍ ഉപേക്ഷിച്ചോടിയ വീടിന്റെ മുറികളോരോന്നും കയറിയിറങ്ങി അയാള്‍ ഗതകാലത്തിന്റെ ഓര്‍മ്മകളിലെയ്ക്ക് കടന്നു.&lt;br /&gt;&lt;br /&gt;പിന്നെ പുറത്തു കടന്ന് തൊടിയിലൊക്കെയും ചുറ്റി നടന്നു. തൊടിയുടെ കോണില്‍ എണ്ണക്കറപുരണ്ട രണ്ടു കരിങ്കല്‍ തൂണുകള്‍. സുക്കോലയുടെ വീട്ടില്‍ അയാളുടെ മുറി അലങ്കരിച്ചിരുന്ന രണ്ട് കറുത്ത ശില്പങ്ങള്‍ പോലെ.&lt;br /&gt;“അമ്മ അന്വേഷിക്കുന്നു.” പിന്നില്‍ നിന്നും പെണ്‍കുട്ടി വിളിച്ചു.&lt;br /&gt;“പൊയ്ക്കോളു. ഞാന്‍ വന്നേയ്ക്കാം” അയാള്‍ അവളെ മടക്കിയയച്ചു.&lt;br /&gt;&lt;br /&gt;അവള്‍ നടന്നകന്നപ്പോള്‍ അയാള്‍ ആ കല്ലുകള്‍ ഇളക്കിയെടുത്തു. പിന്നെ ഓരോന്നായി താങ്ങിയെടുത്ത് വീടിനകത്തേയ്ക്ക് കൊണ്ടു വന്നു. ഒരു പഴയ മേശപ്പുറത്ത് അവ കയറ്റി വച്ച് അയാള്‍ താഴെയിരുന്നു. ഓടിന്റെ വിടവിലൂടെ അരിച്ചിറങ്ങിയ പ്രകാശത്തില്‍ പൊടിപടലങ്ങള്‍ പറന്നുയരുന്നത് നോക്കി അയാള്‍ കിടന്നു. പിന്നെ മുറിയിലാകെ എണ്ണയുടെ ഗന്ധം നിറഞ്ഞു. ആ ഗന്ധത്തിലലിഞ്ഞ് അയാള്‍ ശാന്തമായി ഉറങ്ങി.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-2293265776512676040?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/2293265776512676040/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=2293265776512676040' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2293265776512676040'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2293265776512676040'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/12/blog-post_15.html' title='വേരുകള്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-6986119509232147592</id><published>2007-12-11T01:07:00.000-08:00</published><updated>2007-12-11T01:09:49.596-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ഒരു കവി കൂടി</title><content type='html'>കേട്ടെഴുതി പാട്ടെഴുതി&lt;br /&gt;പിന്നെ കുറെ കട്ടെഴുതി&lt;br /&gt;മലകളെക്കുറിച്ചും&lt;br /&gt;മുലകളെക്കുറിച്ചും&lt;br /&gt;എഴുതിത്തകര്‍പ്പന്‍ കവിയായി&lt;br /&gt;വാഹ്! വാഹ്! വാഹിന്നിടയില്‍&lt;br /&gt;പകുതി പഴുത്തു&lt;br /&gt;പകുതി പുഴുത്തു&lt;br /&gt;പല പല സദസ്സില്‍&lt;br /&gt;കൈയടി വാങ്ങി&lt;br /&gt;കൂടെ പല പല മെതിയടീം&lt;br /&gt;പിന്നൊരു കൂട്ടര്‍ പട്ടണിയിച്ചു&lt;br /&gt;മറ്റൊരു കൂട്ടര്‍ പട്ടടയണീച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-6986119509232147592?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/6986119509232147592/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=6986119509232147592' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6986119509232147592'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6986119509232147592'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/12/blog-post_11.html' title='ഒരു കവി കൂടി'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-96983511017621812</id><published>2007-12-08T00:07:00.000-08:00</published><updated>2007-12-08T00:12:15.571-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>മരണമൊഴി</title><content type='html'>അകലെയൊരു കാറ്റിന്റെ&lt;br /&gt;രോദനത്തിലലിഞ്ഞുറവ-&lt;br /&gt;പൊട്ടിയ നോവിനാല്‍&lt;br /&gt;‍ലാളിച്ചെഴുതിയെന്‍ മരണമൊഴി.&lt;br /&gt;&lt;br /&gt;ശിശിരങ്ങള്‍ തേടിയലഞ്ഞ&lt;br /&gt;യാത്രകള്‍ക്കൊടുക്കമായ്&lt;br /&gt;ഓര്‍മ്മതന്‍ ശാപം നിറഞ്ഞോരിട-&lt;br /&gt;നാഴികളില്‍ കൊഴിഞ്ഞ&lt;br /&gt;ദളങ്ങളും ബാക്കിയായ്.&lt;br /&gt;&lt;br /&gt;വികൃതാനുകരണങ്ങളില്‍&lt;br /&gt;‍നിറഞ്ഞാടിത്തകര്‍ത്തോരു&lt;br /&gt;വേഷഭുഷാദികളൊക്കെയും&lt;br /&gt;അഴിച്ചെറിഞ്ഞസ്തിത്വമറിവിനാല്‍&lt;br /&gt;‍ആഴമളക്കാനുറച്ചാദ്യമായ്&lt;br /&gt;ജീവിതം നെഞ്ചോട് ചേര്‍ത്തു.&lt;br /&gt;&lt;br /&gt;ഉറുമ്പുകളരിയ്ക്കാത്ത&lt;br /&gt;ലോകത്തിലേയ്ക്കുളിയിട്ടാര്‍ദ്രമാം&lt;br /&gt;മടിത്തട്ടിന്റെയാശ്ലേഷത്തിലമര്‍ന്നാ-&lt;br /&gt;സുഖനിദ്രയിലാണ്ടപ്പോഴകലെ&lt;br /&gt;രക്തം കലരാത്ത വായുവില്‍&lt;br /&gt;മരണത്തിന്റെ മണം പേറുന്ന&lt;br /&gt;പൂക്കള്‍ മാത്രമവശേഷിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-96983511017621812?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/96983511017621812/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=96983511017621812' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/96983511017621812'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/96983511017621812'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/12/blog-post_08.html' title='മരണമൊഴി'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-6962390126504316356</id><published>2007-12-04T23:11:00.000-08:00</published><updated>2007-12-04T23:16:18.644-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പല്ലിമൊട്ടായി</title><content type='html'>&lt;div align="justify"&gt;പാപ്പി എഴുന്നേറ്റ് നേരെ പോയത് അടുക്കളെലെയ്ക്കാണ്. അവിടെ അവന്റപ്പന്‍ കൊച്ചുവറീത് ചന്തയില്‍ നിന്നും വന്നതിന്റെ ലക്ഷണോന്നൂല്ല. പാപ്പി അപ്പനേം നോക്കി അടുക്കളവാതിലിരുന്നു.&lt;br /&gt;“ഛീ! പടീമ്മെ ഇരിക്കാതെ പോയ് പല്ല് രാകെടാ” തവിക്കണെം പൊക്കി പാപ്പീടമ്മ അന്നമ്മച്ചേടത്തി അലറി.&lt;br /&gt;പാപ്പി പടിന്നീറങ്ങി ഉമിക്കിരിയുമായ് കിണറ്റുകരയിലെയ്ക്ക് പോയി. പാതാളകിണറ്റിന്ന് വെള്ളം വലിച്ചുകെറ്റുമ്പോ പൂച്ചകള്‍ രണ്ടും കരഞ്ഞോണ്ട് വടക്കോട്ട് പാഞ്ഞൂ. കൊച്ചുവറീത് ചന്തയില്‍ നിന്നും വരുന്നുണ്ട്. ഉണക്കമീന്റെ മണോടിച്ച് കണ്ടനും ചക്കീം വറീതിനെ ഉരുമ്മിനിന്നു. പാളെം വെള്ളൊം താഴെയിട്ട് പാപ്പീം പാഞ്ഞു.&lt;br /&gt;“അപ്പോ... നിക്ക് കൊണ്ട് പാന്‍ പല്ലിമൊട്ടാ‍യി വാങ്ങിച്ചോ?”&lt;br /&gt;“പോയ് മോന്ത കഴുവെടാ.”&lt;br /&gt;“ന്റെപ്പാ, പല്ലിമൊട്ടായീ...” പാപ്പി നിന്ന് കിണുങ്ങി.&lt;br /&gt;“ഓണ്ടെടാ. പോയ് മോന്ത കഴുവ്.”&lt;br /&gt;&lt;br /&gt;കഴുകി തിരിച്ചെത്തുമ്പോള്‍ പാപ്പിയെ കാത്ത് ചാക്കുനൂല് നെടുകെ കെട്ടിയ ഒര് പൊതി. പാപ്പി കെട്ടോടെ മൂക്കോട് ചേര്‍ത്ത് വലിച്ചു. “ങ്ഹും... പൊതീല് ഓണക്കമീന്റെ നാറ്റം.”&lt;br /&gt;“ത് ല്ലാം കുടി ചേളാകത്തി* കെടന്നിട്ടാ.”&lt;br /&gt;‘എന്തായാലും അപ്പന്‍ പല്ലിമൊട്ടായിം കൊണ്ടു വന്നല്ലോ.’ പാപ്പി ആശ്വൊസിച്ചു.&lt;br /&gt;പൊതി തുറന്ന് നിലത്ത് നിവര്‍ത്തി. പച്ചെം, ചെമലെം, മഞ്ഞെം, വെള്ളെം നിറൊള്ള പല്ലിമൊട്ടായികള്‍. പാപ്പീടെ മോന്തെലൊരു ചിരി വിടര്‍ന്നൂ.&lt;br /&gt;“ഒന്നെ, രണ്ടെ, മൂന്നേ, നാലെ... ... ... മുപ്പതെം.“ തിരികെ പൊതിഞ്ഞ് നിക്കറിന്റെ പോക്കറ്റി തിരുകി. അങ്ങിനെ പാപ്പി ജീവിതത്തിലാ‍ദ്യമായ് വെര്‍ത്ത്‌ഡെ ആഘോഷിക്കാന്‍ പോണൂ.&lt;br /&gt;&lt;br /&gt;ബോണ്ടാ ബിജുവാണ് പാപ്പീടെ കൂട്ട്. പാപ്പി വഴിലെയ്ക്കിറങ്ങി അടുത്തുള്ള കലുങ്കെ ബോണ്ടായെ കാത്തിരുന്നു. ഒര് ചേനക്കളൊം വരച്ചിട്ട് പോയാലോന്ന് പാപ്പിക്ക് പലവട്ടം തോന്നി.&lt;br /&gt;“എടാ പാപ്പീയെ...” അന്നമ്മച്ചേടത്തി കയ്യാലപ്പുറത്തുന്ന് നീട്ടി വിളിച്ചു. “വന്ന് ചോറെടുത്തോട്ട് പോടാ.”&lt;br /&gt;ടൂര്‍ര്‍‌ര്‍... പാപ്പി ഓടിപാഞ്ഞ് മേളിക്കേറി.&lt;br /&gt;“ന്നാത്തിന്റെ നെഗളാടാ...” അന്നമ്മചേടത്തി പാപ്പിടെ നേരെ കൈയ്യൊങ്ങി. ചോറുംപാത്രോം മേടിച്ച് പാപ്പി താഴോട്ട് സ്ക്കുട്ടര്‍ വിട്ടു. ടുറ്..ടുറ്..ടൂര്‍‌ര്‍‌ര്‍....&lt;br /&gt;വെറൊരു സ്ക്കുട്ടറും പറത്തി ബോണ്ടാ വന്നൂ. ടുര്‍ര്‍...കി.കീ‍... പിന്നെ രണ്ടാളും പാണലും പച്ചയും പറിച്ചും ടാറിംഗിനിറക്കിയ മെറ്റില് വാരി അടുത്ത പറമ്പിലെയ്ക്കെറിഞ്ഞും സ്കൂളിലോട്ട് നടന്നു.&lt;br /&gt;“ന്താടാ നിന്റെ പോക്കറ്റീ വീര്‍ത്തിരിക്കണെ?” ബോണ്ടാ നിക്കറെ കേറി പിടിച്ചു.&lt;br /&gt;“വിടെടാ. ടാ... വിടെടാ...” പാപ്പി കുതറി.&lt;br /&gt;“ന്നോട് പറെടാ.”&lt;br /&gt;“ഇന്നെന്റെ വെര്‍ത്ത്‌ഡെയാ” പാപ്പി തലയൊന്നുയര്‍ത്തിപ്പിടിച്ചു.&lt;br /&gt;“എടുക്കെടാ, നമ്മക്ക് തിന്നാം”&lt;br /&gt;ഒരെണ്ണം തിന്നണോന്ന് പാപ്പിക്കും കൊതിയുണ്ട്. പക്ഷേ...&lt;br /&gt;“വേണ്ടാ ക്ലാസ്സീചെന്നിട്ട് മതി.”&lt;br /&gt;&lt;br /&gt;വളവും തിരിഞ്ഞ് ട്രാന്‍സ്പോമറിന്റെ അടുത്തെത്തിയപ്പോ പാപ്പീം ബോണ്ടായും വേഗത്തിലോടി. “കരണ്ടെല്ലാം കൊടെ വന്ന് കെടക്കണ പെട്ടിയാ.” അന്നമ്മചേടത്തി പള്ളീപോണ വഴി പാപ്പിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. ആ പെട്ടീന്ന് കരണ്ട് പുറത്തോട്ട് പോകാന്‍ കെടന്ന് മൂളണെ കേള്‍ക്കാം. പാപ്പിക്ക് ട്രാന്‍സ്പോമറിനെ പേടിയാ. ബോണ്ടായ്ക്ക് ഒന്നിനെം പേടില്ല. പക്ഷേ ഒര് ദിവസം കല്ലെടുത്തെറിഞ്ഞപ്പോ ആ പെട്ടീന്ന് തീ വന്നു. അതിപ്പിന്നെ ട്രാന്‍സ്പോമറിന്റെ അടുത്തെത്തിയാ രണ്ടും കൊടെ ഒറ്റ ഓട്ടം വെച്ചുകൊടുക്കും.&lt;br /&gt;&lt;br /&gt;സ്കൂളിനടുത്തായപ്പോള്‍ ടോണിമോന്‍ പെട്ടിയും തുക്കി മുന്നോട്ട് പോകുന്നു. അലുമിനിയത്തിന്റെ പെട്ടിയുള്ളത് ടോണിമോന് മാത്രാണ്. “അവരൊക്കെ പൈസാക്കാരാ, അവന്റെ അപ്പനേ സൊര്‍ണ്ണത്തിന്റെ മൂന്ന് പല്ലൊണ്ട്! അവനോട് കൂട്ടും കൂടി നടക്കാതെ അവനോന്റെ പാടെ നോക്കി നടന്നോണം.” എന്നൊക്കെ പാപ്പിയെ അന്നമ്മചേടത്തി ഉപദേശിച്ചിട്ടുണ്ട്. അതെന്തായാലും പാപ്പിക്ക് ടോണീനെ ഇഷ്ടാണ്. അവന്‍ പാപ്പീയോട് ഒരു പത്രാസും കാണിക്കില്ല.&lt;br /&gt;“ടാ... ടോണീ... പാപ്പീടെ പൊറന്നാളാ... അവന്റെ പോക്കറ്റീ മൊട്ടായ്ണ്ട്.” ബോണ്ടാ കൂവി.&lt;br /&gt;“എട്ക്ക്.. എട്ക്കെടാ.” ടോണി പെട്ടി താഴെയിട്ട് പാപ്പീനെ വട്ടം പിടിച്ചു.&lt;br /&gt;“ല്ല! ക്ലാസ്സീ വെച്ചെ എടുക്കു.”&lt;br /&gt;എത്രണ്ണൊം ഉണ്ട്?&lt;br /&gt;“മുപ്പതെണ്ണം.”&lt;br /&gt;“ടാ. നമ്മടെ ക്ലാസ്സീ ഇരുപത്താറ് പേരല്ലെ ഒള്ള്! നാലെണ്ണം നമ്മക്ക് തിന്നാം.” അതൊരു അപാരാബുദ്ധിയായ്‌ര്ന്ന്. പാപ്പിക്ക് നേരത്തെ അത് തോഞ്ഞാതില് പയങ്കര സങ്കടമായ്. ന്നാലും പാപ്പി അത് പുറത്ത് കാണിച്ചില്ല. മൂന്നാളും ഓരോ മൊട്ടായി നുണങ്ങു. ഒന്നാം മണിയടിച്ചു. മൂന്നാളും കൂടി ക്ലാസ്സിലോട്ടോടി,&lt;br /&gt;“ടാ, ഈ പീരീടീല്‍ ആരോടും പറയല്ലെ. ഒരെണ്ണം ഇന്റര്‌വെല്ലിന് തിന്നാ” ഓടുന്നതിനിടയില്‍ ടോണി പാപ്പിയോട് പറഞ്ഞു.&lt;br /&gt;പാപ്പി വെര്‍ത്ത്‌ഡെടെ കാരിയം ആരോടും മിണ്ടിയില്ല. ഇടയ്ക്കിടെ നിക്കറിന്റെ പോക്കറ്റീ കൈയ്യിട്ട് നോക്കും. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് പാപ്പിക്ക് വല്ലാത്ത സംശയം. പാപ്പി സ്ലേറ്റ് എടുത്ത് മടീവച്ചു അമര്‍ത്തിപ്പിടിച്ചു.&lt;br /&gt;&lt;br /&gt;ഇന്റര്‌വെല്ലിന് ബോണ്ടാ മഹത്തായ ഒര് കണ്ടുപിടുത്തം പ്രഖ്യാപിച്ചു. “രണ്ട് പെണ്ണുങ്ങള് ഇന്ന് വന്നിട്ടില്ല!”&lt;br /&gt;“നേരാണോടാ? ആരാ?”&lt;br /&gt;“രമണീം, റോസിലീം!”&lt;br /&gt;“അപ്പോ ഇനി മൂന്നെണ്ണെം എടുത്തോ.” ടോണി പിടുത്തമിട്ടു.&lt;br /&gt;“നേരാണോടാ, ബോണ്ടാ‍?” പാപ്പി ഒന്ന് കൂടെ ഉറപ്പ് വരുത്തി.&lt;br /&gt;“നീ ചെന്ന് നോക്കടാ ന്നെ വിസ്വാസൊല്ലെങ്കീ.”&lt;br /&gt;ഇപ്പൊ പാപ്പിക്ക് ഉറപ്പായി ബോണ്ടാ പറ്റിക്കൂല്ല. പിന്നെ പൊതി തുറന്ന് മൂന്നെണ്ണെം പങ്കിട്ടു. രാവിലെ മുതല്‍ മൂന്നും കുടെ ചുറ്റിതിരെയണത് പലരും ശ്രദ്ധിക്കണൊണ്ടായിരുന്നു. സംശയം ചോദിച്ചവരോട് “അവന്റെ കൈയീ മഷിത്തണ്ടുണ്ട്, മയിപ്പീലി ഒണ്ട്” എന്നൊക്കെ ടോണി തട്ടിവിട്ടു.&lt;br /&gt;&lt;br /&gt;അവസാനത്തെ പീരീടില്‍ ക്ലാസ്സിന്റെ നടുക്ക് വെളുക്കെ ചിരിച്ച് പാപ്പി നിന്നു. സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഏല്ലാവരും ഉച്ചത്തില്‍ പാടി.&lt;br /&gt;“കാപ്പി വെര്‍ത്ത്‌ഡെ റ്റു യൂ ....”&lt;br /&gt;പാപ്പി ഉയര്‍ന്ന് ആകാശത്തിലെയ്ക്ക് പൊങ്ങി. ഏല്ലാ കണ്ണുകളും അസൂയോടെ പാപ്പിയെ നോക്കി, പാപ്പി പോക്കറ്റീന്ന് പൊതി വലിച്ചെടുത്തു. വളയിട്ടതും ഇടാത്തതുമായ എല്ലാ കൈകളും നീണ്ടു. പാപ്പി പല്ലിമൊട്ടായി ഓരോന്നായി കൈകളില്‍ വച്ചു കൊടുത്തു. പാപ്പിടെ കൈവെള്ള പലനിറങ്ങള്‍ കൊണ്ട് നിറഞ്ഞു. അങ്ങിനെ അവസാ‍നത്തെ ബെഞ്ചിലും കൊടുത്തു കഴിഞ്ഞു. ഇനി പാപ്പീടെ ഒരു മൊട്ടായി ബാക്കി.&lt;br /&gt;പാപ്പി മുന്നിലോട്ട് തിരിച്ച് നടക്കുമ്പോ സിസ്റ്ററിന്റെ ചോദ്യം, “പാപ്പീ, എനിക്ക് തരുന്നില്ലെ?”&lt;br /&gt;ഇടിവെട്ടേറ്റവനെപ്പോലെ പാപ്പി നിന്നു. ഏല്ലാവരും കിട്ടിയപാടെ മൊട്ടായി വായിലിട്ടു കഴിഞ്ഞു. പാപ്പിക്ക് തലകറങ്ങുന്നതു പോലെ. ബോണ്ടായും ടോണിമോനും തല കുമ്പിട്ടിന്ന് ചിരിക്കുന്നു. ഇങ്ങനെയൊര് പുകില് പാപ്പി സ്വപ്നത്തിപ്പോലും വിചാരിച്ചിരുന്നില്ല. എങ്കിലും മനസ്സില്ലാ മനസ്സോടെ ആ പല്ലിമൊട്ടായി നീട്ടിപിടിച്ചിട്ട്  പാപ്പി അലറിക്കരഞ്ഞു, “സിറ്റരിന് തന്നാ പിന്നെ നിക്ക് തിന്നാന്‍ മൊട്ടായില്ല...”&lt;br /&gt;ക്ലാസ്സില്‍ കൂട്ടചിരി. പിന്നെ പാപ്പീടെ കണ്ണ് തുടച്ച് മാര്‍ഗരറ്റ് സിസ്റ്റര് ആ മൊട്ടായി പാപ്പീടെ വായിലെയ്ക്കിട്ടു കൊടുത്തു. കൈയീ പറ്റിയിരിക്കുന്ന മൊട്ടായീടെ കളറൊക്കെ നിക്കറെ തുത്ത് പാപ്പി അവന്റെ ബഞ്ചേല്‍ ചെന്നിരിന്നപ്പോള്‍ സ്കൂള് വിടാനുള്ള കൂട്ടമണീം അടിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;* ചേളാകം - ചാക്ക് തയ്ച്ച് ഉണ്ടാക്കുന്ന ഒരു ബാഗ്.&lt;/em&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-6962390126504316356?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/6962390126504316356/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=6962390126504316356' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6962390126504316356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6962390126504316356'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/12/blog-post_04.html' title='പല്ലിമൊട്ടായി'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-2399630724640509567</id><published>2007-12-03T00:40:00.000-08:00</published><updated>2007-12-03T00:45:30.426-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>വൃത്തത്തിലെഴുതിയ കവിത</title><content type='html'>&lt;div align="left"&gt;വൃത്തത്തിലെഴുതാന്‍&lt;/div&gt;&lt;div align="left"&gt;ഒരു വൃത്തം വരച്ചു&lt;/div&gt;&lt;div align="left"&gt;വൃത്തമാകുമ്പോള്‍&lt;/div&gt;&lt;div align="left"&gt;തുടക്കവുമില്ല&lt;/div&gt;&lt;div align="left"&gt;ഒടുക്കവുമില്ല&lt;/div&gt;&lt;div align="left"&gt;എഴുതി തിരിഞ്ഞ്&lt;/div&gt;&lt;div align="left"&gt;മലക്കം മറിഞ്ഞ്&lt;/div&gt;&lt;div align="left"&gt;ചുറ്റി പിണഞ്ഞ്&lt;/div&gt;&lt;div align="left"&gt;വട്ടത്തിലായി&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-2399630724640509567?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/2399630724640509567/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=2399630724640509567' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2399630724640509567'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/2399630724640509567'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/12/blog-post.html' title='വൃത്തത്തിലെഴുതിയ കവിത'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-4398383886545817752</id><published>2007-12-01T05:42:00.000-08:00</published><updated>2007-12-01T05:57:08.083-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>ഡിസംബര്‍ 1: സുക്കുവിന്റെ കുളിരോര്‍മ്മ</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_FJVFEVW0y0A/R1FnSN2IrWI/AAAAAAAAABs/VAHA9QgpMgc/s1600-R/dzuku+valley.JPG"&gt;&lt;img id="BLOGGER_PHOTO_ID_5139002212458474850" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_FJVFEVW0y0A/R1FnSN2IrWI/AAAAAAAAABs/pZPMVTfb6zY/s320/dzuku+valley.JPG" border="0" /&gt;&lt;/a&gt;തണുത്ത കാറ്റ് തുടരെ വീശിക്കൊണ്ടേയിരുന്നു. സുഖമുള്ള കാറ്റ്. ഇനിയിക്കാറ്റിന്റെ രുപം മാറുമെന്നും, സര്‍വ്വനാഡികളും മരവിപ്പിയ്ക്കുന്നത്ര അസഹ്യമാകുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. തണുപ്പിനെ പ്രതിരോധിയ്ക്കാന്‍ ഞങ്ങള്‍ ഒരുങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;മൂന്നു മലകളും താണ്ടി മുകളിലെത്തുമ്പോള്‍ നേരം നന്നെ പുലര്‍ന്നിരുന്നു, അകലെ അംഗാമികളുടെ കഠിനപ്രയത്നത്തിന്റെ പ്രതീകമായി വിശ്രമകേന്ദ്രം തലയെടുപ്പോടെ നിന്നു -വിരളമായ് മാത്രമെത്തുന്ന സന്ദര്‍ശകരെ കാത്ത്. താഴെ വെളുത്ത കമ്പിളിപുതച്ച സുക്കു വാലിയുടെ ദൂരക്കാഴ്ച. ഞങ്ങളുടെ അലര്‍ച്ചകള്‍ ഏറ്റുവാങ്ങി പ്രതിധ്വനിച്ച് ഞങ്ങളെ ആവേശഭരിതയാക്കി സുക്കു. കുട്ടികള്‍ ആവേശത്തോടെ കുവിയോടി. വല്ലാത്ത ഉത്സാഹം. മലകയറ്റത്തിന്റെ ക്ഷീണമെല്ലാം മായ്ക്കുന്ന ആവേശം.&lt;br /&gt;&lt;br /&gt;ഉണങ്ങിയ മരക്കഷണങ്ങള്‍ ശേഖരിച്ച് ഞങ്ങള്‍ തീ കൂട്ടി. പിന്നെ ഭക്ഷണം പാകം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍. മേല്‍ക്കുരയില്‍ പെയ്തിറഞ്ഞിയ മഞ്ഞ് ഉരുകിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യാനും കഴുകാനുമുള്ള വെള്ളം ലഭ്യമായി. കുട്ടികള്‍ തനതു ഗോത്രവിഭവങ്ങളുടെ ചേരുവകള്‍ കൂട്ടികലര്‍ത്തുന്നു. ഗോത്രഭക്ഷണരീതികള്‍ ഞങ്ങള്‍ ശീലമാക്കിയിരുന്നു - അതായിരുന്നു ഇഷ്ടവും.&lt;br /&gt;&lt;br /&gt;പൈന്‍ മരങ്ങളുടെ ഇടയില്‍ പടര്‍ന്നു കിടക്കുന്ന ചൂരല്‍ കാടുകള്‍ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു, കുത്തനെയുള്ള ഇറക്കമായതിനാല്‍ നടന്നിറങ്ങുക പ്രയാസം. ചൂരലുകള്‍ക്ക് മേല്‍ ചാഞ്ഞിരുന്ന് സുക്കു വാലിയിലെയ്ക്ക് ഞങ്ങള്‍ ഊര്‍ന്നിറങ്ങി. രസകരമാ‍യ മലയിറക്കം.&lt;br /&gt;&lt;br /&gt;സുക്കു വാലി ഏതാണ്ട് പൂര്‍ണ്ണമായും ഉറഞ്ഞു തുടങ്ങിയിരുന്നു, സ്ഫടികം പോലെ തിളങ്ങുന്ന അരുവിയുടെ മുകളിലുടെ ഞങ്ങള്‍ നടന്നു, ഇനിയും പുര്‍ണ്ണമായും ഉറഞ്ഞിട്ടില്ലാത്ത ചില ഭാഗങ്ങക്കടിയില്‍ നേര്‍ത്ത പ്രവാഹം. മനോഹരമായ കാഴ്ച‍. തെന്നിവീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കുട്ടികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മറുകരയെത്തി വീണ്ടും മുന്നോട്ട് നിങ്ങി. ഇടയ്ക്കിടെ തെളിയുന്ന വെയിലില്‍ മിന്നിതിളങ്ങുന്ന സുക്കുവാലി. മൂടല്‍ മഞ്ഞിന്റെ നേര്‍ത്ത പുതപ്പണിഞ്ഞ ചൂരല്‍ക്കാടുകള്‍. ഞങ്ങള്‍ ആവേശത്തോടെ ചുറ്റിയടിച്ചു. ചൂളം വിളിയുമായി കാറ്റ് കടന്നു പോകുന്നു, ചൂരല്‍ കാടുകള്‍ കാറ്റിനൊപ്പം ഇളകിയാടുന്നു, വല്ലാത്ത തണുപ്പ്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍.&lt;br /&gt;&lt;br /&gt;തിരികെ മലയിറങ്ങുമ്പോള്‍ സുക്കുവിന്റെ ചൂളം വിളികള്‍ കാതില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. രാത്രി തളര്‍ന്നുറങ്ങുമ്പോഴും ആ മുഴക്കം എന്നെ തിരികെ വിളിച്ചുകൊണ്ടെയിരുന്നു - സുക്കുവിന്റെ മടിത്തട്ടിലേയ്ക്ക്.&lt;br /&gt;&lt;br /&gt;(ഓരോ ഡിസംബറും തിരികെ തരുന്നത് കൊണോമയുടെ കുളിരോര്‍മ്മകളാണ്. എത്രയലിഞ്ഞാലും മതിവരാത്ത ഓര്‍മ്മകള്‍. ഈ യാത്രയില്‍ എന്നോടൊപ്പം ആവേശമായുണ്ടായിരുന്ന അഗസ്റ്റിനെയും (സണ്ണിച്ചേട്ടന്‍) സാജൂവിനെയും മറ്റ് ഏഴ് ചുണക്കുട്ടന്മാരെയും പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ.)&lt;br /&gt;&lt;br /&gt;കൊണോമ - നാഗാലാന്റിന്റെ തലസ്ഥാനനഗരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം.&lt;/div&gt;&lt;div align="justify"&gt;അംഗാമി - നാഗാലാന്റിലെ പ്രധാന ഗോത്രങ്ങളിലൊന്ന്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-4398383886545817752?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/4398383886545817752/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=4398383886545817752' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/4398383886545817752'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/4398383886545817752'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/12/1.html' title='ഡിസംബര്‍ 1: സുക്കുവിന്റെ കുളിരോര്‍മ്മ'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_FJVFEVW0y0A/R1FnSN2IrWI/AAAAAAAAABs/pZPMVTfb6zY/s72-c/dzuku+valley.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-9150115732770426196</id><published>2007-11-26T23:38:00.000-08:00</published><updated>2007-11-29T06:13:48.552-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>ബഷീറിയന്‍ തെറി(?)</title><content type='html'>&lt;div align="justify"&gt;“ഞാന്‍ നിങ്ങളോട് ചോദിച്ച് പോകുകയാണ് സുഹൃത്തുക്കളെ... നാളെ ഈ കോളെജിനെക്കുറിച്ചോര്‍ക്കുമ്പോള്‍... നിങ്ങളുടെ വകയായി എന്ത് സംഭാവനയാണ് നല്‍കാനുള്ളത്???? ആയതിനാല്‍... നിങ്ങളുടെ രചനകളുമായി ഒരു സ്മരണിക പുറത്തിറക്കാന്‍... നിങ്ങളുടെ വിലയെറിയ വോട്ടുകള്‍ തന്ന്... എന്നെ ഈ കോളെജിന്റെ എഡിറ്ററായി വിജയിപ്പിക്കണമെന്ന്... വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു... നന്ദി... നമസ്കാരം.”&lt;br /&gt;“ജെയിപ്പിച്ചാ ചേട്ടനെന്നാക്കെ ചെയ്യും?” ഒരു പെണ്‍ ശബ്ദം.&lt;br /&gt;“മനോജെ... നോട്ടിസൊരെണ്ണം കൊടുക്കെടാ.” പ്രകാശ് കുറെ നോട്ടിസുമായ് ഓടിയെത്തി.&lt;br /&gt;“അന്വേഷണാത്മക ഫീച്ചര്‍...&lt;br /&gt;പ്രശസ്തരുടെ കാര്‍ട്ടുണുകള്‍...&lt;br /&gt;ഇന്റര്‍ കോളിജിയറ്റ് ചെറുകഥാ മത്സരം...&lt;br /&gt;പ്രശസ്തനായ ഒരു സാഹിത്യകാരനുമായ് അഭിമുഖം...&lt;br /&gt;ദാ വായിച്ചു നോക്കൂ വാഗ്ദാനങ്ങള്‍.”&lt;br /&gt;“അപ്പോ, വോട്ട് ചെയ്യുമല്ലൊ? മറക്കല്ലെ?” ഞാന്‍ അടുത്ത ക്ലാസ്സിലെയ്ക്ക് നടന്നു.&lt;br /&gt;&lt;br /&gt;എന്റെ വാചകകസര്‍ത്തിന് 260 വോട്ടിന്റെ ഭൂരിപക്ഷം. “ധീരാ, ധീരാ... നേതാവെ...” വിളികളുടെ സുഖമൊക്കെ പെട്ടന്ന് മങ്ങി. സബ് എഡിറ്റേഴ്സ്... സ്റ്റാഫ് എഡിറ്റേഴ്സ്... പരസ്യം... ടെണ്ടര്‍... കവര്‍ ഡിസൈന്‍... വാഗ്ദാനങ്ങള്‍... ടെന്‍ഷന്‍, ടെന്‍ഷന്‍, ടെന്‍ഷന്‍.&lt;br /&gt;&lt;br /&gt;അടുത്തുള്ള റബ്ബര്‍ത്തോട്ടം, പള്ളി സിമിത്തേരി, പിന്നെ ലൈബ്രറി അതൊക്കെയായിരുന്നു ബോറടിയ്ക്കുന്ന ക്ലാസ്സുകളില്‍ നിന്നുള്ള രക്ഷ. ഒരു ദിവസം സിമിത്തേരിയിലെയ്ക്ക് തിരിയാന്‍ പള്ളിമുറ്റത്ത് കേറുമ്പോള്‍ ഒരലര്‍ച്ച. ചുറ്റും തിരിഞ്ഞ് നോക്കുമ്പോള്‍ പുറകെ വന്നു അടുത്ത ശബ്ദം. “ഫ്.ഫ്.ഫൂ... ഹലോ. ഹലോ... മൈക്ക് ടെസ്റ്റിംഗ്... ഫ്.ഫ്.ഫൂ......” കൊടിമരത്തിന്റെ അടുത്തായി ഒരു ബാനര്‍ വലിച്ചു കെട്ടിയിരിക്കുന്നു. “നിധീരിക്കല്‍ മാണിക്കത്തനാര്‍ അനുസ്മരണം. ഉത്ഘാടകന്‍: ശ്രീ. ഡി. സി. കിഴക്കെമുറി.” സമ്മേളനം തുടങ്ങിയിട്ടില്ല. നേരെ ചെന്ന്‌ പെട്ടത് പ്രിന്‍സിപ്പാളിന്റെ മുമ്പില്‍.&lt;br /&gt;“താനെന്താടോ ഇവിടെ?”&lt;br /&gt;“ഞങ്ങള്‍ക്കൊരു ലെറ്റര്‍... മുഹമ്മദ് ബഷീറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍... ഡീസി സാറൊരു ലെറ്റര്‍ തന്നാല്‍...” സരസ്വതി തുണച്ചു!&lt;br /&gt;പ്രിന്‍സിപ്പാള്‍ എന്നെ പരിചയപ്പെടുത്തി. ആവശ്യം കേട്ടമാത്രയില്‍ ഡി. സി. അദ്ദേഹത്തിന്റെ ബാഗ് തുറന്ന് ഒരു പേപ്പറെടുത്തു. പിന്നെയെന്റെ പേരു ചോദിച്ച് ഒരു കുറുപ്പെഴുതി തന്നു. വീണുകിട്ടിയ മഹാഭാഗ്യം! സ്വാഗതപ്രസംഗകന്‍ മൈക്കിനടുത്തേയ്ക്ക് നീങ്ങുന്നു. ‘ഇനിയെന്തിനാടോ നില്‍ക്കുന്നെ?’ എന്ന് പ്രിന്‍സിപ്പാളിന്റെ മുഖഭാവം. ഞങ്ങള്‍ സിമിത്തെരിയിലെയ്ക്ക് പോയി.&lt;br /&gt;&lt;br /&gt;ബഷീറിന്റെ പുസ്തകങ്ങള്‍ ഞങ്ങളുടെ ലൈബ്രറിയില്‍ കുറവായിരുന്നു. ‘ശബ്ദങ്ങള്‍’ മരങ്ങോലി വായനശാലയില്‍ നിന്നും കൊച്ചുപോള്‍ തപ്പിയെടുത്തു. ചോദ്യാവലിയുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാം തന്നെ വായിച്ചുകഴിഞ്ഞു. ക്യാമറ സംഘടിപ്പിക്കുന്ന കാര്യം മനോജ് ഏറ്റു. ഒരു റിക്കോഡര്‍ സംഘടിപ്പിക്കാനായിരുന്നു ബുദ്ധിമുട്ടിയത്. മനസ്സില്ലാ മനസ്സോടെയെങ്കിലും റിക്കോഡര്‍ തന്ന് സഹായിച്ചത് എന്റെ ഇടവകയിലെ സിസ്റ്റര്‍ ലളിതയെന്നൊരു കന്യാസ്ത്രീയാണ്. കോഴിക്കോട്ടെയ്ക്കുള്ള യാത്ര ഞങ്ങള്‍ ആഘോഷമാക്കി.&lt;br /&gt;&lt;br /&gt;ബഷീറിന്റെ വീടിന്റെ പടികടന്നെത്തുമ്പോള്‍, മറ്റൊരുകൂട്ടര്‍ പുറത്തേയ്ക്ക് വരുന്നു. അകലെ വീടിന്റെ അരമതിലില്‍ ബേപ്പുര്‍ സുല്‍ത്താന്‍ ഇരിക്കുന്നു. ഞങ്ങള്‍ നടന്നടുത്തു.&lt;br /&gt;“ഒരിന്റര്‍വ്യു...”&lt;br /&gt;“ദാ, ഇപ്പോ ഒരു കൂട്ടര് പോയതെയുള്ളു. നാളെ ആയാലോ?”&lt;br /&gt;“അയ്യോ...“ അറിയാതെ ഒരു നിലവിളി ഉള്ളിലുയര്‍ന്നു.&lt;br /&gt;ഞാന്‍ കത്തെടുത്ത് ബഷീറിന് നീട്ടി. ഡി.സിയുടെ ശുപാര്‍ശ വായിച്ച് മടക്കി ബഷീര്‍ ചോദിച്ചു, “നിങ്ങള്‍ക്കെന്താ‍ ചോദിയ്ക്കാനുള്ളത്?”&lt;br /&gt;മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകരുടെ സഹായത്താല്‍ തയ്യാറാക്കിയ രണ്ടു ഷീറ്റ് നിറയുന്ന ചോദ്യങ്ങള്‍ ഞാന്‍ കൈയ്യിലെടുത്തു. ചോദ്യങ്ങള്‍ ഒന്നാം ഷീറ്റിന്റെ അവസാനമെത്തി.&lt;br /&gt;“താങ്ങളുടെ കൃതികളൊന്നും മഹത്തരമല്ല എന്ന് വീണ്ടുവിചാരം എന്നൊരു പുസ്തകത്തി....”&lt;br /&gt;“പ്...ഭ!!!!!”&lt;br /&gt;“അവന്റെ .......ടെ മഹത്തരം! എന്താണ് മഹത്തരം??? ഇവിടെ ഏത് കൃതിയാണ് മഹത്തരമായുള്ളത്???”&lt;br /&gt;ശുര്‍‌ര്‍‌ര്‍‌ര്‍...ന്ന് എന്റെ കാറ്റുപോയി. എന്റെ കൈയ്യില്‍ നിന്നും റിക്കോഡര്‍ താഴെ വീഴുമെന്ന് ഞാന്‍ പേടിച്ചു. മനോജിന്റെയോ കൊച്ചുപോളിന്റെയോ മുഖത്തേയ്ക്ക് നോക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു. ഒരു ശബ്ദവും എന്റെ തൊണ്ടയില്‍ നിന്നും പുറത്തേയ്ക്ക് വരുന്നില്ല. ബഷീര്‍ ഒരു ബീഡിയെടുത്ത് പുകയൂതി തുടങ്ങി. പിന്നെ അദ്ദേഹം തന്നെ തുടര്‍ന്നു.&lt;br /&gt;“എന്റെ അനുഭവങ്ങളാണ് ഞാനെഴുതിയത്.”&lt;br /&gt;“സാര്‍..., ഈ ചോദ്യം തെറ്റായിപ്പോയോ?”&lt;br /&gt;“ഹെയ്. നിങ്ങള്‍ ചോദിച്ചോളു. ഞാന്‍ എന്റെ രീതിയിലെഴുതുന്നു. മറ്റുള്ളവര്‍ അവരുടെ രീതിയില്.”&lt;br /&gt;ഒരല്പം ആശ്വാസമായി. തുടര്‍ന്നങ്ങോട്ട് ഏല്ലാ ചോദ്യങ്ങളും ക്ഷമയോട് അദ്ദേഹം ഉത്തരം പറഞ്ഞു. ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. അദ്ദേഹത്തിന്റെ മുറിയാകെ ചുറ്റിയടിക്കാന്‍ ഞങ്ങളെ അനുവദിച്ചു. പിന്നെ ഞങ്ങളുടെ സ്വകാര്യവിശേഷങ്ങള്‍ തിരക്കി. അനുഗ്രഹം വാങ്ങി ഞങ്ങള്‍ പടിയിറങ്ങി.&lt;br /&gt;&lt;br /&gt;റിക്കോഡറില്‍ നിന്നും പകര്‍ത്തിയെഴുതി അഭിമുഖം ഞാന്‍ ബഷീറിനയച്ചു കൊടുത്തു. ചെറിയ കുറിപ്പുകളും തിരുത്തലുകളുമായി ബഷീറിന്റെ കൈയ്യൊപ്പോടെ അത് തിരികെയെത്തി. ബഷീ‍റുമൊത്തുള്ള ഫോട്ടോയോടെ ആ അഭിമുഖം കോളജ് മാഗസിനില്‍ തിളങ്ങി നിന്നു - ‘ബഷീര്‍ ദ മാന്‍’ എന്ന തലക്കെട്ടില്‍.&lt;br /&gt;&lt;br /&gt;(എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും, ശ്രീ. ഡി. സി. കിഴക്കെമുറിയുടെയും സ്മരണകള്‍ക്ക് മുന്നില്‍ എന്റെ പ്രണാമം)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-9150115732770426196?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/9150115732770426196/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=9150115732770426196' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/9150115732770426196'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/9150115732770426196'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_26.html' title='ബഷീറിയന്‍ തെറി(?)'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-1369458368910435928</id><published>2007-11-24T20:17:00.000-08:00</published><updated>2007-11-24T20:21:30.920-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>കൊണോമയിലെയ്ക്ക് സ്വാഗതം</title><content type='html'>&lt;div align="justify"&gt;കോരിച്ചൊരിയുന്ന ഒരു മഴയുള്ള രാത്രിയിലാണ് ഞാന്‍ ആദ്യമായ് കൊണോമയിലെത്തുന്നത്. കോഹിമയില്‍ നിന്നും പുറപ്പെടുമ്പോള്‍ എത്ര നല്ല കാലാവസ്ഥയായിരുന്നു, വഴിവിളക്കുകളൊന്നുമില്ലാത്ത വിജനമായ് പാത. ചുറ്റും കൂരിരുട്ട്. തികഞ്ഞ ഒരു അഭ്യാസിയെപ്പോലെ അദ്ദേഹം വാഹനം മുന്നോട്ട് കുതിപ്പിച്ചു. വൈപ്പറിന്റെ താളം മുറിയാത്ത ചലനത്തിനിടയിലൂടെ ഞാന്‍ മുന്നോട്ട് നോക്കിയിരുന്നു, അവ്യക്തമാ‍യ കാഴ്ചകളിലെയ്ക്ക്...&lt;br /&gt;&lt;br /&gt;പിന്നീടെവിടെയോ കാര്‍ നിറുത്തി ശക്തമായി ഹോണ്‍ മുഴക്കി, മഴയില്‍ കുതിര്‍ന്ന് ഒരു കുറിയ മനുഷ്യന്‍ വാതില്‍ തുറന്നകത്തേയ്ക്ക് കയറി. ശക്തിയേറിയ ലെന്‍സിനുള്ളില്‍ അയാളുടെ കണ്ണുകള്‍ക്ക് അസാധാരണ വലിപ്പം തോന്നിച്ചു. അവര്‍ തമ്മില്‍ സംസാരിച്ചതൊന്നും എനിക്ക് മനസ്സിലായില്ല.&lt;br /&gt;“ദിസ് ഈസ് കെലെലുബി, ദ ഹെഡ്.”&lt;br /&gt;അയാള്‍ എന്റെ നേരെ കൈകള്‍ നീണ്ടീ.&lt;br /&gt;“നൈസ് ടു മീറ്റ് യൂ.” ഞങ്ങള്‍ ഉപചാരങ്ങളോടെ പരിചയപ്പെട്ടു.&lt;br /&gt;“വെല്‍ക്കം ടു കൊണോമ.”&lt;br /&gt;“തായ്ങ്ക്യൂ. ഐയാം പ്രിവിലെജിട്.”&lt;br /&gt;&lt;br /&gt;മൂവരുമായ് കാര്‍ മുന്നോട്ട് നീങ്ങി. ഒരു കയറ്റം കയറി കാര്‍ നിന്നു, വിജനമായ ഒരിടം. ചുറ്റും കൂരിരുട്ട്. കെലെലുബി പുറത്തേയ്ക്കോടി. പുറത്ത് പ്രകാശം പരന്നു. മഴ ശാന്തമാകുന്ന ലക്ഷണമൊന്നുമില്ല. ഞാന്‍ വെള്ളത്തിലെയ്ക്ക് ഇറങ്ങി. അടുത്തു കണ്ട കെട്ടിടത്തിലെയ്ക്ക് ഓടിക്കയറി. പുറകില്‍ തികച്ചും അപചരിചിതനാ‍യ ഒരാള്‍ എന്റെ പെട്ടിയും തുക്കിനില്‍ക്കുന്നു.&lt;br /&gt;“ചൌക്കിദാര്‍...” അയാള്‍ സ്വയം പരിചയപ്പെടുത്തി.&lt;br /&gt;&lt;br /&gt;എന്നെ കൊണ്ടുവന്നയാള്‍ക്ക് തിരികെ കൊഹിമയിലെയ്ക്ക് പോകണം.&lt;br /&gt;ഞാന്‍ കാറിനടുത്തേയ്ക്ക് ചെന്നു. “ഐയാം സോറി ഈഫ് ഐ ട്രബിള്‍ഡ് യൂ.”&lt;br /&gt;“ഇറ്റ്സ് മൈ പ്ലെഷര്‍. ഹാപ്പി സ്റ്റേ ഇന്‍ കൊണോമ.”&lt;br /&gt;കെലെലുബി അയാളൊടൊപ്പം പോയി. നാളെ വരാമെന്ന ഓര്‍മ്മപ്പെടുത്തലോടെ. ചൌക്കിദാര്‍ ഭക്ഷണമുണ്ടാ‍ക്കാമെന്നു പറഞ്ഞ് ഇരുട്ടിലെയ്ക്ക് നടന്നു. മേല്‍ക്കുരയില്‍ ശക്തമാ‍യ മഴത്തുള്ളിക്കിലുക്കം.&lt;br /&gt;&lt;br /&gt;പിറ്റേന്ന് പരിസരമൊക്കെ ഒന്നു ചുറ്റിക്കണ്ടു. വിജനമായ മൂന്ന് കെട്ടിടങ്ങള്‍. ഈ ഗ്രാമത്തിന്റെ സരസ്വതിക്ഷേത്രവും അനുബന്ധങ്ങളും. ഇടതുര്‍ന്ന വൃക്ഷത്തലപ്പുകളുമായി കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു മല പുറകിന്റെ കാഴ്ചകളെ മറയ്ക്കുന്നു, താഴെ കൊണോമ ഗ്രാമം. മലയിടുക്കുകളില്‍ ചിതറിക്കിടക്കുന്ന വീടുകള്‍. തട്ടുകളായിത്തിരിച്ച പാടങ്ങള്‍ പച്ചവിരിച്ച് കാറ്റിലിളകിയാടുന്നു, പാടത്തിനു നടുവിലൂടെ വെള്ളിനൂല്‍ പോലെ ഒരു നീരൊഴുക്ക്. മറുവശത്ത് ഒരു ചെമ്മണ്‍ പാത, ഞാനിന്നലെ കടന്നെത്തിയ അതെ പാത. പാതയോരങ്ങളില്‍ കല്ലുകള്‍ കുത്തനെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു, ചുറ്റും സുഖകരമായ തണുപ്പ്.&lt;br /&gt;&lt;br /&gt;കറുത്ത കമ്പിളി പുതച്ച് ഒരാള്‍ നടന്നു വരുന്നതു കാണാം. ചുമപ്പും പച്ചയും ഇടകലര്‍ന്ന വരകളോടുകൂടിയ കറുത്ത കമ്പിളി. അടുത്തെത്തിയപ്പോള്‍ അ രൂപം നന്നെ ചെറുതായി. ഒരു കുട്ടി.&lt;br /&gt;“ഗുഡ് മോര്‍ണിംഗ്! സേര്‍.”&lt;br /&gt;“ഗുഡ് മോണിംഗ്.”&lt;br /&gt;“ഐയാം കെത്തുസെലെ, സണ്‍ ഓഫ് കെലെലുബി.” അവന്‍ കമ്പിളിയില്‍ നിന്നും പുറത്തെടുത്ത് എന്റെ നേരെ കൈ നീട്ടി. അവരുടെ വീട്ടിലെയ്ക്കുള്ള ക്ഷണവുമായാണ് അവനെത്തിയിരിയ്ക്കുന്നത്. ഞാന്‍ തയ്യാറായി അവനോടൊപ്പം ഗ്രാമത്തിലെയ്ക്ക് നടന്നു, എതിരെ രണ്ടു സ്ത്രീകള്‍ കടന്നു പോയി. തേയില നുള്ളാ‍ന്‍ പോകുന്ന സ്ത്രീകളെപ്പോലെ അവര്‍ കൂടകള്‍ മുതുകില്‍ തൂക്കിയിരിന്നു, ഒരു സ്ത്രീയുടെ മാറാപ്പില്‍ നിന്നൊരു കുഞ്ഞ് തലയുയര്‍ത്തിനോക്കി. ഞാന്‍ കൌതുകത്തോടെ അവരെത്തന്നെ നോക്കി നിന്നു. കെത്തുസെലെയോട് അവരെന്തോ ചോദിച്ചു. “ഊ...” എന്നൊരു കൂവലായിരുന്നു അവന്റെ മറുപടി. (‘ഊ‘-വെന്ന മറുപടി കൂവലിന് ‘അതെ‘ എന്നാണര്‍ത്ഥം). അവര്‍ ഞങ്ങള്‍ വന്ന വഴിയെ നടന്നു നീങ്ങി. ഇടയ്ക്ക് മുന്നോട്ടുള്ള നടത്തം നിറുത്തി അവന്‍ തിരിഞ്ഞു. “സേര്‍, ദിസ് ഈസ് മൈ ബ്രദര്‍.”&lt;br /&gt;ഞാന്‍ ചുറ്റും നോക്കിയിട്ടും ആരെയും കണ്ടില്ല. “വേര്‍?”&lt;br /&gt;“ഹീയര്‍ സേര്‍...” വഴിയരുകിലെ ഒരു ശവകുടിരം ചൂണ്ടിക്കാണിച്ചു അവന്‍.&lt;br /&gt;ഇവിടെ പാതയോരങ്ങള്‍ മുഴുവന്‍ ശവകുടീരങ്ങളാണ്. വലിയ കല്ലുകള്‍ കുറുകെ നാട്ടിയ ശവകുടീരങ്ങള്‍. അകലെ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ തണുത്ത കാറ്റ് കടന്ന് പോയി.&lt;br /&gt;&lt;br /&gt;താഴെയെത്തുമ്പോള്‍ കെലെലുബി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ നില്‍ക്കുന്നതിനരുകില്‍ കടും ചായങ്ങള്‍ തേച്ച ഒരു വാതില്‍ കുത്തനെ നിറുത്തിയ കല്ലില്‍ ഉറപ്പിച്ചിരിക്കുന്നു. അതിനും താഴെയായ് തടിയില്‍ കൊത്തിയെടുത്ത വടിവില്ലാത്ത അക്ഷരങ്ങള്‍... കൊണോമയിലെയ്ക്ക് സ്വാഗതം.&lt;br /&gt;&lt;br /&gt;കൊണോമ - നാഗാലാന്റിന്റെ തലസ്ഥാനനഗരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമം&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-1369458368910435928?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/1369458368910435928/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=1369458368910435928' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1369458368910435928'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1369458368910435928'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_24.html' title='കൊണോമയിലെയ്ക്ക് സ്വാഗതം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-9160578212046611132</id><published>2007-11-21T06:06:00.000-08:00</published><updated>2007-11-21T06:09:25.564-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പ്രായം</title><content type='html'>&lt;div align="justify"&gt;അന്ന് തിരികെയെത്തുമ്പോള്‍ അവളൊരു കണ്ണട വച്ചിട്ടുണ്ട്. തടിച്ച ഫ്രയിമുള്ള ആ കണ്ണടയ്ക്കുള്ളില്‍ അവളുടെ കണ്ണുകള്‍ എനിക്ക് നഷ്ടമായി. ഞാന്‍ പതിവു പോലെ കട്ടിലില്‍ ചെന്നിരുന്ന് ഷര്‍ട്ടിന്റെ കുടുക്കുകള്‍ ഊരിത്തുടങ്ങി. വര്‍ത്തമാനപത്രങ്ങളൊന്നും കുറെ നാളുകളായി ഞാന്‍ വായിക്കാറെയില്ല. നേരെ കിടപ്പുമുറിയിലെയ്ക്ക് കയറും. പഴകിയ പുസ്തകക്കൂട്ടങ്ങളില്‍ വെറുതെ നോക്കിയിരിക്കും, ആ ഇരിപ്പില്‍ കിക്സോട്ടിനെപ്പോലെ രവിയായും, കുന്തനായും, ആദിത്യനായും അലഞ്ഞു തിരിയും. പിന്നെ ഒരു കപ്പ് കാപ്പിയിലൂടെ ഞാന്‍ തിരികെയെത്തും. അന്നവള്‍ അരികില്‍ തന്നെയുണ്ട്. എന്നെ മെല്ലെ മടിയിലെയ്ക്ക് ചായിക്കാനൊരുങ്ങി.&lt;br /&gt;“ഞാ? ഇപ്പോ പതിവില്ലാതെ!”&lt;br /&gt;“നോക്ക്-ക നരച്ച് തുടങ്ങീരിക്കണൂ. പിഴ്ത് കള്യാം.”&lt;br /&gt;പതിവുകളൊക്കെ തെറ്റാന്‍ തുടങ്ങുകയാണോ ആവോ.&lt;br /&gt;“കാപ്പി...” ഓര്‍മ്മപ്പെടുത്താനായ് ഞാന്‍ മുരടനക്കി.&lt;br /&gt;“നിക്ക്-ക ഇപ്പോ തീര്‍ക്കാം.”&lt;br /&gt;“ഈ കണ്ണട...?”&lt;br /&gt;“ഞാന്‍ മ്മ്ടെ തേന്‍ വരിക്കേടെ ചോട്ടില് നിയ്ക്കാരുന്ന്. ആരോ അപ്പ്‌റം തിരിണെ കണ്ട്, ആരാവ്ടെന്ന് ചോദിച്ച്. അത്രന്നെ. അമ്മയ്ക്ക് കണ്ണ് തിരിയാണ്ടായിരിക്ക്‍ണ്ന്ന് പറഞ്ഞ് ദിനേശന്‍ ഡാക്കിട്ടറിന്റെ അടുത്തു കൊണ്ട് പോയ്. അല്ലാ അതിപ്പെ നന്നായെയുള്ള്. എല്ലാ ഒര് തെളിച്ചായ്.”&lt;br /&gt;ഏതെല്ലാമോ അവ്യക്ത ചിന്തകളിലൂടെ ഞാന്‍ ചലിച്ചു കൊണ്ടെയിരുന്നു - അവളുടെ തണുത്ത വിരലുകളും.&lt;br /&gt;“നാണിയെ വിളിച്ച് നിര്‍ത്താ‍ന്‍ പറ്ഞ്ഞ് ദിനേശന്‍.”&lt;br /&gt;“ഏ... എന്താ?”&lt;br /&gt;“നാണിയെ വിളിച്ച് നിര്‍ത്താ‍ന്‍ പറ്ഞ്ഞ്.”&lt;br /&gt;“എന്തായിപ്പോ?”&lt;br /&gt;“വെയിലൊത്ത്‌ന്ന് കേറീപ്പം ഒന്ന് വേച്ച്. അത്രന്നെ...” പിന്നെയൊരു ദീര്‍ഘ നിശ്വാസത്തോടെ അവളുടെ വിരലുകള്‍ നിശ്ചലമായി.&lt;br /&gt;“വയ്യാണ്ടായീന്ന് തോന്നണുണ്ടോ?” ഞാന്‍ മെല്ലെ നിവര്‍ന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി. ആ ദീര്‍ഘ നിശ്വാസത്തില്‍ നിന്നും അവള്‍ ഉണര്‍ന്നിരുന്നില്ല.&lt;br /&gt;“നാളെ നാണിയെ വിളിയ്ക്കാം. എന്താ?”&lt;br /&gt;“ഇപ്പോ ഒന്നും വേണ്ടാ. എനിക്ക് അത്രയ്ക്ക് വയ്യാട്ടായ്യിട്ടില്ലാ. ദാ കാപ്പിടാം.”&lt;br /&gt;അവള്‍ നടന്നു മറഞ്ഞപ്പോള്‍ ഞാന്‍ പുസ്തകക്കൂട്ടങ്ങളിലെക്ക് നോക്കിയിരുന്നു. പരകായ പ്രവേശങ്ങളൊന്നും എനിക്ക് സാദ്ധ്യമായില്ല. പുസ്തകക്കൂട്ടങ്ങളില്‍ നിന്നും ആരും ഇറങ്ങി വന്നില്ല. എനിക്കു ചിരപരിചിതരായവരൊക്കെ എവിടെയോ മറഞ്ഞു നില്‍ക്കുകയാണ്. മുറിയിലെ മങ്ങിയ വെളിച്ചം ഏറ്റുവാങ്ങി മേശപ്പുറത്ത് നരച്ച കുറെ മുടിയിഴകള്‍ മാത്രമവശേഷിച്ചു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-9160578212046611132?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/9160578212046611132/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=9160578212046611132' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/9160578212046611132'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/9160578212046611132'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_21.html' title='പ്രായം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-4162203571770318115</id><published>2007-11-18T23:50:00.001-08:00</published><updated>2007-11-24T20:27:53.943-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മഞ്ചുവിന്റെ അച്ഛന്‍</title><content type='html'>&lt;div align="justify"&gt;സെക്കന്തരാബാദില്‍ ട്രയിന്‍ കൃത്യ സമയത്തു തന്നെയെത്തി. മഞ്ചുവിന്റെ അച്ഛനെ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. എങ്കിലും തേടിപ്പിടിച്ച് മഞ്ചുവിന്റെ അടുത്തെത്തിക്കുക. പ്ലാറ്റുഫോമിന്റെ മറ്റേയറ്റത്തേക്ക് നടന്നു. സംശയം തോന്നുന്ന ഒരാളെയും കാണുന്നില്ല. ‘ശെടാ‍... ഇനി വെറെ വല്ല സ്റ്റേഷനിലും ഇറങ്ങിക്കാണുമോ?’ കം‌പാര്‍ട്ടുമെന്റുകള്‍ മിക്കവാറും കാലിയായിക്കഴിഞ്ഞു. ഹൈദരാബാദിലെക്കുള്ള കുറച്ചു പേര്‍ മാത്രമെ ഇനി ട്രയിനിലുള്ളു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അപ്രതിക്ഷിതമായ് എന്റെ ഇടത്തെ കൈയ്യില്‍ ഒരു പിടുത്തം മുറുകി. മുറിക്കൈയ്യന്‍ ഷര്‍ട്ടും, മടക്കികുത്തിയ പോളീസ്റ്റര്‍ മുണ്ടും ധരിച്ച ഒരാള്‍. മറ്റെക്കയ്യില്‍ ഒരു ചെറിയ മണിബാഗ്.&lt;/div&gt;&lt;div align="justify"&gt;“മഞ്ചുവിന്റെ ...”&lt;/div&gt;&lt;div align="justify"&gt;“അതെ. എനിക്കു നിങ്ങളെ കണ്ടപ്പോഴെ മനസ്സിലായി.”&lt;/div&gt;&lt;div align="justify"&gt;“അതെങ്ങനെ?” ഞാന്‍ ആശ്ച്യര്യപ്പെട്ടുപോയി. “ബാഗെവിടെ? ഞാന്‍ പിടിയ്ക്കാം.”&lt;/div&gt;&lt;div align="justify"&gt;“ഓ വേറെ ബ്യാഗൊന്നുമില്ല. ദാ ഇത് മാത്രം.” കൈയ്യിലെ ബാഗൊന്നുയര്‍ത്തിക്കാണിച്ചു. “കേട്ടപ്പോഴെ ഞാനിങ്ങോട്ടു പോന്നു.”&lt;/div&gt;&lt;div align="justify"&gt;“പേടിയ്ക്കാനൊന്നുമില്ല. ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ ഒരു കുഴപ്പവുമില്ല.”&lt;/div&gt;&lt;div align="justify"&gt;“എവ്ടെയാ ഈ ആ‍ശുപത്രി? അങ്ങോട്ട് പോയാലോ?”&lt;/div&gt;&lt;div align="justify"&gt;“ഇപ്പോ ചെന്നാലും കേറാന്‍ പറ്റില്ല. നമ്മുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം. അച്ഛന് ഒന്നു കുളിയ്ക്കണോ?”&lt;/div&gt;&lt;div align="justify"&gt;“അതൊക്കെ വൈകിട്ടു മതി. നമ്മുക്ക് ആശുപത്രിലോട്ട് പോയാലോ?”&lt;/div&gt;&lt;div align="justify"&gt;“ദാ ഇവിടെ അടുത്ത് ഹോട്ടലുണ്ട്.”&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;വഴിയിലൊരല്പം തിരക്കുണ്ട്. ട്രയിനിറങ്ങിയവരൊക്കെ ഓട്ടോക്കാരുമായി ചാര്‍ജ്ജിനെക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍. സാധാരണ പോലെ ബസ്സുകളെല്ലാം ഒരുമിച്ചെത്തി നില്‍ക്കുന്നു. സ്റ്റേഷന്‍ പരിസരമാകെ ബഹളമയം. ഇത്രയെറെ ആളുകള്‍ ആ ട്രയിനിലുണ്ടായിരുന്നോ! മറ്റെതെങ്ങിലും ട്രയിനും വന്നു കാണുമായിരിയ്ക്കും. ഞങ്ങള്‍ റോഡ് മുറിച്ച് അന്നപുര്‍ണ്ണ ഹോട്ടലിലെയ്ക്ക് നടന്നു.&lt;/div&gt;&lt;div align="justify"&gt;“ഇവിടെ നാട്ടിലെ ഭക്ഷണം തന്നെ കിട്ടും. ഈ ഹോട്ടല്‍ മലയാളീടെയാ.” കൈ കഴുകി ഞങ്ങളിരുന്നു. &lt;/div&gt;&lt;div align="justify"&gt;“രണ്ട് മീന്‍ കറി ചോറ്. ഒന്ന് പച്ചരി. ഇവിടെയാകുമ്പോള്‍ പച്ചരിയാണ് ശീലം. മുറിയിലും പച്ചരി തന്നെ.” ഞാനൊരു മുന്‍കൂര്‍ ജ്യാമ്യമെടുത്തു.&lt;/div&gt;&lt;div align="justify"&gt;“ഓ...”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഊണു കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ഓരെറ്റ ബസ്സുപോലുമില്ല. &lt;/div&gt;&lt;div align="justify"&gt;“ഇവിടെയിങ്ങനെയാ. വരുമ്പോ എല്ലാം കൂടി വരും.”&lt;/div&gt;&lt;div align="justify"&gt;“ദാ ഒരെണ്ണം വര്ണ്ണ്ട്.”&lt;/div&gt;&lt;div align="justify"&gt;“അയ്യോ അതു പോകുല്ല. നമ്മുക്ക് 7-‌‌ാം നമ്പര്‍ ബസ്സിലാണ് പോകേണ്ട്ത്”&lt;/div&gt;&lt;div align="justify"&gt;“ദാ വെറൊരെണ്ണം. അത് 7 ആണല്ലോ.”&lt;/div&gt;&lt;div align="justify"&gt;“അച്ഛാ, അതും പോകില്ല. ഏഴു തന്നെ കുറെയുണ്ട്.” പിന്നെയധികം താമസിയാതെ ഞങ്ങള്‍ക്കുള്ള ബസ്സെത്തി. മഞ്ചുവിന്റെ അച്ഛന്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടു ലോകത്തായിരുന്നു.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;“അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം. അ... അച്ഛാ...”&lt;/div&gt;&lt;div align="justify"&gt;“ഞാനൊന്ന് മയങ്ങി. ഇനി അധികമുണ്ടോ?”&lt;/div&gt;&lt;div align="justify"&gt;“അടുത്ത സ്റ്റോപ്പാ. എന്നാ എണിറ്റോ. അച്ഛനാദ്യം ഇറങ്ങിക്കോണം കേട്ടോ.” അടുത്ത സ്റ്റോപ്പില്‍ ബസ്സ് നിന്നു.&lt;/div&gt;&lt;div align="justify"&gt;“ഇതെന്തു പണിയാ, വീണെനോല്ലൊ... ഇറങ്ങണെനു മുമ്പെ...”&lt;/div&gt;&lt;div align="justify"&gt;“ഇവിടെയിങ്ങനാ. ചാടിയിറങ്ങണം. പെണ്ണുങ്ങളിറങ്ങാനുണ്ടേങ്കിലെ ശരിക്കു നിര്‍ത്തു”&lt;/div&gt;&lt;div align="justify"&gt;“എന്നാലും... ഞാന്‍ പേടിച്ച് പോയ്.”&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;അച്ഛനെ മുറിയുടെ വാതിക്കലെത്തിച്ചിട്ട് ഞാന്‍ മനഃപൂര്‍വ്വം മാറി. വാരാന്തയിലെ ജനാലയിലുടെ വെറുതെ പുറത്തേയ്ക്ക് നോക്കി നിന്നു. അവരുടെയിടയില്‍ ഞാന്‍ ഇല്ലാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നി.&lt;/div&gt;&lt;div align="justify"&gt;“അവനെവിടെ? എടാ...” മഞ്ചുവിന്റെ വിളി. “എങ്ങിനെ കണ്ടു പിടിച്ചൂ... ങിഹ്... ഹ്... ഹ്...” &lt;/div&gt;&lt;div align="justify"&gt;“എന്നെയാണു കണ്ടുപിടിച്ചത്. വെറെയെവിടെയോ ഇറങ്ങിക്കാണുമെന്നു പേടിച്ചു നില്‍ക്കുവായിരുന്നു ഞാന്‍.”&lt;/div&gt;&lt;div align="justify"&gt;“ങിഹ്... ഹ്... ഹ്... അയ്യോടാ...”&lt;/div&gt;&lt;div align="justify"&gt;“ഇന്നലെ പറഞ്ഞതു വല്ലതും ഓര്‍മ്മയുണ്ടോ? അച്ഛനോട് ഒന്നു പറഞ്ഞാലോ.” ചമ്മല്‍ മാറാന്‍ ഞാന്‍ വിഷയം മാറ്റി.&lt;/div&gt;&lt;div align="justify"&gt;“ഇന്നലെ...?” അച്ഛന്‍ ഏറ്റെടുത്തു.&lt;/div&gt;&lt;div align="justify"&gt;“എന്റെച്ഛാ... ഇന്നലെ സെടേഷനില്‍ ഞാനെന്തൊക്കെയോ പറഞ്ഞന്നാ ഇവരു പറയുന്നെ.”&lt;/div&gt;&lt;div align="justify"&gt;“എന്തൊക്കെയോ...? ആ ഡോക്ടറെയൊന്നു വിളി. പകുതി ആ ഡോക്ടറോടാ പറഞ്ഞത്.”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ലതികയുടെ വരവോടെ ഞങ്ങളുടെ ബഹളം പെട്ടന്നു മുറിഞ്ഞു. “കൊച്ചച്ഛാ...” ലതിക കൊഞ്ചിക്കൊണ്ട് മഞ്ചുവിന്റെ അച്ഛനെയൊന്നു ചുറ്റിപിടിച്ചു. “എനിക്കു ഡ്യുട്ടിയായിരുന്നൂ, നാളെ... ഓഫാ.”&lt;/div&gt;&lt;div align="justify"&gt;“നീ, തന്നെയാ വന്നത്?”&lt;/div&gt;&lt;div align="justify"&gt;“ങൂങ്. റോസമ്മയുണ്ട്. അവള് താഴെ ഡിസ്ചാര്‍ജ്ജിന്റെ കാര്യം സംസാരിക്കുവാ. ഇനി നമ്മുടെ ഹോസ്പിറ്റലില്‍ പോയി റെസ്റ്റ് എടുത്താ മതി.”&lt;/div&gt;&lt;div align="justify"&gt;“എന്നാ ഞാനും കൂടി താഴൊട്ടു ചെല്ലാം. നിങ്ങള്‍ക്ക് കുടുംബകാര്യങ്ങളൊക്കെ പറയാന്‍ കാണുമല്ലോ.” ഞാന്‍ പിന്‍‌മാറി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;തിരികെ ദയാകര്‍ റെഡ്ഡി ഹോസ്പിറ്റലിന്റെ അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗിങ്ങില്‍ ഞങ്ങളിറങ്ങുമ്പോള്‍ മഞ്ചു എന്നെ വിളിച്ചു. “എടാ.. അച്ഛനെ ഏല്ലാടൊം ഒന്ന് കാണിക്കണം”&lt;/div&gt;&lt;div align="justify"&gt;“അതൊക്കെ ശരിയാക്കാം. തല്‍ക്കാലം മോളില്‍ പോയിക്കിടക്കാന്‍ നോക്ക്.”&lt;/div&gt;&lt;div align="justify"&gt;“അതല്ലടാ. നീ അച്ഛനുമായി ഒന്നു കറങ്ങിട്ടു വാ. അച്ഛാ... ഇവന്റെ കൂടെയൊന്നു കറങ്ങ്.”&lt;/div&gt;&lt;div align="justify"&gt;“ബിര്‍ളാ മന്ദിര്‍ കാണാന്‍ നല്ലതാ.” റോസമ്മ പിന്‍‌ന്താങ്ങി. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ബിര്‍ള മന്ദിരിന്റെ തണുത്ത മാര്‍ബില്‍ തിണ്ണയില്‍ സന്ധ്യയാകുന്നതും കാത്ത് ഞങ്ങളിരുന്നു. ചുറ്റും ഹൈദരാബാദിന്റെ നിയോണുകള്‍ കത്തിത്തുടങ്ങിയിരിക്കുന്നു. അവധി ദിവസമല്ലാത്തതിനാല്‍ വലിയ തിരക്കില്ല. ഓരോ ദൂരകാഴ്ച്ചകളും ഞാന്‍ വിവരിച്ചു കൊണ്ടേയിരുന്നു. ഏല്ലാം ശ്രദ്ധിച്ച് കൊണ്ട് മഞ്ചുവിന്റെ അച്ഛന്‍ ചുറ്റും കണ്ണോടിച്ചു. ലുംബിനി പാര്‍ക്കിലും ടാങ്ക് ബണ്ടിലും ലൈറ്റുകള്‍ സജീവമായി. തൂവെള്ള വെളിച്ചത്തില്‍ ടാങ്കിനു നടുവിലുള്ള ബുദ്ധപ്രതിമ പകലെത്തെക്കാള്‍ സുന്ദരമായിരിക്കുന്നു. വഴിയുടെ നടുക്ക് വലിയ തൂണുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. നഗരത്തിന്റെ മുഖഛായ മാറ്റാനുള്ള മേല്‍പ്പാലങ്ങളുടെ പണിനടക്കുകയാണ്. നാം‌പള്ളിയിലെയ്ക്കും ലങ്കര്‍ ഹൌസിലെക്കും ട്രാഫിക്ക് ഒഴുകി നീങ്ങുന്നു. മറുവശത്ത് പ്ലാനറ്റോറിയവും വിധാന്‍ സൌദും സ്റ്റേടിയവും തലയുയര്‍ത്തി നില്‍ക്കുന്നു. നഗരത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;സെക്കന്തരാബാദില്‍ ബസ്സിറങ്ങി മോണ്ടാ മാര്‍ക്കറ്റിന്റെ തിരക്കിലൂടെ എന്റെ മുറിയിലെയ്ക്ക് നടന്നു. മാര്‍ക്കറ്റുറോഡില്‍ തിരക്കിനു കുറവൊന്നുമില്ല. ആളുകള്‍ രണ്ടു ഭാഗത്തെയ്ക്കും ക്രമം തെറ്റാതെ ചലിച്ചുകൊണ്ടേയിരിക്കുന്നു.&lt;/div&gt;&lt;div align="justify"&gt;“ഈ മാര്‍ക്കറ്റിന്റെ പുറകില്‍ ഒരു മാര്‍വാടിയുടെ ടെറസ്സിലാണ് മുറി. എന്റെ കുട്ടത്തിലുള്ളയാള്‍ നാട്ടില്‍ പോയിരിക്കുകയാണ്.” മുറിയെക്കുറിച്ചോ കുടെ താമസ്സിക്കുന്നയാളെക്കുറിച്ചോ ഒന്നും ഞാന്‍ സൂചിപ്പിച്ചിരുന്നില്ല. പഞ്ചാബി ഹൌസില്‍ നിന്നും മൊരിഞ്ഞ റൊട്ടിയുടെ മണം റോഡിലെക്ക് പരക്കുന്നുണ്ട്. നല്ല മണം. എനിക്കാ മണം മാത്രമെ ഇഷ്ടമുള്ളു. ഒരിക്കല്‍ ബാബുവിന്റെ മുറിയില്‍ വച്ച് രുചിച്ചതാണ്. കല്ലുപോലെ ഉണങ്ങിയ റൊട്ടി. പഞ്ചാബി ഹൌസ് അത്താഴത്തിന്റെ ചിന്ത ഉണര്‍ത്തി.&lt;/div&gt;&lt;div align="justify"&gt;“ചിക്കന്‍ കഴിക്കുമോ? ഒരു കോഴിയെ വാങ്ങിയാലോ?”&lt;/div&gt;&lt;div align="justify"&gt;“ഞാന്‍ എല്ലാം കഴിക്കും. എല്ലാം ഉണ്ടാ‍ക്കാനൊക്കെ അറിയാമെല്ലെ?”&lt;/div&gt;&lt;div align="justify"&gt;“ഉം.. പക്ഷേ ഉണ്ടാക്കിക്കഴിഞ്ഞെ എന്തു കറിയാന്ന് പറയാന്‍ പറ്റു. ജീവിച്ചല്ലെ പറ്റൂ”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കോഴിയെയും വാങ്ങി ഞങ്ങള്‍ നടന്നു. ഗോവണി കയറി ടെറസ്സിലെത്തി. വിശാലമായ ടെറസ്സ്. നല്ല കാറ്റ്.&lt;/div&gt;&lt;div align="justify"&gt;“വെള്ളൊക്കെ പിടിച്ച് വച്ചിട്ടുണ്ട് എല്ലെ?” വാട്ടര്‍ ടാങ്ക് ചൂണ്ടി മഞ്ചുവിന്റെ അച്ഛന്‍ ചോദിച്ചു.&lt;/div&gt;&lt;div align="justify"&gt;“അല്ലാതെ പറ്റില്ല. വെള്ളം റേഷനാണ്. നമ്മുടെ വെള്ളം അപ്പുറത്തുണ്ട്. ഇത് ഹൌസോണറുടെ ടാങ്കാ. പക്ഷേ തികയാതെ വന്നാല്‍ ഞങ്ങളു കക്കും. ഇപ്പോ അജി നാട്ടില്‍ പോയതിനാല്‍ വല്യ കുഴപ്പമില്ല,”&lt;/div&gt;&lt;div align="justify"&gt;“എനിക്കൊന്നു കുളിയ്ക്കണം.”&lt;/div&gt;&lt;div align="justify"&gt;“വെള്ളം ചൂടാക്കണോ?”&lt;/div&gt;&lt;div align="justify"&gt;“ഏയ്.”&lt;/div&gt;&lt;div align="justify"&gt;മുറി തുറന്നകത്തു കയറിയപ്പോഴാണ് ആതിഥേയന്റെ വീഴ്ച എന്നെ അലട്ടിയത്.&lt;/div&gt;&lt;div align="justify"&gt;“അച്ഛാ‍... ഒരു ചെറിയ പ്രശ്നൊണ്ട്. അതെയ്... ഇവിടെ മാറിയുടുക്കാന്‍ ലുങ്കീം മുണ്ടൊന്നുമില്ല. ഞങ്ങള് സൌകര്യത്തിന് ബര്‍മൂഡയാ.”&lt;/div&gt;&lt;div align="justify"&gt;“ദാ ഇതു മതില്ലോ.” കം‌പ്യുട്ടര്‍ മൂടിയിരുന്ന ഷീറ്റെടുത്ത് മഞ്ചുവിന്റെ അച്ഛന്‍ അരയില്‍ ചുറ്റി.&lt;/div&gt;&lt;div align="justify"&gt;“എന്നാ കുളിച്ചോ. അപ്പുറത്തെതാ കുളിമുറി.” &lt;/div&gt;&lt;div align="justify"&gt;മഞ്ചുവിന്റെ അച്ഛന്‍ തിരികെയെത്തുമ്പോള്‍ കുക്കര്‍ ഒന്നാം വിസില്‍ കൂവി. പിന്നെ ഞാന്‍ കുളിച്ചെത്തുമ്പോള്‍ പുല്പാ‍യ വിരിച്ച് മലര്‍ന്നു കിടക്കുന്നു മഞ്ചുവിന്റെ അച്ഛന്‍.&lt;/div&gt;&lt;div align="justify"&gt;“എന്താ നാട്ടിലെ കാര്യമോര്‍ക്കുവാണോ?”&lt;/div&gt;&lt;div align="justify"&gt;“ഏയ്. അതൊക്കെ മോന്‍ നോക്കിക്കോളും. എന്നാലും മോനെയൊന്നു വിളിക്കണം.”&lt;/div&gt;&lt;div align="justify"&gt;“അതിനെന്താ. ഇപ്പ പോണോ. അതോ കഴിച്ചിട്ടോ.”&lt;/div&gt;&lt;div align="justify"&gt;“ദൂരെയാ?”&lt;/div&gt;&lt;div align="justify"&gt;“താഴെ തന്നെ. നമ്മളിങ്ങോട്ടു തിരിഞ്ഞ വഴില്.”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അച്ഛനും മകനുമിടയില്‍ നിന്നും ഞാന്‍ മാറി. അടുത്ത പീടികയില്‍ വെങ്കിട്ട് റാവു മിര്‍ച്ചി ബജി ഇളക്കിയിടുന്നു. അതു വറത്തു കോരിയാല്‍ ഇനി പരിപ്പുവടയാകും ഉണ്ടാക്കുന്നത്, പിന്നെ ഉള്ളി ബജി. റാവുവിന്റെ രീതികളൊക്കെ എനിക്ക് വശമാ‍യിരിക്കുന്നു. എത്രയോ സന്ധ്യകള്‍ ഞാന്‍ കാഴ്ചക്കാരനായി കൂടിയിരിക്കുന്നു. അജി ടെലഫോണില്‍ സൊള്ളിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ റാവുവിന്റെ കുടെ കൂടും. ഈ അസഹ്യമായ ചൂടിനുമേല്‍ സദാ പുഞ്ചിരിച്ചുകൊണ്ട് റാവു ഗാരു.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;“അയാള് കാശ് വാങ്ങിച്ചില്ലല്ലോ.” മഞ്ചുവിന്റെ അച്ഛന്‍ നീട്ടിപ്പിടിച്ച നോട്ടുമായി മുന്നോട്ടു വന്നു.&lt;/div&gt;&lt;div align="justify"&gt;“അ... അത് ഞാന്‍ പറഞ്ഞായിരുന്നു, പിന്നെ മോന്‍ എന്തു പറഞ്ഞൂ?”&lt;/div&gt;&lt;div align="justify"&gt;“രണ്ടു ദിവസോം മില്ല് തുറന്നായിര്ന്ന്. പൊടിച്ച് കൊടുക്കും. അരയ്ക്കാനാണ് പ്രശ്നം.” ഒരു കടയുണ്ടെന്നല്ലാതെ അത് എന്താണെന്ന് എനിയ്ക്കറിയില്ലായിരുന്നു.&lt;/div&gt;&lt;div align="justify"&gt;“അപ്പോ, ഒരാഴ്ച നാട്ടുകാരുടെ കാപ്പി കുടി മുട്ടും എല്ലെ?”&lt;/div&gt;&lt;div align="justify"&gt;“ഏയ്... അങ്ങിനെ വലിയ തിരക്കൊന്നുമില്ല.”&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഭക്ഷണം കഴിഞ്ഞപ്പോള്‍ കട്ടിലില്ലാത്തതിന്റെ ഖേദം പ്രകടിപ്പിച്ചു ഞാന്‍, ഒരു നെടുവീര്‍പ്പോടെ മഞ്ചുവിന്റെ അച്ഛന്‍ നിലത്തിരുന്നു. ഞാന്‍ ഇതു വരെ കാണാത്ത ഒരു ഭാവമാറ്റം. എന്തൊക്കെയോ വിചാരങ്ങള്‍ ആ മുഖത്ത് മിന്നി മറയുന്നു. ഞാന്‍ അടുത്തു ചെന്നിരുന്നു. മഞ്ചുവിന്റെ അമ്മയ്ക്ക് കാവലായ് ആഴ്ചകളോളം ആശുപത്രി വരാന്തയില്‍ നിലത്തും ബഞ്ചിലുമായി കിടന്നുറങ്ങിയ വേദനകളിലെയ്ക്ക് മഞ്ചുവിന്റെ അച്ഛന്‍ കടന്നു, വിധിയടുത്തറിഞ്ഞിട്ടും ഏല്ലാ ദൈവങ്ങളെയും വിളിച്ച് ഉള്ളുരുകി കരഞ്ഞ ദിവസങ്ങള്‍. അവസാനം ഓരോ രോമകൂപങ്ങളിലെയ്ക്കും വേദനയായ് മരണം അരിച്ചിറങ്ങിയ രാത്രി. ഞങ്ങളുടെയിടയില്‍ മൌനം കനത്തു. ടെറസ്സില്‍ നിന്നും നനുത്ത കാറ്റ് ജനാലയിലുടെ ആശ്വാസമായൊഴുകിയെത്തി ഞങ്ങളെ ഉറക്കി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ലതികയ്ക്ക് അവധിയായതിനാല്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍സിലെയ്ക്ക് അവളും കുടെ വന്നു. വിശാലമാ‍യ കാഴ്ചബംഗ്ലാവിന്റെ ആകര്‍ഷണങ്ങളിലെക്ക് ഞങ്ങള്‍ നടന്നു. ഏല്ലാ മൃഗങ്ങള്‍ക്കും സ്വതന്ത്രവും വിശാലവുമായ ആവാസങ്ങള്‍. മനോഹരമായ നടപ്പാ‍തകള്‍. തണലേകി ഇരുപുറവും മരങ്ങള്‍. ഇടക്കിടെ വിശ്രമകേന്ദ്രങ്ങള്‍. ഏല്ലാം എത്ര മനോഹരമായി ക്രമപ്പെടുത്തിയിരിക്കുന്നു, കൌണ്ടറില്‍ തിരക്കാ‍യതിനാല്‍ ലയണ്‍ സഫാരി ഞങ്ങള്‍ ഒഴിവാക്കി. പിന്നെ വിശാലമായ ഒരു പുല്‍ത്തകിടിയില്‍ ഞങ്ങളിരുന്നു. കൊച്ചച്ഛനെ സല്‍ക്കരിക്കാന്‍ ലതിക കാര്യമായി ഒരുങ്ങി തന്നെയാണ് വന്നത്. ചപ്പാത്തിയും ചിക്കനും. പിന്നെയും കുറെ കറികള്‍ - കേരളത്തിന്റെ തെക്കുനിന്നും വടക്കോട്ട് ഒരു രുചിയാത്ര. എല്ലാം മഞ്ചുവിന്റെ കൂട്ടൂകാരികളുടെ സംഭാവനകള്‍. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പക്ഷികൂടുകള്‍ക്കരുകിലെയ്ക്ക് നീങ്ങി. വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി ഒരു കൂട്ടര്‍ ആകര്‍ഷിക്കുമ്പോള്‍, സ്വയം മിനുക്കി മറ്റൊരു കൂട്ടര്‍ മാറിയിരുന്നു. കുളിര്‍മ്മയുള്ള കാഴ്ചകള്‍. പുറത്ത് വെയിലാറിത്തുടങ്ങിയിരുന്നു, കാഴ്ചകള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ ഹോസ്പിറ്റലിലെയ്ക്ക് തിരിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പിറ്റെന്നു നാട്ടിലെയ്ക്ക് തിരിക്കുന്നതിനാല്‍ മഞ്ചുവിനോടൊപ്പം അച്ഛനെവിട്ട് ഞാന്‍ റൂമിലേയ്ക്ക് പോയി. അത്താഴം ഹോസ്റ്റ്ലില്‍ റെഡിയാക്കുന്നുണ്ടെന്ന് മഞ്ചു മുകൂട്ടി അറിയിച്ചിരുന്നു. അതിനാല്‍ എനിക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കം‌പ്യുട്ടര്‍ തുറന്ന് ചെയ്തു കൊണ്ടിരുന്ന ഒരു മോഡ്യൂള്‍ കം‌പയില്‍ ചെയ്തു. മാറ്റിയും മറിച്ചും കോഡുകള്‍ എഴുതി. പ്രശ്നം പൂര്‍ണ്ണമായ് തീര്‍ന്നിട്ടില്ല. സമയം വല്ലാതെ വൈകി.&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഹോസ്പിറ്റലില്‍ നിന്നും ഞങ്ങള്‍ പോരുമ്പോള്‍ നന്നെ ഇരുട്ടിയിരുന്നു, തലേ രാത്രിയിലെപ്പോലെ വികാരതീവ്രമായ രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആയതിനാല്‍ വളരെക്കുറച്ചെ ഞങ്ങള്‍ സംസാരിച്ചുള്ളു. ആ രാ‍ത്രിയില്‍ ടെറസ്സില്‍ നിന്നും തണുത്ത കാറ്റും കുറവായിരുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ട്രയിനെത്തുമെന്ന് തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും അനൌണ്‍സ്മെന്റ് വന്നു. വലിയ തിരക്കൊന്നുമില്ല. ഞങ്ങള്‍ ഒരല്പം മുന്നോട്ടു നീങ്ങി നിന്നു. പെട്ടന്ന് മഞ്ചുവിന്റെ അച്ഛന്‍ എന്റെ കൈയ്യില്‍ കടന്നുപിടിച്ചു.&lt;/div&gt;&lt;div align="justify"&gt;“നിങ്ങള്‍... ‍...” &lt;/div&gt;&lt;div align="justify"&gt;“ഉം... എന്താ അച്ഛാ?”&lt;/div&gt;&lt;div align="justify"&gt;“ഇപ്പോഴ്ത്തെ കാലത്ത് ‍...” വലിയ ശബ്ദത്തോടെ ട്രയിന്‍ പ്ലാറ്റുഫോമിലെയ്ക്ക് എത്തി മഞ്ചുവിന്റെ അച്ഛന്റെ സംഭാഷണം മുറിച്ചു കളഞ്ഞു.&lt;/div&gt;&lt;div align="justify"&gt;“ദാ, ആ കം‌പാര്‍ട്ടുമെന്റാ.” മഞ്ചുവിന്റെ അച്ഛന് കേറേണ്ട കം‌പാര്‍ട്ടുമെന്റ് മുന്നോട്ട് കടന്നു പോയി.&lt;/div&gt;&lt;div align="justify"&gt;“എന്നാ കേറിക്കോ. ഇവിടുത്തെ കാര്യമോര്‍ത്തു വിഷമിയ്ക്കുകയൊന്നും വേണ്ടാ. ഞങ്ങളൊക്കെയില്ലെ.” മഞ്ചുവിന്റെ അച്ഛന്‍ എന്റെ രണ്ടു കൈകളിലും കടന്നു പിടിച്ചു. &lt;/div&gt;&lt;div align="justify"&gt;“നാട്ടില്‍ വരുമ്പോള്‍ അങ്ങോട്ട് വരണം ട്ടോ.” &lt;/div&gt;&lt;div align="justify"&gt;“ശരി. വരാം. അച്ഛന്‍ കേറിക്കോളു.”&lt;/div&gt;&lt;div align="justify"&gt;മറ്റെന്തോ പറയാനെന്നപോലെ മഞ്ചുവിന്റെ അച്ഛന്‍ തിരിഞ്ഞു. വാത്സല്യത്തിന്റെ തിളക്കം ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തു. കൈ പിടിച്ച് അകത്തേയ്ക്ക് കയറുമ്പോള്‍ അനൌണ്‍സ്മെന്റിന്റെ ശബ്ദം ഉയര്‍ന്നു. ട്രയിന്‍ മെല്ലെ ചലിച്ചുതുടങ്ങി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ആ ട്രയിന്‍ അകലെ മറയുന്നതു വരെ ഞാന്‍ പ്ലാറ്റുഫോമില്‍ നിന്നു - വലതുകൈ ഉയര്‍ത്തിപ്പിടിച്ച്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-4162203571770318115?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/4162203571770318115/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=4162203571770318115' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/4162203571770318115'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/4162203571770318115'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_18.html' title='മഞ്ചുവിന്റെ അച്ഛന്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-4920445882432345446</id><published>2007-11-16T23:04:00.000-08:00</published><updated>2007-11-16T23:07:29.149-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ഗോഡ്സ് ഓണ്‍ കണ്ട്രി</title><content type='html'>പട്ടിന്റെ പാവാടയുലച്ചിളകുന്ന കതിരുകള്‍ക്കരികെ -&lt;br /&gt;കാറ്റിലിളകി തുടിച്ചൊന്നു പാടുക; ഏറ്റെറ്റു പാടുക.&lt;br /&gt;&lt;br /&gt;കുത്തുവിളക്കിന്റെ ചിമ്മാത്ത കണ്ണിലെക്കുറ്റു നോക്കി -&lt;br /&gt;കഥയറിഞ്ഞാടുക; വേഷപകര്‍ച്ചയാല്‍ മാറുക.&lt;br /&gt;&lt;br /&gt;ഗുരുവിന്റെ നിറവുള്ള അരുവിയില്‍ പീതവര്‍ണ്ണനായ്-&lt;br /&gt;അവര്‍ണ്ണനായ്; നിന്നെ നീയായറിയുക, ഗുരുവായറിയുക.&lt;br /&gt;&lt;br /&gt;അമ്മ തന്‍ മാറിലൊരു കുഞ്ഞിന്റെ ദാഹമായ് -&lt;br /&gt;ആശ്ലേഷത്തിലമരുക; പുനര്‍ജ്ജനിച്ചിടുക.&lt;br /&gt;&lt;br /&gt;ഉടവാളൂരിയമര്‍ത്ത്യനായ്, ദാസനായ് -&lt;br /&gt;പത്മതീര്‍ത്ഥത്തിലെ നീരണിയുക; നിറവിലുയരുക.&lt;br /&gt;&lt;br /&gt;ചീനവലകളില്‍ ചിലമ്പിച്ച കടല്‍ക്കാറ്റായ് -&lt;br /&gt;ഈ ജൂതത്തെരുവിലൊരു പഴമയെ തേടുക.&lt;br /&gt;&lt;br /&gt;ചെമ്പകച്ചോട്ടിലെ കാരിരുമ്പില്‍ നിന്റെ കരളുടക്കി -&lt;br /&gt;ഈ ചുരത്തിന്റെ ചൂരമായ് നിറയുക.&lt;br /&gt;&lt;br /&gt;മിഠായിത്തെരുവിന്റെ മധുരമായ്, കലമ്പലായ് -&lt;br /&gt;ചരിത്രമുറങ്ങുന്ന കടലോളം പായ്‌വഞ്ചി തുഴയുക.&lt;br /&gt;&lt;br /&gt;അടിയൊനുമുടയോനും ഒന്നാ‍യ വിപ്ലവക്കൂറ തന്‍ -&lt;br /&gt;വീര്യത്തിലൂടൊരു അരിവാളുയര്‍ത്തുക.&lt;br /&gt;&lt;br /&gt;പേരിന്റെ പൊരുളുകളിലലയാതെ തുളസീമാലയിന്‍ വ്രതമായ് -&lt;br /&gt;കല്ലെല്ലാം കരളിന്റെ കരുത്താക്കി സ്വാമിയായീടുക.&lt;br /&gt;&lt;br /&gt;കോട്ടതന്‍ കൊട്ടിലില്‍ എരിയുന്ന ശൌര്യത്തില്‍ -&lt;br /&gt;നെയ്യ്‌വിളക്കായ് ജ്വലിക്കുക; സുല്‍ത്താനായി വാഴുക.&lt;br /&gt;&lt;br /&gt;നോമ്പിന്റെ നിസ്കാരമെത്തയില്‍ മുത്തമായ് -&lt;br /&gt;ബാങ്കിന്റെ താളത്തിലുയര്‍ന്ന് പ്രണമിക്കുക.&lt;br /&gt;&lt;br /&gt;ഈ നിളയില്‍ നിറഞ്ഞൊന്നു നീന്തുക, തുടിക്കുക -&lt;br /&gt;തെളിനീരിന്‍ ഉറവയായ് ഒലിക്കുക.&lt;br /&gt;&lt;br /&gt;ഇനിയീ മലകളില്‍ വസന്തത്തിന്‍ തേനൂറിപ്പറക്കുന്ന -&lt;br /&gt;ചിറകായ് പിറക്കുക; മധുനിലാവായ് പൊഴിയുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-4920445882432345446?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/4920445882432345446/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=4920445882432345446' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/4920445882432345446'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/4920445882432345446'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_16.html' title='ഗോഡ്സ് ഓണ്‍ കണ്ട്രി'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-3842258677864397493</id><published>2007-11-14T21:56:00.000-08:00</published><updated>2007-11-14T21:59:12.294-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>2005 ലെ ഓണനാള്‍</title><content type='html'>പതിവു തെറ്റിയ്ക്കാതെ ഷാബുസാറിന്റെ വീട്ടില്‍ ഓണസദ്യ. (അവിടുത്തെ അവിയലിന്റെ രുചിപോലെ മാ‍യാതെ നില്‍ക്കുന്നു ഓര്‍മ്മകളും.) ഏല്ലാം കഴിഞ്ഞ് സൊറ പറഞ്ഞിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി അലിയുടെ കോള്‍. “അബ്ദുള്ള സ്വമ്മിംഗ് പൂളില്‍ വീണു മരിച്ചു.”&lt;br /&gt;“എന്താ?” വിശ്വസിക്കാനാകാത്തതിനാല്‍ ആവര്‍ത്തിച്ചു “എന്താ പറഞ്ഞത്?”&lt;br /&gt;“താടിടെ കുട്ടി മരിച്ചു.”&lt;br /&gt;പിന്നീടൊന്നും ചോദിക്കാന്‍ നാവനങ്ങുന്നില്ല.&lt;br /&gt;“ഹലോ... ഹലോ...“ അലി കട്ടാ‍യി.&lt;br /&gt;ഞാനുമൊരു പിതാവാണ് - അബ്ദുള്ളയുടെ സമപ്രായനായ ഒരാണ്‍ക്കുട്ടിയുടെ. അനുശോചിക്കാന്‍ എനിക്കു വാക്കുകള്‍ നഷ്ടമാ‍യതും അതിനാല്‍ തന്നെ. &lt;br /&gt;ജലം - കൌതുകമാകുന്നതും ... വിസ്മയമാകുന്നതും ... പിന്നെ ആശ്വാസമാകുന്നതും .... അന്ത്യമാകുന്നതും ... ജലത്താല്‍ മുറിവേറ്റവരുടെ വാര്‍ത്തകള്‍ നെഞ്ചിലെവിടെയൊ വിങ്ങല്‍ വീഴ്ത്തുന്നു.&lt;br /&gt;&lt;br /&gt;വാല്‍: പിറ്റെ വര്‍ഷം താടിയുടെ ഹുഡാബീവി ഗര്‍ഭിണിയായ് - ഇരട്ടകളുമായ് - മാഷാ... അള്ളാ...&lt;br /&gt;&lt;br /&gt;*താടി - മുന്‍‌കാലപ്രാബല്യത്തോടെ നടപ്പിലുള്ള വിളിപ്പേര്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-3842258677864397493?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/3842258677864397493/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=3842258677864397493' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/3842258677864397493'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/3842258677864397493'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/2005.html' title='2005 ലെ ഓണനാള്‍'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-7552008652974573240</id><published>2007-11-13T20:05:00.000-08:00</published><updated>2007-11-13T20:07:53.104-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ഫുങ് ഷോയ്*</title><content type='html'>ഞാനൊരു പ്രതിമ വാങ്ങി&lt;br /&gt;ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ&lt;br /&gt;അങ്ങിനെയെന്റെ പ്രശ്നങ്ങളെല്ലാം തീര്‍ന്നൂ!&lt;br /&gt;ഇനി ശാന്തമായ് ഉറങ്ങാം ...&lt;br /&gt;&lt;br /&gt;അന്നു രാത്രിയാണ് ഞങ്ങളുടെ തെരുവില്‍&lt;br /&gt;‍അവര്‍ ഏറ്റുമുട്ടിയത് -&lt;br /&gt;ഒരു ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നത്&lt;br /&gt;ഒരു പെണ്‍കുഞ്ഞിന്റെ ...&lt;br /&gt;ചോരത്തളങ്ങളില്‍ അമ്മമാരുടെ&lt;br /&gt;കണ്ണീടര്‍ന്നത്.&lt;br /&gt;&lt;br /&gt;കൂട്ടനിലവിളികള്‍ക്കിടയില്‍-&lt;br /&gt;ബുദ്ധന്‍ ചിരിച്ചുകൊണ്ടെയിരുന്നു.&lt;br /&gt;ശാന്തമായ് ...&lt;br /&gt;&lt;br /&gt;(*ജലത്താലും കാറ്റാലും മുറിവേറ്റവര്‍ക്കായ്)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-7552008652974573240?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/7552008652974573240/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=7552008652974573240' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7552008652974573240'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/7552008652974573240'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_13.html' title='ഫുങ് ഷോയ്*'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-1090958375524666023</id><published>2007-11-12T00:43:00.000-08:00</published><updated>2007-11-12T20:18:43.675-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>നിഴലാട്ടം</title><content type='html'>ഓക്കെയും ശാന്തത ......&lt;br /&gt;നിറുത്താതെ ചലിക്കുന്ന ഘടികാര സൂചികള്‍&lt;br /&gt;‍പോലുമിന്നേറ്റുവാങ്ങുന്ന കൊടിയ നിശബ്ദത-&lt;br /&gt;നിദ്രയായ് തൂവിയിറങ്ങിയെന്‍ കണ്‍പോള മേല്‍.&lt;br /&gt;&lt;br /&gt;പടിമേല്‍ പടഞ്ഞിരുന്നോതി തരുന്നൊരാ&lt;br /&gt;ഗീതങ്ങള്‍ തന്നുടെ അര്‍ത്ഥമറിയാതെ,&lt;br /&gt;നിശ്ചലമാകുന്ന നാവിന്റെ നിറവിനാല്‍-&lt;br /&gt;പുതിയൊരു ലോകം ഉണര്‍ന്നിടുന്നൂ.&lt;br /&gt;&lt;br /&gt;ഇനിയൊരു തെയ്യമായ് ഉറഞ്ഞുത്തുള്ളിടുക-&lt;br /&gt;മനസ്സിന്റെ കോണിലെ മരവിപ്പില്‍ നിന്നും,&lt;br /&gt;ഇത്തിരി തീക്കനല്‍ ഊതിപ്പെരുപ്പിച്ചീടുക&lt;br /&gt;പടരട്ടെയിന്നിന്റെ ആവേശം അഗ്നിയായ്.&lt;br /&gt;&lt;br /&gt;പതിയെപ്പറഞ്ഞാലും അലറിക്കരഞ്ഞാലും&lt;br /&gt;പാട്ടിന്റെ പഴമ ഞാന്‍ തിരികെ നല്‍കാം,&lt;br /&gt;പാണന്റെ നെഞ്ചിലെ താളനിശ്വാസമായ്-&lt;br /&gt;പകര്‍ന്നെടുത്തീടുകി സ്നേഹാമൃതം.&lt;br /&gt;&lt;br /&gt;പുലരിമയക്കത്തിലെങ്ങലായ് നിയെന്റെ&lt;br /&gt;കാതില്‍ പറഞ്ഞതും പറയാതിരുന്നതും,&lt;br /&gt;പലവുരു കേട്ടെന്റെ നിശ്വാസതാളത്തില്‍-&lt;br /&gt;അലിയുന്ന കിനാവുകളായി മാറി.&lt;br /&gt;&lt;br /&gt;മന്ത്രത്തിലെത്രയൊ വേദനാശ്ലോകങ്ങളാര്‍ത്തമായി&lt;br /&gt;വേവുന്ന ചൂടിലെന്‍ മനം ചുടലകളം മാത്രമായ്&lt;br /&gt;ദിഗംബങ്ങളൊക്കെയും ചോരയും ചാരവും&lt;br /&gt;മറ്റൊരു താപസനായിടാം ഞാന്‍.&lt;br /&gt;&lt;br /&gt;വരികയെന്നരികിലൊരു കാഷായ വേഷമായ്&lt;br /&gt;രുദ്രാക്ഷമൊക്കെയും കടം കൊടുത്തെന്റെ,&lt;br /&gt;മനസ്സിനെ മാത്രം വീണ്ടെടുക്കൂ ....&lt;br /&gt;കമണ്ഡലമില്ല ഞാന്‍ കബന്ധമായി.&lt;br /&gt;&lt;br /&gt;ഇനിയെന്റെ ചിന്തയില്‍ അഗ്നിയില്ല&lt;br /&gt;ശിരസ്സിന്റെ ഭാരവുമേതുമില്ല&lt;br /&gt;മുഖമില്ല നഖമില്ല ചേലുമില്ല&lt;br /&gt;ഓളമായ് ഒരുമയായ് ഒഴുകി നീങ്ങാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-1090958375524666023?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/1090958375524666023/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=1090958375524666023' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1090958375524666023'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1090958375524666023'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_12.html' title='നിഴലാട്ടം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-1013068390240300739</id><published>2007-11-10T00:34:00.000-08:00</published><updated>2007-11-12T20:18:43.675-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പുനരുത്ഥാനം</title><content type='html'>കണ്ണീരെല്ലാം പെയ്തു തീര്‍ന്ന&lt;br /&gt;ഒഴിഞ്ഞ നിലവറയുടെ ഒരാന്തല്‍ മാത്രമായീ ഞാന്‍&lt;br /&gt;‍ജനനമോ മരണമോ ഇനി ഞാന്‍ വിഷയമാക്കേണ്ടൂ?&lt;br /&gt;&lt;br /&gt;മുലഞെട്ടിനായ് ദാഹിക്കുന്ന ഒരു കുഞ്ഞ്&lt;br /&gt;എന്നില്‍ അലറിക്കരയുന്നു.&lt;br /&gt;മതിയാവോളം കുടിയ്ക്കാനാകാതെ&lt;br /&gt;ഞാനുറങ്ങിപ്പോയി - ആഴമായ്&lt;br /&gt;ഘടികാരത്തിന്റെ സൂചികള്‍ നഷ്ട്മാ‍യ നാള്‍&lt;br /&gt;‍നിലാവും നിറവും എനിക്കന്യമായി&lt;br /&gt;(ജീവിതത്തെ കറുത്ത പട്ടു കൊണ്ടും&lt;br /&gt;മരണത്തെ വെളുത്ത പട്ടു കൊണ്ടും മൂടിയതാരാണ്?)&lt;br /&gt;പ്രണയവും സ്വപ്നങ്ങളും തൂവിപ്പോയ&lt;br /&gt;രാത്രിയില്‍ ഞാനൊരു വൃദ്ധനായി&lt;br /&gt;ഇനിയൊരു പൊയ്മുഖമില്ലാതെ വയ്യ -&lt;br /&gt;മൌനത്തിന്റെ അലക്കുകള്‍ തുന്നി ചേര്‍ത്ത&lt;br /&gt;വാചാലതയിലെയ്ക്ക് പ്രയാണം ചെയ്യാന്‍.&lt;br /&gt;&lt;br /&gt;ബാക്കിയാ‍യത് പതിരായ കിനാക്കളാണ്&lt;br /&gt;അവയെ ഞാന്‍ തന്നെ സൂക്ഷിച്ചുകൊള്ളാം&lt;br /&gt;മാനം കാണാത്ത മയില്‍‌പീലീ പോലെ.&lt;br /&gt;മഴയുടെ നിശബ്ദതയിലുടെ&lt;br /&gt;പുനര്‍ജ്ജനിയുടെ മാറിലെയ്ക്കമര്‍ന്ന്&lt;br /&gt;ഏതോ തീരത്ത് അണയാമെന്ന് ഞാനറിഞ്ഞു.&lt;br /&gt;&lt;br /&gt;ഇനിയിവിടെ യാത്രാമൊഴിക്കിടമില്ലല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-1013068390240300739?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/1013068390240300739/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=1013068390240300739' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1013068390240300739'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/1013068390240300739'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_10.html' title='പുനരുത്ഥാനം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-6292400107669386109</id><published>2007-11-06T19:56:00.000-08:00</published><updated>2007-11-12T20:18:43.676-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>മടക്കയാത്ര</title><content type='html'>&lt;em&gt;അറിയിപ്പ്:&lt;/em&gt;&lt;br /&gt;മരണം അറിയിച്ചു വന്ന ആള്‍ പറഞ്ഞു&lt;br /&gt;“നിങ്ങള്‍ തീര്‍ച്ചയായും വരണം”&lt;br /&gt;“ഞാന്‍ ഒന്നു കുളിച്ചോട്ടെ?”&lt;br /&gt;“അതൊക്കെ അവിടെ ചെന്നിട്ടാകാമല്ലോ”&lt;br /&gt;“ശരി പുറപ്പെടാം”&lt;br /&gt;മൌനത്തിന്റെ വിത്തുകള്‍ പാകി ഞങ്ങള്‍ യാത്രയായി&lt;br /&gt;&lt;br /&gt;&lt;em&gt;മരണവീട്:&lt;/em&gt;&lt;br /&gt;റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍&lt;br /&gt;‍കാഴ്ച്ച നഷ്ടപ്പെടുന്ന ഇരുട്ടിനു മേല്‍&lt;br /&gt;‍ഒരു വെളുത്ത തുണിക്കെട്ടായി പിത്യത്വം.&lt;br /&gt;ചായക്കൂട്ടുകളിളകിയ കോണിപ്പടിയരുകില്‍&lt;br /&gt;‍അന്യമായ് വികാര്‍ങ്ങളിലൂടെ&lt;br /&gt;കണ്ണിമയ്ക്കാതെ വെറുതെ കുന്തിച്ചിരിക്കുക.&lt;br /&gt;&lt;br /&gt;&lt;em&gt;സ്നാനം:&lt;/em&gt;&lt;br /&gt;മുങ്ങി നിവര്‍ന്നപ്പോള്‍ ബാല്യമായ്.&lt;br /&gt;ഒരു മുങ്ങാം കുഴിയില്‍ -&lt;br /&gt;ആരോഹണത്തിലെ സംഖ്യാ താളത്തിനിടയില്‍&lt;br /&gt;‍അച്ഛന്റെ ശ്വാസമിടറുന്നതറിഞ്ഞൂ ഞാന്‍.&lt;br /&gt;ചെത്തിപ്പൂവിന്റെ ഗന്ധ‌മൂറിയ പടവുകളില്‍&lt;br /&gt;‍ഓര്‍മ്മകള്‍ക്കു മീതെ കാച്ചെണ്ണ മണം പടര്‍ന്നു&lt;br /&gt;&lt;br /&gt;&lt;em&gt;ശേഷക്രീയ:&lt;/em&gt;&lt;br /&gt;നാളികേരപ്പാതിയിലൊരു തിരിയായെരിഞ്ഞ്&lt;br /&gt;എള്ളില്‍ കുതിര്‍ന്ന്, കര്‍പ്പുരഗന്ധമായ്&lt;br /&gt;ഞാനീ ദര്‍ഭ മോതിരമണിയാം&lt;br /&gt;“ഞാനീ മോതിര വിരലൊന്നു മുറുക്കെപ്പിടിക്കട്ടെ”യെന്ന്&lt;br /&gt;അച്ഛന്റെ കൂട്ടത്തിലന്നുത്സവം കണ്ടതിന്‍&lt;br /&gt;‍പഞ്ചാരി കൊട്ടുന്നതിന്നെന്റെ നെഞ്ചില്‍&lt;br /&gt;&lt;br /&gt;&lt;em&gt;പ്രദിക്ഷണം:&lt;/em&gt;&lt;br /&gt;സന്ധ്യ തന്‍ വേവില്‍ ഈറനായ്&lt;br /&gt;ആത്മ നിന്ദയുടെ നനുത്ത വേദനകളില്‍&lt;br /&gt;‍അര്‍ദ്ധ നഗ്ന വിലാപമായ്&lt;br /&gt;വേദമോതി പകര്‍ന്നൊരഗ്നിക്കു മേല്‍&lt;br /&gt;‍എരിഞ്ഞമര്‍ന്ന് വിശുദ്ധനാവുക&lt;br /&gt;അസ്ഥിത്തറയിലന്തിത്തിരിയായ് തീരുവോളം&lt;br /&gt;&lt;br /&gt;&lt;em&gt;ശാന്തി:&lt;/em&gt;&lt;br /&gt;മടങ്ങിയെത്തുകെന്‍ അശാന്ത ജീവനില്‍&lt;br /&gt;പഴമയുടെ പതിവായ ശീലങ്ങളായ്&lt;br /&gt;മാര്‍ഗ്ഗമായ്, മറ്റൊരു കാലമായ്&lt;br /&gt;ഋതുക്കളില്‍ ശിശിരമായ്&lt;br /&gt;എന്‍ നഗര മാലിന്യങ്ങളില്‍ ശാന്തിയായ്&lt;br /&gt;ഓം ശാന്തി ശാന്തി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-6292400107669386109?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/6292400107669386109/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=6292400107669386109' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6292400107669386109'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6292400107669386109'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_06.html' title='മടക്കയാത്ര'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-6005030830472900079</id><published>2007-11-05T00:54:00.000-08:00</published><updated>2007-11-12T20:18:43.676-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>കഥാന്ത്യം</title><content type='html'>ഒരു ‘സെയ്ഫ്റ്റി പിന്നി’നായുള്ള അന്വേഷണം&lt;br /&gt;എനിക്ക് തിരികെ തന്നത് സ്വപ്നങ്ങളാണ്&lt;br /&gt;യൌവനത്തിന്റെ അപക്വമായ പ്രകടനങ്ങളിലും&lt;br /&gt;സ്വപനങ്ങള്‍ വീണുടയുന്ന വേദന വല്ലാതെ മുറിവേല്‍പ്പിച്ചൂ.&lt;br /&gt;&lt;br /&gt;അതിരാവിലെ ഉറക്കച്ചടവിന്റെ ജ്യാളിത്യയോടെ-&lt;br /&gt;പിന്നെ ഗാനാലാപനങ്ങളുടെ പ്രസന്നതയോടെ -&lt;br /&gt;വീണ്ടെടുക്കാനാഗ്രഹം തോന്നുന്ന എത്രയോ&lt;br /&gt;മുഖഭാവങ്ങള്‍.&lt;br /&gt;&lt;br /&gt;ബ്രഹ്മചര്യത്തിന്റെ നീണ്ടു വെളുത്ത കുപ്പായത്തിനുള്ളില്‍&lt;br /&gt;‍വിയര്‍പ്പുകണങ്ങള്‍ ആശ്വാസം തേടുന്ന&lt;br /&gt;നിലാവുള്ള രാത്രികളില്‍&lt;br /&gt;മതില്‍ക്കെട്ടുകള്‍ പൊളിച്ചു നീക്കീ ഞാന്‍.&lt;br /&gt;&lt;br /&gt;കോരിച്ചൊഴിയുന്ന മഴയില്‍&lt;br /&gt;മണ്ണായിത്തീര്‍ന്ന വാര്‍ദ്ധ്യക്യത്തിന്റെ കബറിടത്തില്‍&lt;br /&gt;‍ഞാനൊരലര്‍ച്ചയായതും&lt;br /&gt;ശീലക്കുടയുടെ കീഴില്‍ അവളാശ്വാസമാകുന്നതും.&lt;br /&gt;&lt;br /&gt;പിന്നെയെത്ര ദിനങ്ങളില്‍, രാവുകളില്‍&lt;br /&gt;‍സ്വപ്നമായ് ഒഴുകി നടന്നതും&lt;br /&gt;നിറക്കൂട്ടുകളുമായ്&lt;br /&gt;ജീവിതത്തെ ഹരം പിടിപ്പിച്ചതും.&lt;br /&gt;&lt;br /&gt;ജീവിത പാതയോരങ്ങളില്‍&lt;br /&gt;‍ധൈര്യം പകര്‍ന്നെന്റെ അരികിലുണ്ടായിരുന്നതും&lt;br /&gt;മായാത്ത ചിരികളാല്‍ മാല കോര്‍ത്തെന്റെ&lt;br /&gt;മന്‍സ്സിനെ സധൈര്യം മുന്നോട്ടു നയിച്ചതും.&lt;br /&gt;&lt;br /&gt;പിന്നെ നുകത്തിന്റെ ഭാരമെടുത്തലഞ്ഞ നാളുകളില്‍&lt;br /&gt;‍ആശ്വാസ്മായുണ്ടെന്ന ചിന്തയാല്‍&lt;br /&gt;‍എല്ലാം മറന്നതും കിനാവുകള്‍ പെറ്റതും&lt;br /&gt;പിന്നെ വളര്‍ച്ചയുടെ യാഥാര്‍ത്ഥ്യമറിഞ്ഞതും.&lt;br /&gt;&lt;br /&gt;ചങ്കൂറ്റമെന്നല്ല ചങ്കിലെ നോവിനെ വിളിക്കെണ്ടൂ -&lt;br /&gt;ആധിയാലോടിയണഞ്ഞതും കഴിഞ്ഞതും&lt;br /&gt;കൂവി പറന്നോരു തീവണ്ടിപ്പുക പോലെ&lt;br /&gt;ഏല്ലാം കറുത്തിരുണ്ടകന്നു പോയതും.&lt;br /&gt;&lt;br /&gt;കണ്ണീരില്‍ ചാലിച്ചെരിഞ്ഞൊരു മനസ്സിനെ&lt;br /&gt;വിഭ്രമമറ്റി പിടിച്ചു നിറുത്തിയതും&lt;br /&gt;പിന്നെ പരക്കം പറന്നിങ്ങനെ&lt;br /&gt;പലവകയായതും.&lt;br /&gt;&lt;br /&gt;ഓര്‍മ്മയില്‍ പോലും ശപിയ്ക്കാതിരിക്കുവാന്‍&lt;br /&gt;ഓര്‍മ്മയായ് മാറ്റി നിറുത്തിട്ട്&lt;br /&gt;ഞാനിവിടെ വര്‍ത്തമാനത്തിന്റെ സന്തോഷമായ്&lt;br /&gt;കലപില കൂട്ടി കഴിഞ്ഞു കൂടുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-6005030830472900079?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/6005030830472900079/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=6005030830472900079' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6005030830472900079'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/6005030830472900079'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post_05.html' title='കഥാന്ത്യം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-2330752894690654084.post-5917535850576634493</id><published>2007-11-04T07:03:00.000-08:00</published><updated>2007-11-12T20:18:43.676-08:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പ്രണയം</title><content type='html'>നിന്റെ (എന്റെയും) സിരകളില്‍ പൂത്തുലഞ്ഞ&lt;br /&gt;കാമത്തിന്റെ ഇരുണ്ട കരിമ്പടം പോലെ&lt;br /&gt;അറിവിന്റെ വിയര്‍പ്പിനുള്ളില്‍ നനഞ്ഞടിഞ്ഞു വീണതും&lt;br /&gt;വേച്ചു പോകുന്ന ഓര്‍മ്മകളുടെ അറയില്&lt;br /&gt;‍വീണ്ടും നിവരാനാവാതെ കഴിഞ്ഞതും&lt;br /&gt;എന്റെ ശ്വാസതാളത്തിന്റെ ഗതിയിലൊരു&lt;br /&gt;വിഭ്രമമായ് പകര്‍ന്നതിലൊരു സീല്‍ക്കാമായതും&lt;br /&gt;വാഴവിന്റെ ഹുങ്കാരത്തിലൂറിച്ചിരിച്ചതും&lt;br /&gt;പിന്നെയലറിക്കരഞ്ഞതും&lt;br /&gt;ചൂടിന്റെ ചൂരങ്ങളെല്ലാം പെയ്തൊഴിഞ്ഞ്&lt;br /&gt;ആദ്യമഴയായ് നനഞ്ഞതും&lt;br /&gt;മാറിലൊരഗ്നിയായ് പടര്‍ന്നെരിഞ്ഞമര്‍ന്നതും&lt;br /&gt;സന്ധ്യകള്‍ മധുവായ് നിറഞ്ഞതും നോവായണഞ്ഞതും&lt;br /&gt;പുലരിയുടെ ചായക്കോപ്പില്‍ ചോരയായ് കിനിഞ്ഞതും&lt;br /&gt;കാറ്റിന്റെ മര്‍മ്മരം കവിതായിരമ്പിയതിലടിതെറ്റി വീണതും&lt;br /&gt;മണ്ണെണ്ണ വിളക്കിന്റെ പുകച്ചുരുളിലെതോ&lt;br /&gt;അജ്ഞാതാമാം ഓര്‍മ്മയാല്‍ മൊഴിഞ്ഞ്തും&lt;br /&gt;&lt;br /&gt;“ഇനി നീ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നീടുക&lt;br /&gt;മഞ്ഞിന്റെ നേര്‍മ്മ പോലെ നമുക്കലിഞ്ഞില്ലാതാകാം&lt;br /&gt;പിന്നെ മറവിയുടെ ഓരം ചേര്‍ന്ന് ചത്തു മലര്‍ച്ചു കിടക്കാം&lt;br /&gt;ഭൂതകാലത്തിന്റെ ഭൂതസ്മരണകളില്&lt;br /&gt;‍ഞാനും നീയുമില്ലാതായിത്തീരും വരെ”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2330752894690654084-5917535850576634493?l=veliyil.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://veliyil.blogspot.com/feeds/5917535850576634493/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2330752894690654084&amp;postID=5917535850576634493' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5917535850576634493'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2330752894690654084/posts/default/5917535850576634493'/><link rel='alternate' type='text/html' href='http://veliyil.blogspot.com/2007/11/blog-post.html' title='പ്രണയം'/><author><name>ജോമോന്‍ തോമസ്</name><uri>http://www.blogger.com/profile/00168132484592510179</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry></feed>
